Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obit

America

എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് അന്തരിച്ചു

ന്യൂയോർക്ക്: പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് (79, പുന്നത്തനാട്ടു പുത്തൻ പുരയിൽ തെക്കേടത്തു വീട്) അന്തരിച്ചു.

സാഹിത്യനുള്ള കേരള സെന്‍ററിന് പുറമെ ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.

1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗവേദിയുടെ അമരക്കാരിൽ ഒരാളാണ്.

കൽക്കട്ട മലയാളി അസോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്‍റും ബംഗാൾ റാഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്.

നാടകങ്ങളും കഥകളും ലേഖനങ്ങളുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. "കുഡോസ്' ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം.

ഭാര്യ: മേരി പൗലോസ്, മകൾ: സ്മിത പോൾ, മരുമകൻ: ജെനു പോൾ.

വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ പൊതുദർശനം (കുടുംബാംഗങ്ങൾക്ക് മാത്രം). സംസ്കാരം പാർക്ക് ഫ്യൂണറൽ ഹോം (2175 jericho turnpike ny 11040) തുടർന്ന് ക്രിമേഷൻ ലോംഗ് ഐലൻഡിൽ.

NRI

തങ്കച്ചൻ യോഹന്നാൻ അന്തരിച്ചു

കൊല്ലം: പുത്തൂർ കാരിക്കൽ പ്ലാക്കാല ഹെബ്രോൺ വീട്ടിൽ തങ്കച്ചൻ യോഹന്നാൻ (82) അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സിലെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെയും മുൻ ഉദ്യോഗസ്ഥനാണ്.

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച നടക്കും. മൃതദേഹം രാവിലെ ഒമ്പതിന് ഭവനത്തിൽ എത്തിക്കുന്നതും ഉച്ചയ്ക്ക് ഒന്നിന് ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.

തുടർന്ന് കാരിക്കൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരം നടത്തുന്നതാണ്.

ഭാര്യ: കുഞ്ഞുമോൾ തങ്കച്ചൻ (കടമ്പനാട് പുല്ലാഞ്ഞിവിള കുടുംബാംഗം). മക്കൾ: ഫിലിപ്പ് തങ്കച്ചൻ ന്യൂ ജഴ്‌സി (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന പ്രതിനിധി), അലക്സാണ്ടർ തങ്കച്ചൻ, ഫിലഡൽഫിയ (സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗം).

മരുമക്കൾ: അനിത ഫിലിപ്പ് (ട്രസ്റ്റി, സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മൗണ്ട് ഒലീവ്), ആൻ ജേക്കബ് (ഫിലഡൽഫിയ).

hashtagmediacreationൽ ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. (https://youtube.com/live/26q0nUPLC68?feature=share).

കൂടുതൽ വിവരങ്ങൾക്ക്: 8606888649.

NRI

റിയാദിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

റിയാദ്: മലായാളി യുവാവ് റിയാദിൽ വാഹനപകടത്തില്‍ മരിച്ചു. ഫോര്‍ട്ട്കൊച്ചി ബീച്ച് റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ കൊപ്ര പറമ്പില്‍ കെ.ടി. വില്യംസാണ് (ടോഷി-36) മരിച്ചത്.

വില്യംസ് ഓടിച്ച ബൈക്ക് സിഗ്നല്‍ കണ്ട് നിര്‍ത്തിയ സമയം പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡെലിവെറി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.

29ന് രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം പിന്നീട്.

കെ.വി ടോമിയുടേയും നെസിയുടേയും മകനാണ്. ഭാര്യ: ജിംഷ. മക്കള്‍: അയാന്‍, ഹെസ.

NRI

വൈഗാസ് സി. വാഴപ്പിള്ളിയുടെ സംസ്കാരം വെള്ളിയാഴ്ച

ബെർലിൻ: എറണാകുളം പാലാരിവട്ടം ഇലവുങ്കൽ റോഡ് വാഴപ്പിള്ളി കുടുംബാംഗം വൈഗാസ് സി. വാഴപ്പിള്ളി (വർഗീസ് - 72) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി സെന്‍റ് ജോർജ് സീറോമലബാർ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: അൽഫോൻസ വൈഗാസ് (വരന്തരപ്പിള്ളി പഴുങ്കാരൻ കുടുംബാംഗം). മകൾ: മരിയ വൈഗാസ് (ജർമനി). മരുമകൻ: ജോൺ ബെന്നി, ജർമനി (അങ്കമാലി മേനാച്ചേരി കുടുംബാംഗം).

ഭാര്യയോടൊപ്പം ജർമനിയിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് വർഗീസിന്‍റെ ആകസ്മിക മരണം. മക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ വർഗീസിന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആഹൻ സമീപമുള്ള എഷ്‌വൈലർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച രാത്രി ഏഴിനോ‌ട് കൂടി കൊച്ചി, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി.

വെള്ളിയാഴ്ച മൃതദേഹം രാവിലെ സ്വവസതിയിൽ കൊണ്ടുവരും. ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയുടെ ഇടപെടൽ വർഗീസിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായി.

NRI

ഡോ. പി.വി. ചെറിയാന്‍റെ നിര്യാണത്തിൽ കെപിഎ അനുശോചിച്ചു

 

മനാമ: ബഹ്റനിൽ ഡോക്‌ടറായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ.പി.വി ചെറിയാന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ബഹ്‌റിനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും ബഹ്‌റിന്‍ ഭരണാധികാരികളുമായിട്ടുള്ള ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെപിഎ സെക്രട്ടേറിയറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബഹ്റിനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്‌ടര്‍ ഏറ്റവും ഒടുവില്‍ ബഹ്‌റിന്‍ കാന്‍സര്‍ സെന്‍റര്‍ എന്ന സംഘടനയ്ക്കു രൂപം നല്‍കി നിരവധിയായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റിന്‍റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്‍റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു.

സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാർത്ഥമായ പിന്തുണയും എന്നും സ്മരിക്കപ്പെടുമെന്ന് സെക്രട്ടേറിയറ്റ് കമ്മിറ്റി കൂട്ടിച്ചേർത്തു.

പരേതന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സെക്രട്ടേറിയറ്റ് കമ്മിറ്റി അറിയിച്ചു.

NRI

കാനഡയിൽ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

ഹരിപ്പാട്: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് മുട്ടം സ്വദേശിയായ യുവാവ് മരിച്ചു. മുട്ടം ഇത്താംപള്ളിൽ ജിനചന്ദ്രൻ-ജയ ദമ്പതികളുടെ മകൻ അർജുൻ ജിനചന്ദ്രൻ (30) ആണ് മരിച്ചത്.

കാനഡയിലെ പാരീസൗണ്ടിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അർജുനും സംഘവും സഞ്ചരിച്ചിരുന്ന കാർ ഹൈവേ 69ൽ പോയിന്‍റ്-ഓ-ബാറിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നരവർഷമായി കാനഡയിലായിരുന്ന അർജുന് അടുത്തിടെയാണ് കാനഡ സർക്കാർ സർവീസിൽ ജോലി ലഭിച്ചത്. രണ്ടു മാസം മുൻപാണ് ഭാര്യ വിനീത രാജ് കാനഡയിലെത്തിയത്.

അർജുന്‍റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെയും ജന്മനാടിനെയും തീരാദുഃഖത്തിലാഴ്ത്തി.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രാദേശിക മലയാളി കൂട്ടായ്മകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.

സഹോദരി: അനു ഷൈജു.

NRI

ഫിലോമിന ആന്‍റണി ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ: എടത്വ പള്ളിപ്പറമ്പിൽ ഫിലോമിന ആന്‍റണി (58) ഷിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഷിക്കാഗോ സെന്‍റ് തോമസ് സീറോമലബാർ കത്തീഡ്രലിൽ.

പരേത ഷിക്കാഗോ എഡ്വേർഡ് ഹൈൻസ് ജൂണിയർ മിലിട്ടറി വിഎ ഹോസ്പിറ്റലിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഭർത്താവ്: ആന്‍റണി വർഗീസ് (അന്തോനിച്ചൻ). മക്കൾ: ഡോ.സ്റ്റെഫി ആന്‍റണി, ഡോ. ഡൊമിനിക് ആന്‍റണി (ഷിക്കാഗോ). മരുമകൻ: ദീപു ജോസ് (ഷിക്കാഗോ).

NRI

ഹൂസ്റ്റണിൽ അന്തരിച്ച അന്നമ്മ തോമസിന്‍റെ സംസ്കാരം വ്യാഴാഴ്ച

ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്‍റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല - 78) ഹൂസ്റ്റണിൽ അന്തരിച്ചു.

പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ലിനി ജോൺ , ലീജ തോമസ്. മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (എല്ലാവരും ഹൂസ്റ്റൺ).

പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും: ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ
ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് 5810 Almeda Genoa Road, Houston, TX 77048 നടക്കും.

സംസ്കാര ശുശ്രൂഷകൾ: വ്യാഴാഴ്ച രാവിലെ 11ന് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main St., Pearland, TX 77581).

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

ബുധനാഴ്ച Wake: https://youtube.com/live/IdUVSVkYNfU?feature=share.

വ്യാഴാഴ്ച Funeral: https://youtube.com/live/SOE9ufS2gKw?feature=share.

കൂടുതൽ വിവരങ്ങക്ക് - ആൽവിൻ തോമസ്: 832 330 7136.

NRI

സനോജ് സ്റ്റീഫൻ ന്യൂയോർക്കിൽ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്‌ച

ന്യൂയോർക്ക്: കേരള സെന്‍റർ സ്ഥാപകൻ ഇലവുങ്കൽ സ്റ്റീഫന്‍റെയും ചിന്നമ്മയുടെയും പുത്രനും പ്രമുഖ അന്താരാഷ്‌ട്ര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് "സത്ബീസ് ഇന്‍റർനാഷണൽ റിയൽറ്റിയുടെ' സീനിയർ വൈസ് പ്രസിഡന്‍റും ജനറൽ കൗൺസലുമായ സനോജ് സ്റ്റീഫന്‍റെ (51) അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

2004ൽ സതബീസ് ഗ്രൂപ്പിൽ ചേർന്ന സനോജ് സ്റ്റീഫൻ, 2006 മുതൽ കമ്പനിയുടെ കോർപ്പറേറ്റ് ബ്രോക്കറേജ് ഓപ്പറേഷൻസിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റായും ജനറൽ കൗൺസലായും പ്രവർത്തിച്ചുവരികയായിരുന്നു. 2019 നവംബർ മുതൽ കമ്പനിയുടെ ഫ്രാഞ്ചൈസി വിഭാഗത്തിന്റെ ലീഗൽ അഡ്വൈസർ ചുമതലയും വഹിച്ചിരുന്നു.

കോർപ്പറേറ്റ് സ്ട്രാറ്റജി, കോർപ്പറേറ്റ് ഇടപാടുകൾ, ലയനങ്ങൾ, ബ്രാൻഡ് ഐഡന്‍റിറ്റി മാനേജ്‌മെന്‍റ്, വ്യവഹാരങ്ങൾ എന്നിവയിലെല്ലാം കമ്പനിയുടെ നിയമവിഭാഗത്തിന് നേതൃത്വം നൽകി. സതബീസിൽ എത്തുന്നതിന് മുൻപ് ന്യൂയോർക്കിലെ പ്രമുഖ ലോ ഫേമായ "ക്രാമർ ലെവിൻ നാഫ്താലിസ് & ഫ്രാങ്കൽ' കോർപ്പറേറ്റ് അറ്റോർണിയായിരുന്നു.

ഈ കാലയളവിൽ സൗത്ത് ബ്രൂക്ലിൻ ലീഗൽ സർവീസസുമായി സഹകരിച്ച്, സാധാരണക്കാർക്കായി ഹൗസിങ് കോടതികളിലും വിവിധ സ്റ്റേറ്റ് ഏജൻസികളിലും സൗജന്യ നിയമസഹായവും നൽകി. 'ന്യൂമാർക്ക് & കമ്പനി റിയൽ എസ്റ്റേറ്റ് Incയുടെ ജനറൽ കൗൺസൽ ഓഫീസിലും, മുൻപ് റെബൂൾ, മക്മുറെ, ഹെവിറ്റ്, മെയ്‌നാർഡ് & ക്രിസ്റ്റൽ എന്നറിയപ്പെട്ടിരുന്ന 'റോപ്സ് & ഗ്രേ' (Ropes & Gray LLP) ലോ ഫേമിന്‍റെ ന്യൂയോർക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂയോർക്ക് സ്റ്റേറ്റ് ബാർ അസോസിയേഷന്‍റെ കോർപ്പറേറ്റ് കൗൺസൽ സെക്ഷൻ ഓഫീസർ ആയും പ്രവർത്തിച്ചിരുന്നു. "ഹ്യൂ ഒബ്രയാൻ യൂത്ത് ലീഡർഷിപ്പിന്‍റെ' (HOBY) ബോർഡ് ഓഫ് ട്രസ്റ്റിസിലും ഗവേണിംഗ് ബോഡി അംഗമായും, 2015-16 കാലയളവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റായും പ്രവർത്തിച്ചു.

കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് (Cum Laude) ബിരുദം നേടിയ സനോജ് സ്റ്റീഫൻ ഫോർധാം ലോ സ്കൂളിൽ നിന്നാണ് (JD) ബിരുദം നേടിയത്. അറ്റോർണി കൂടിയായ ഭാര്യ ജോമിഷ ഡെൽഗാഡോ സ്റ്റീഫൻ, പ്രശസ്തമായ ഡാർട്ട്മൗത്ത് കോളേജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫോർ സ്ട്രാറ്റജി & സ്പെഷ്യൽ കൗൺസൽ ടു ദി പ്രസിഡന്‍റ് ആണ്.

മക്കൾ: ബെയ്‌ലി സ്റ്റീഫൻ, കോണർ സ്റ്റീഫൻ. സഹോദരങ്ങൾ: ഡെയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, കെന്നി പള്ളിപ്പറമ്പിൽ. അനന്തരവന്മാർ: ലൂക്കാസ് ബബീന്ദ്രൻ, ഓമന പള്ളിപ്പറമ്പിൽ. പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എ‌ട്ട് വരെ; ബുധനാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എ‌ട്ട് വരെ: Fairchild Funeral Chapel, 1570 Northern Blvd, Manhasset, New York 11030 സംസ്കാര ശുശ്രുഷ വ്യാഴാഴ്ച രാവിലെ 9.45 St Anastasia Church , 45-14 245th St, Douglaston, NY 11362ൽ.

NRI

കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു

ഡാളസ്: പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ് അനുസ്മരണം സംഘടിപ്പിക്കുന്നു. സൂം മീഡിയ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അര നൂറ്റാണ്ടിലേറെയുള്ള തന്‍റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ, ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് "അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം"എന്ന പുസ്തകം. ജെ. മാത്യൂസ്, ജോൺ മാത്യു, ജെയിംസ് കൂരിക്കാട്ടിൽ, മീനു എലിസബെത്, സാമൂവൽ യോഹന്നാൻ (ലാനാ പ്രസിഡന്‍റ്) തുടങ്ങിയ നിരവധി സാഹിത്യ പ്രവർത്തകർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.

എല്ലാ ഭാഷ സ്നേഹികളും ഈ അനുസ്മരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആക്ടിംഗ് സെക്രട്ടറി ഡോ. ദർശന മനയത്തു ശശി പറഞ്ഞു.

NRI

ജോർജ് മണ്ണികരോട്ടിന്‍റെ നിര്യാണത്തിൽ അനുശോചനം നേർന്ന് ലാന

ന്യൂയോർക്ക്: പ്രശസ്ത മലയാള സാഹിത്യ ചരിത്രകാരൻ ജോർജ് മണ്ണികരോട്ടിന്‍റെ നിര്യാണത്തിൽ ലാനയുടെ അനുശോചനം. മണ്ണിക്കരോട്ടിന്‍റെ നിര്യാണത്തിലൂടെ ലാനയ്ക്ക് നഷ്‌ടമാകുന്നത് ഒരു കുടുംബാംഗം, സുഹൃത്ത്, അതിലേറെ ലാനാ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ പങ്കാളിയുമായിരുന്ന ഒരു സാരഥിയുംമാണ്.

1998 - 2000, 2013 - 15 എന്നീ രണ്ട് പ്രവർത്തന കാലയളവിൽ ലാനയുടെ വൈസ് പ്രസിഡന്‍റായിരുന്ന ജോർജ് മണ്ണിക്കാരോട്ട് ഈ രണ്ടു കാലഘട്ടങ്ങളിലും ശക്തവും സൗമ്യവുമായ പ്രവർത്തനങ്ങളാൽ ലാനയെ സമ്പന്നമാക്കി.

അരനൂറ്റാണ്ടിലേറെയുള്ള തന്‍റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ, ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് "അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം"എന്ന 392 പേജുകൾ ഉള്ള പുസ്തകം. ഈ പുസ്തകത്തിന്‍റെ പൂർത്തീകരണത്തിനായി അദ്ദേഹം അമേരിക്കയുടെ ഓരോ സ്റ്റേറ്റിലുമുള്ള എഴുത്തുകാരുമായി സംസാരിച്ചു,

കത്തിടപാടുകൾ നടത്തി, അവരുടെ ഹ്രസ്വമായ ചരിത്രം സമാഹരിച്ചു, കൃതികളുടെ പേര് വിവരങ്ങൾ, ചെറിയ കുറിപ്പ് എന്നിവ തയാറാക്കി ഇങ്ങനെ ഒരു പുസ്തകം സാധ്യമാക്കുന്നതിനായി ചെലവഴിച്ച സമയവും സാമ്പത്തിക സന്നദ്ധതയും അധ്വാനവും സമാനതകളില്ലാത്തതാണ്.

ഈ കൃതി അമേരിക്കൻ മലയാളി എഴുത്തുകാർക്കിടയിൽ അവരുടെ മനസുകളിൽ എന്നൊന്നും നിലനിൽക്കും. കേരളത്തിലും അമേരിക്കയിലുമായി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തകൻ, സംഘാടകൻ, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ എന്നീ തലങ്ങളിലും ജോർജ് മണ്ണിക്കാരോട്ട് അമേരിക്കൻ മലയാളികൾക്ക് പരിചിതനാണ്.

ഇക്കഴിഞ്ഞ മാർച്ച് മാസം ആദ്യവാരം ലാന ഭാരവാഹികളും അംഗങ്ങളും ഫ്യൂസ്റ്റലിലെ വിവിധ സാഹിത്യ സമിതികളുടെ അംഗങ്ങളുമൊത്ത് മണ്ണിക്കാരൊറ്റിനെ സന്ദർശിച്ച് ലാനയുടെ "അവാർഡ് ഓഫ് എക്സ്‌ലൻസ്' നൽകി ആദരിച്ചു.

പ്രിയപ്പെട്ടവരുടെ സന്ദർശനത്തിൽ ഏറെ സന്തോഷിച്ച് അദ്ദേഹം കുറച്ചുനേരത്തേക്ക് തന്‍റെ അനാരോഗ്യം മറന്ന് വാചാലനായി. അദ്ദേഹത്തിന്‍റെ സൗമ്യമായ സ്വരം ഇപ്പോഴും അവരുടെ കാതുകളിലുണ്ട്. ആ കൈവിരലുകളുടെ നേരിയ വിറയൽ ഇപ്പോഴും അവരുടെ കൈത്തലങ്ങളിലുണ്ട്

ഈ അവസരത്തിൽ മണ്ണിക്കോരോട്ടിന്‍റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ള വേദനയിൽ ലാനയും പങ്കുചേരുന്നു. ഒപ്പം അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

തന്റെ ജീവിതത്തിൽ എഴുത്തുനോടുള്ള കടപ്പാട് പൂർത്തീകരിച്ചാണ് അദ്ദേഹം യാത്രയായത് എന്ന് നമുക്ക് ആശ്വസിക്കാം. ലഭ്യമായ വിവരങ്ങൾ ശേഖരിച്ച് ആവുന്നത്ര അധ്വാനിച്ച് ജോർജ് മണ്ണിക്കരോട്ട് അമേരിക്കൻ മലയാളികളുടെ സാഹിത്യ ചരിത്രം രേഖപ്പെടുത്തി.

അത് പൂർണമാകാം, അപൂർണമാകാം പക്ഷേ അത് എഴുതപ്പെട്ടതാണ്. അത് നമ്മുടെ എഴുത്തിന്‍റെ ചരിത്രമാണ്. പ്രീയ കുടുംബാംഗത്തിന്, ലാനയുടെ സാരഥിക്ക്, ഹൃദയ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി, ലാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി, സെക്രട്ടറി നിർമ്മല ജോസഫ് അറിയിച്ചു.

NRI

ഡാളസിൽ അന്തരിച്ച ബിഷപ് സിമ്മി മാത്യൂസിന്‍റെ സംസ്കാരം ശനിയാഴ്ച

ഡാളസ്: അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമായ ഡാളസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ 8.30 വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) നടക്കും.

സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന്‍റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

ഭാര്യ: പുനലൂർ കാഞ്ഞിരമലയിൽ കൂനംപറമ്പിൽ ലീലാമ്മ. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവർ മക്കളും ഡരിൽ, ജയ്മി, നിക്ക് എന്നിവർ മരുമക്കളും ആണ്.

1970-ൽ ദൈവശാസ്ത്ര പഠനത്തിനായി അമേരിക്കയിലെത്തിയ ബിഷപ് സിമ്മി മാത്യൂസ് അധ്യാപകൻ, പ്രസംഗകൻ, പര്യവേക്ഷകൻ, എഴുത്തുകാരൻ, ആജീവനാന്ത അന്വേഷകൻ എന്നീ നിലകളിൽ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു.

സംസ്കാര ചടങ്ങുകൾ www.keral.tv എന്ന വെബ് സൈറ്റിൽ കാണാവുന്നതാണ്.

NRI

ടെക്സസിൽ അന്തരിച്ച ജോസ് ആന്‍റണിയുടെ സംസ്കാരം ഇന്ന്

ഡാളസ്: ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ഇരിഞാലക്കുട മുല്ലക്കരി ജോസ് ആന്‍റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് നടക്കും.

പരേതരായ ആന്‍റണി ജോണിന്‍റെയും ബേബി ആന്‍റണിയുടെയും മകനാണ്. ഭാര്യ: ഉഷ ജോസ്. മക്കൾ: റിതു, റിയ. സഹോദരങ്ങൾ: ജോർജ് ആന്‍റണി, അലക്സ് ആന്‍റണി.

ദീർഘകാലമായി യുഎസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം എന്‍റർപ്രൈസ് ടെക്നോളജി മേഖലയിൽ പ്രിൻസിപ്പൾ ആർക്കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും:

ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഫ്രിസ്കോയിലുള്ള ടറന്‍റെെൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home - Berkshire Chapel, 9073 Berkshire Drive, Frisco, TX 75033) പൊതുദർശനം ആരംഭിക്കും.

തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഫ്രിസ്കോ സെന്‍റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ചിൽ (Saint Francis of Assisi Catholic Church, Frisco) സംസ്കാര ശുശ്രൂഷകൾ നടക്കും.

NRI

ഇറ്റലിയിൽ മരിച്ച യുവാവിന്‍റെ സംസ്കാരം ഇന്ന്

പിറവം: ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ മാസങ്ങളോളം ചികിത്സയിലിരുന്നശേഷം മരിച്ച യുവാവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പിറവം വെള്ളാപ്പിള്ളിൽ അലക്സിന്‍റെ മകൻ അമലാണു(39) മരിച്ചത്.

റോമിലെ ഒരു വീട്ടിൽ കെയർടെക്കറായി ജോലി ചെയ്തു വന്നിരുന്ന അമലിനെ നാലു മാസം മുമ്പാണ് അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തലച്ചോറിനെ ബാധിച്ച അസുഖം മൂലം കോമ സ്റ്റേജിലായ യുവാവ് വെന്‍റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് കഴിഞ്ഞ മാസം 18 നാണു മരിച്ചത്.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. അമ്മ: റെജി. സഹോദരി: ചിന്നു ജോമിസ്.

NRI

റോസമ്മ എബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു

 

ഹൂസ്റ്റൺ: റോസമ്മ എബ്രഹാം അർഥശേരിൽ (76) ഹൂസ്റ്റണിൽ അന്തരിച്ചു. കേരളത്തിൽ പോത്താനിക്കാട് പെരിങ്ങാറപിള്ളിൽ കുടുംബാംഗമാണ്. 1983 മുതൽ ഷിക്കാഗോയിൽ നഴ്സ് ആയി സേവനമനുഷ്ഠിച്ചു.

ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം 2019ൽ ടെക്സസിലെ ഹൂസ്റ്റണിലുള്ള മിസോറി സിറ്റിയിൽ താമസമാക്കി. ‌റോസമ്മയും കുടുംബാംഗങ്ങളും മിസോറി സിറ്റിയിലുള്ള സെന്‍റ് ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ്.

ഭർത്താവ് ജോൺ എബ്രഹാം അർഥശേരിൽ. മക്കൾ: ജോൺസൺ എബ്രഹാം, ജോസഫ് എബ്രഹാം. മരുമക്കൾ: സിന്ധു എബ്രഹാം, രഞ്ജു എബ്രഹാം.

ജൂൺ നാലിന് വൈകുന്നേരം ആറ് മുതൽ ഏഴ് വരെ സെന്‍റ് ജോസഫ് സീറോമലബാർ കത്തോലിക്ക ഫൊറോനാ പള്ളിയിൽ വച്ച് പൊതുദർശനവും പ്രാർഥനയും നടക്കും. (Address: 211 Present Street, Missouri City, TX 77581).

ജൂൺ ആറിന് രാവിലെ 10ന് പിയർലാൻഡ് സെന്‍റ് മേരീസ് സീറോമലബാർ കത്തോലിക്കാ പള്ളിയിൽ (Address: 1610 Oday Road, Pearland, TX 77581) വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

തുടർന്ന് രാവിലെ 11ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (Address: 1310 N. Main St. Pearland, TX 77581) മൃതദേഹം സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് എബ്രഹാം - 773 704 6346.

NRI

റെനിൽ രാധാകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് കെഎച്ച്എസ്എൻടി ഭരണ സമതി

ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക നായകനുമായ റെനിൽ രാധാകൃഷ്ണൻ പുല്ലാർക്കാട്ട് (59) അന്തരിച്ചു. കേരള സന്ദർശനത്തിനിടെ ഈ മാസം 24നായിരുന്നു അന്ത്യം.

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ ചുമതലക്കാരായ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്‍റെ (കെഎച്ച്എസ്എൻടി) മുൻ പ്രസിഡന്‍റും സംഘടനയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളുമായിരുന്നു അദ്ദേഹം.

കൂടാതെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു.

ഡാളസ് മേഖലയിൽ നിരവധി വിജയകരമായ ബിസിനസ് സംരംഭങ്ങളുടെ ഉടമയായ റെനിൽ, മികച്ചൊരു സംരംഭകൻ എന്ന നിലയിലും കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ അദ്ദേഹം തിരികെ ഡാളസിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. റെനിൽ രാധാകൃഷ്ണന്‍റെ നിര്യാണത്തിൽ കെഎച്ച്എസ്എൻടി ഭരണസമിതിയും ഡാളസിലെ മലയാളി സമൂഹവും ആദരാഞ്ജലികൾ അർപ്പിച്ചു.

ഭാര്യ: ബിന്ദു പുല്ലാർക്കാട്ട് (ബിന്ദു റെന്നിൽ). മക്കൾ: അമിത് പുല്ലാർക്കാട്ട്, അഞ്ജലി പുല്ലാർക്കാട്ട്. മരുമകൻ: ആദിത്യ പ്രശാന്ത്.

സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനമായ "സ്മൃതിപഥത്തിൽ' നടന്നു.

NRI

മോളി ജേക്കബിന്‍റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

ന്യൂജഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) മുൻ പ്രസിഡന്‍റും മുൻ അഡ്വൈസറി ബോർഡ് ചെയർമാനുമായ സുനിൽ തൈമറ്റത്തിന്‍റെ മാതാവ് മോളി ജേക്കബിന്‍റെ (86) നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്‍റ് രാജു പള്ളത്ത് അറിയിച്ചു.

വടക്കഞ്ചേരി വാക്കോട് തൈമറ്റത്തിൽ പരേതനായ ടി. എം. ജേക്കബാണ് ഭർത്താവ്. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഭവനത്തിൽനിന്ന് ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

ഐപിസിഎൻഎ പ്രസിഡന്‍റ് രാജു പള്ളത്ത്, സെക്രട്ടറി അനിൽ ആറന്മുള, ട്രഷറർ ജയൻ ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ എന്നിവർ സംയുക്തമായി നൽകിയ വാർത്താകുറിപ്പിലാണ് അനുശോചനം അറിയിച്ചത്.

NRI

മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു. നിലമ്പൂർ പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ (60) ആണ് മരിച്ചത്.

സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പതിറ്റാണ്ടായി ജിദ്ദയിൽ പ്രവാസിജീവിതം നയിച്ചുവരികയായിരുന്നു.

വേലുക്കുട്ടി - പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കൾ: ശരത്ത്, കാവ്യ. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

NRI

സണ്ണി സെബാസ്റ്റ്യൻ ഇളപ്പുങ്കൽ കൊളോണിൽ അന്തരിച്ചു

കൊളോൺ: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കൊളോൺ മലയാളികളുടെ സാമൂഹ്യ ജീവിതത്തിൽ നിറസാന്നിധ്യമായിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി സണ്ണി സെബാസ്റ്റ്യൻ ഇളപ്പുങ്കൽ (77) അന്തരിച്ചു.

കൊളോൺ റോൺഡോർഫിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: മേരി സണ്ണി അയർക്കുന്നം താഴത്തുകുന്നേൽ കുടുംബാംഗം. മക്കൾ: തോംസൺ (കമ്പ്യൂട്ടർ എൻജിനിയർ), ഡോ. ജെയ്സൺ, സോണിയ സണ്ണി. മരുമകൾ: അനിത. സഹോദരൻ: ജോൺ സെബാസ്റ്റ്യൻ ഇളപ്പുങ്കൽ.

സംസ്കാര വിവരങ്ങൾ

വിടവാങ്ങൽ (Farewell): ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ. (Bestattungshaus Engelmann, Ringstrasse 33, 50996 Koeln).

സംസ്കാര ശുശ്രൂഷകൾ: ജൂൺ അഞ്ചിന് രാവിലെ 11.30ന് റോൺഡോർഫിലെ വി. പൂജരാജാക്കന്മാരുടെ ദൈവാലയത്തിൽ വി. കുർബാനയോടുകൂടി ആരംഭിക്കും. (Heilige Drei Könige, Hahnenstrasse 21, 50997 Koeln).

സംസ്കാരം: ജൂൺ അഞ്ചിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് കൊളോൺ റോൺഡോർഫ് സെമിത്തേരിയിൽ (Friedhof Koeln-Rondorf, Giesdorferstr., 50997 Koeln).

കൊളോൺ കേരള സമാജത്തിന്‍റെ ഭരണസമിതി അംഗമായി നീണ്ടവർഷക്കാലം സ്പോർട്സ് സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.

നല്ലൊരു സ്പോർട്സ്മാൻ ആയിരുന്ന സണ്ണി, കൈരളി കലാസമിതി, ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്, ബയ്യന്താൾ കുടുംബക്കൂട്ടായ്മ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.

വോളിബോൾ, ബാഡ്മിന്‍റൺ കളികളിലും രണ്ടു തവണ മാരത്തൺ ഓട്ടത്തിൽ (42.195 കി.മീ) ദൂരം പിന്നിട്ടും കഴിവ് തെളിയിച്ചിട്ടുണ്ട്. കൊളോണിലെ ഇന്ത്യൻ കൂട്ടായ്മയുടെ ഫ്രെയിസൈറ്റ് ഗ്രൂപ്പിലും 56 ചീട്ടുകളിയിൽ ആശാനുമായിരുന്നു.

കൊളോണിലെ കറുത്ത മാതാവിന്‍റെ നാമധേയത്തിലുള്ള പള്ളിയിൽ വി. അൽഫോൻസാമ്മയുടെ ചിത്രം സ്ഥാപിച്ച് പ്രാർഥനയും നൊവേനയും നടത്താൻ സണ്ണിയാണ് മുൻകൈയെടുത്ത് പ്രവർത്തിച്ചത്.

NRI

ജർമനിയിൽ അന്തരിച്ച മലയാളി യുവതിക്ക് ഇന്ന് നാട് വിടചൊല്ലും

ബെർലിൻ: ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മരിച്ച കല്ലാട്ട് മരിയ ജോർജിന്‍റെ സംസ്കാരം ഇന്ന് നടക്കും. മരിയയുടെ മൃതദേഹം ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വെള്ളിയാഴ്ച കൊച്ചിയിൽ എത്തിച്ച് അവിടെ നിന്നും വീട്ടുകാർ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചിരുന്നു.

ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10ന് ഇടുക്കി മഞ്ഞപ്പാറയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ജർമനിയിൽ നഴ്സായി ജോലി ചെയ്യുന്ന ഭർത്താവ് ഇടുക്കി മണിപ്പാറ (കരിമ്പൻ) പാരേക്കുടിയിൽ അജിത്ത് തങ്കച്ചന്‍റെ ഭാര്യയാണ് മരിയ.

ഇടുക്കി മഞ്ഞപ്പാറ കല്ലാറ്റ് വീട്ടിൽ കെ.ജെ. ജോർജ് - നെസിയമ്മ പോൾ ദമ്പതികളുടെ മകളാണ് മരിയ. കാൻസർ ചികിത്സയിലിരിക്കെ ഈ മാസം 13-നാണ് മരിയ മരണത്തിനു കീഴടങ്ങുന്നത്. 26 വയസായിരുന്നു.

വിവാഹം കഴിഞ്ഞ് നാലാം മാസം ഉപരിപഠനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി ജർമനിയിലെത്തിയപ്പോഴാണ് മരിയയെ മരണം കവർന്നത്.

രോഗബാധയും ധീരമായ പോരാട്ടവും:

തുടക്കം കേരളത്തിൽ: 2025-ൽ കേരളത്തിലായിരുന്നപ്പോഴാണ് മരിയയ്ക്ക് ആദ്യമായി സ്തനാർബുദം (Breast Cancer) സ്ഥിരീകരിക്കുന്നത്. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ച് വിദഗ്ധ ചികിത്സകൾക്കും തെറാപ്പികൾക്കും മരിയ വിധേയയായിരുന്നു.

വിവാഹവും ജർമനിയിലേക്കുള്ള യാത്രയും: രോഗാവസ്ഥയിലും തളരാതെ ജീവിതത്തിലേക്ക് ചുവടുവച്ച മരിയയും ഇടുക്കി മണിപ്പാറ സ്വദേശിയായ അജിത്ത് തങ്കച്ചനും 2026 ജനുവരി 18നായിരുന്നു വിവാഹിതരായത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും ഒന്നിച്ചു ജർമനിയിൽ എത്തിയത്.

രോഗം വീണ്ടും വില്ലനായി: ജർമനിയിൽ എത്തിയതിന് തൊട്ടുപിന്നാലെ മാർച്ച് മാസത്തിൽ മരിയയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. ഫോർസ്ഹൈമിലെ ആശുപത്രിയിൽ വച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

എന്നാൽ തൊട്ടടുത്ത മാസങ്ങളിൽ രോഗം മസ്തിഷ്കത്തിലേക്ക് പടരുകയായിരുന്നു. സ്റ്റുട്ട്ഗാർട്ട് കാതറിനൻ ഹോസ്പിറ്റലിൽ വച്ച് ഒന്നിലധികം തലച്ചോറിലെ ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും നില അതീവ ഗുരുതരമാവുകയും ഈ മാസം 13ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അവസാന നിമിഷം വരെ കടുത്ത വേദനകളോടും രോഗത്തോടും ധീരമായാണ് മരിയ പോരാടിയത്. ചെറുപ്രായത്തിൽ തന്നെ മരിയയെ കവർന്ന രോഗത്തിന്‍റെ ദാരുണാവസ്ഥ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് ജർമനിയിലെ മലയാളി സമൂഹം.

വിവാഹം കഴിഞ്ഞ് വെറും നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ ഭാര്യയെ നഷ്‌ടപ്പെട്ട അജിത്തിന്‍റെയും മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന മാതാപിതാക്കളുടെയും ദുഃഖത്തിൽ ജർമനിയിലെ പ്രവാസി മലയാളി സമൂഹവും വിവിധ മലയാളി അസോസിയേഷനുകളും അനുശോചനം രേഖപ്പെടുത്തി.

NRI

ത്രേസ്യാമ്മ ജോസഫ് ഡൽഹിയിൽ അന്തരിച്ചു

ന്യൂഡൽഹി: ആലപ്പുഴ തകഴി, കേളമംഗലം നടുവിലേഴത്ത് (പുത്തൻചിറ) ത്രേസ്യാമ്മ ജോസഫ് (83) ഡൽഹി രജോരി ഗാർഡൻ, 229 ന്യൂഫോർ സ്റ്റോറിയിൽ അന്തരിച്ചു. പരേതനായ എൻ.ഡി. ജോസഫാണ് ഭർത്താവ്.

വെള്ളിയാഴ്ച രാവിലെ 11ന് കേളമംഗലം സെന്‍റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ജെസി, സെബാസ്റ്റ്യൻ ജോസഫ്, ജാൻസി.

മരുമക്കൾ: തമ്പി ചെറുകോൽ മാവേലിക്കര, ഗീതമ്മ നല്ലേപ്പറമ്പിൽ, ചെറുവള്ളി മണിമല, ജോസഫ്കുട്ടി മണലിൽ മുട്ടാർ.

NRI

ജോർജ് ഫിലിപ്പ് ഡാളസിൽ അന്തരിച്ചു

ഡാളസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും ഡാളസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാളസിൽ അന്തരിച്ചു.

ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് ഭാര്യ. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാളസിൽ).

മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്.

സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടത്തപ്പെടുന്ന പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്‍റ്ണിലുള്ള റോസ്‌ലാവ്ൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (3801 Roselawn Drive, Denton,Tx 76207).

സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: സുകു ജോർജ് 817 680 7758.

NRI

കോഴിക്കോട് സ്വദേശി ദുബായിയിൽ അന്തരിച്ചു

ദുബായി: കാപ്പാട് ചീനച്ചേരി മഹല്ല് മുൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ കോഴിക്കോട് സ്വദേശി ദുബായിയിൽ അന്തരിച്ചു. ചീനിച്ചേരി റാഹത്ത് മൻസിലിൽ കുനിയിൽ റസാഖ് (54) ആണ് മരിച്ചത്.

ദുബായിയിലെ ബസ് സ്റ്റോപ്പിൽവച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ജോലി ആവശ്യത്തിനായി പോകവേയാണ് സംഭവം.

ചീനച്ചേരി തർബിയത്തുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റി മുൻ ഖജാൻജിയായും ചീനിച്ചേരി ശാഖാ മുസ്‌ലിം ലീഗ് മുൻ ഭാരവാഹിയായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രദേശത്തെ മത-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: സജിനത്ത് (കാപ്പാട് പണ്ടാരവയലിൽ). മക്കൾ: അബ്ദുൽ ഫത്താഹ് (ദുബായി), ഫാത്തിമ ഷബ്നം, നഫീസ ഫെല്ല. മരുമക്കൾ: ഷിഫാന (തായൽപുര, കാപ്പാട്), ഷാഫി (ബൈത്തുൽ ബർക്ക, കാപ്പാട്).

NRI

ജോസ് പി. നരിക്കുഴി മെൽബണിൽ അന്തരിച്ചു

മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്‍റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.

ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).

മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).

പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.

NRI

റവ.ഫാ. സാൻജോ പി. വർഗീസിന്‍റെ പിതാവ് വർഗീസ് ജോർജ് അന്തരിച്ചു

ഡിട്രോയിറ്റ്: മിഷിഗൺ സെന്‍റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി റവ.ഫാ. സാൻജോ പി. വർഗീസിന്‍റെ പിതാവും മാർത്തോമ്മാ സഭയിലെ സുവിശേഷകനുമായിരുന്ന വർഗീസ് ജോർജ് (69) അന്തരിച്ചു.

തെള്ളിയൂർ ഷാലേം മാർത്തോമ്മാ ഇടവകാംഗമാണ്. കാരമല എബനേസർ ഇടവകയുടെ സുവിശേഷകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

സന്നദ്ധ സുവിശേഷ സംഘം മല്ലപ്പള്ളി ഈസ്റ്റ് സെന്‍റർ മുൻ ഓർഗനൈസർ, സന്നദ്ധ സുവിശേഷ സംഘം മുൻ ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മാർത്തോമ്മാ സഭയുടെ അഭയം പദ്ധതി വിജയകരമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് തെള്ളിയൂർ മാർത്തോമ്മാ പള്ളിയിൽ.

കൂടുതൽ വിവരങ്ങൾക്ക്: 586 366 1731.

NRI

മലയാളി യുവാവ് ദുബായിയില്‍ കുഴഞ്ഞുവീണു മരിച്ചു

ദുബായി: ജോലിസ്ഥലത്ത് മലയാളി യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം ഏന്തയാര്‍ ഈസ്റ്റ് കണ്ണന്‍കുളങ്ങര ധനീഷ് രാധാകൃഷ്ണന്‍ (കണ്ണന്‍-39) ആണ് മരിച്ചത്.

സ്വകാര്യ കമ്പനിയില്‍ മെഷിന്‍ ഓപ്പറേറ്ററായ യുവാവ് കഴിഞ്ഞ മൂന്നിന് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ വള്ളിച്ചിറ മുറിഞ്ഞാറ ചുണ്ടക്കയ്ക്കാട്ട് വീട്ടില്‍ എത്തിക്കും.

സംസ്‌കാരം 11ന് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മിപ്രിയ മുറിഞ്ഞാറ ചുണ്ടയ്ക്കാട്ട് കുടുംബാംഗം. മക്കള്‍: ആദി കൃഷ്ണ, അവനിക.

NRI

ഡോ. ഏഴംകുളം സാംകുട്ടി ലൂസിയാനയിൽ അന്തരിച്ചു

ലൂസിയാന: പ്രഗത്ഭ പ്രസംഗകനും ഗ്രന്ഥകർത്താവും സുവിശേഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി (76) അന്തരിച്ചു. ലൂസിയാനയിലെ ബാറ്റൺ റൂഷിലായിരുന്നു അന്ത്യം.

പുനലൂർ വയലിൽ പുളിമൂട്ടിൽ പരേതരായ എൻ.എം. ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകനാണ്. തിരുവല്ല സങ്കരമംഗലം കുടുംബാംഗമായ പുഷ്പ സാംകുട്ടിയാണ് ഭാര്യ.

മക്കൾ: രഞ്ജിത്ത് (ഭാര്യ: ദീപ, ഹൂസ്റ്റൺ), ബിന്ദു (ബാറ്റൺ റൂഷ്). മരുമക്കൾ: എ. എബ്രഹാം, സോമൻ ചെന്നങ്കര (ഡാളസ്). സഹോദരങ്ങൾ: ലീലമ്മ എബ്രഹാം, സാലി സോമൻ (ഡാളസ്).

സംസ്കാര ശുശ്രൂഷകൾ പിന്നീട് ഹൂസ്റ്റണിൽ നടക്കും.

NRI

രാജു കുന്നക്കാടിന്‍റെ സഹോദരൻ റോയിസ് മാത്യു കുന്നക്കാട്ട് അന്തരിച്ചു

 

ആനിക്കാട്/ഡബ്ലിൻ: അയർലൻഡ് മലയാളിയും നാടകരചയിതാവും സംഘാടകനും എഴുത്തുകാരനുമായ രാജു കുന്നക്കാടിന്‍റെ സഹോദരൻ റോയിസ് മാത്യു കുന്നക്കാട്ട് (57) അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആനിക്കാട് സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: ലിസി മുത്തോലി തെങ്ങും തോട്ടത്തിൽ കുടുംബാംഗം. മകൻ: ജസ്റ്റിൻ റോയിസ് (യുകെ).

മറ്റു സഹോദരങ്ങൾ: വത്സമ്മ പൗലോസ്, കൊടോപ്പറമ്പിൽ (ആർപ്പൂക്കര), പരേതനായ ജോയി മാത്യു (ഉടുമ്പൻചോല), ലൈലമ്മ ജോസഫ് കളപ്പുരക്കൽ (അയർലൻഡ്), ഫാ. റ്റോമി മാത്യു എസ്ഡിബി (വെസ്റ്റ് ബംഗാൾ), സുനിൽ, അനിൽ.

റോയിസ് മാത്യുവിന്‍റെ വിയോഗത്തിൽ അയർലൻഡിലെ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.

NRI

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

റിയാദ്: അവധിക്ക് നാട്ടിൽ പോയ കൊട്ടാരക്കര നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) അന്തരിച്ചു. ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ തരിയൻ ലൂക്കോസ് - തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ 30 വർഷമായി അൽഖർജ് സഹനയിൽ പ്ലമ്പിംഗ് - ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു. ദീർഘകാലമായി കുടുംബസമേതം അൽഖർജിൽ താമസിച്ചു വരികയായിരുന്ന കോശി കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിൽ പോയത്.

ഭാര്യ ലീലാമ്മ. മക്കൾ: കൈയ്‌സൺ കോശി (സൗദി), ലിൻഡ കോശി (യുകെ). കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് ജോയിന്‍റ് ട്രഷററാണ് മകൻ കൈയ്‌സൺ.

Kerala

അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് അന്തരിച്ചു; സംസ്കാരം വ്യാഴാഴ്ച

മാനത്തൂർ: കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്‍റുമായ അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) അന്തരിച്ചു. പരേതനായ കല്ലാനിക്കവയലിൽ കെ.എസ്. ജോസഫിന്‍റെ (അപ്പച്ചൻ) ഭാര്യയാണ്. പരേത കടനാട് തച്ചാംപുറം കുടുംബാംഗമാണ്.

മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പാലാ - പിഴക് മാനത്തൂർ കല്ലാനിക്കവയലിലെ വസതിയിൽ എത്തിക്കുന്നതാണ്. ‌

സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മാനത്തൂർ സെന്‍റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും.

മക്കൾ: അഡ്വ. ടോമി കല്ലാനി (കെപിസിസി ജനറൽ സെക്രട്ടറി, വത്സ തോമസ് (വാഴക്കുളം), ബെന്നി ജോസഫ് (പിഴക്), ഷേർലി ജെയിംസ് (മൈലക്കൊമ്പ്), സാജു ജോസഫ് (പിഴക്).

മരുമക്കൾ: ജെയ്നി പുളിക്കൽ (മുണ്ടക്കയം), ജോസ് തോമസ് പെരിയക്കോട്ടിൽ (വാഴക്കുളം), ഷൈനി ബെന്നി വേരുങ്കൽ (തട്ടക്കുഴ), ജയിംസ് ചാക്കോ വഴുതലക്കാട്ട് (മൈലക്കൊമ്പ്), ലിസ സാജു മോനിപ്പള്ളിൽ (ഇടമറുക്).

Movies

ലതയും ആശയും അവശേഷിപ്പിച്ച ആലാപന നിധിശേഖരം

ലതയും ആശയും അവശേഷിപ്പിച്ച ആലാപന നിധിശേഖരംശ ഭോസ്‌ലെയുടെ വിയോഗത്തോടെ ഇന്ത്യന്‍ സംഗീത ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു അധ്യായത്തിനു തിരശീല വീഴുകയാണ്.

മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം ആശ വെട്ടിത്തെളിച്ച പാതയില്‍ എന്നും പ്രകാശമായും നിഴലായും കൂടെയുണ്ടായിരുന്നത് സഹോദരി ലത മങ്കേഷ്‌കര്‍ ആയിരുന്നു.

വിധി വൈപരീത്യമെന്നു പറയട്ടെ, ഇരുവരും ഈ ലോകത്തോടു വിടപറഞ്ഞത് 92-ാം വയസിലാണെന്നതും, ഞായറാഴ്ച ദിനത്തിലാണെന്നതും ആരാധകരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ ഒരു യാദൃശ്ചികതയാണ്.

ഇന്ത്യന്‍ ചലച്ചിത്രസംഗീതലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ആശയും ലതയും തമ്മിലുള്ള ബന്ധം. പ്രൊഫഷണല്‍ ശത്രുതയും വ്യക്തിപരമായ പിണക്കങ്ങളും മുതല്‍ പരസ്പര ബഹുമാനവും അങ്ങേയറ്റത്തെ സ്‌നേഹവും വരെ ആ ബന്ധത്തില്‍ ഇഴചേര്‍ന്നുനിന്നു.

ലതയുടെ പേഴ്‌സണല്‍ സെക്രട്ടറി ഗണപത്റാവു ഭോസ്‌ലെയുമായുള്ള ആശയുടെ വിവാഹത്തെത്തുടര്‍ന്ന് ഇരുവരും ദീര്‍ഘകാലം ഇരുവരും സംസാരിക്കുക പോലുമുണ്ടായില്ല. (ആശയുടെ ഈ വിവാഹബന്ധം പതിനൊന്നുവര്‍ഷത്തോളം നീണ്ടുനിന്നു. പിന്നീട് 1980-ല്‍ അവര്‍ വിഖ്യാത സംഗീതസംവിധായകന്‍ ആര്‍.ഡി. ബര്‍മനെ വിവാഹം കഴിച്ചു.)

എന്നാല്‍ ഈ പിണക്കങ്ങളെല്ലാം മറന്നു പില്‍ക്കാലത്ത് അവര്‍ ഒന്നിച്ചു. മുംബൈയിലെ പെഡര്‍ റോഡ് ഫ്‌ളൈഓവര്‍ വിഷയത്തില്‍ ലതയുടെ പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആശ, സഹോദരിക്കു താങ്ങായി നിലകൊണ്ടത് ഇരുവരും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തിന്‍റെ തെളിവായിരുന്നു.

ലത എന്ന വന്‍മരത്തിനു താഴെ പലപ്പോഴും താന്‍ നിഴലായി കണക്കാക്കപ്പെട്ടുവെന്ന് ആശ തുറന്നു സമ്മതിച്ചിട്ടുണ്ട്. ചലച്ചിത്രലോകം തുടക്കകാലത്ത് തന്നെ അവഗണിച്ചതായും അവര്‍ പറഞ്ഞിരുന്നു. ലതയുടെ ശൈലിയില്‍നിന്നു വ്യത്യസ്തമായി തന്‍റേതായ ഇടം കണ്ടെത്താന്‍ ആശ നിരന്തരം പരിശ്രമിച്ചു.

പോപ്പ്, ഗസല്‍, ഭജന്‍, ഖവ്വലി, നാടന്‍ പാട്ടുകള്‍ തുടങ്ങി സംഗീതത്തിന്‍റെ എല്ലാ മേഖലകളിലും തന്‍റെ കൈമുദ്ര പതിപ്പിക്കാന്‍ ആശയെ പ്രേരിപ്പിച്ചത് ഈ പോരാട്ടവീര്യമായിരുന്നു. ലതയെ മെലഡിയുടെ രാജ്ഞി എന്ന് വിളിക്കുമ്പോള്‍, ആശയെ സംഗീതലോകം ആദരിക്കുന്നത് അവരുടെ അപാരമായ വൈവിധ്യമാണ്.

തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടെന്ന വാര്‍ത്തകളെ ലത മങ്കേഷ്‌കര്‍ പലപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ട്. ആശ പാടുന്നത് പോലെ, പിയാ തൂ അബ് തോ ആജാ, ചുരാ ലിയാ ഹേ തുംനേ പോലുള്ള പാട്ടുകള്‍ പാടാന്‍ എനിക്ക് കഴിയില്ല- എന്ന് ലത ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു.

തങ്ങള്‍ രണ്ടുപേര്‍ക്കും സിനിമയില്‍ വ്യക്തമായ ഇടമുണ്ടെന്ന് അവര്‍ വിശ്വസിച്ചു. ഇരുവരും ചേര്‍ന്ന് ആലപിച്ച മേ ചലി മേ ചലി, മന്‍ ക്യൂന്‍ ബെഹ്കാ രേ ബെഹ്കാ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ആസ്വാദകർക്കു പ്രിയപ്പെട്ടതാണ്.

ഭാരതീയ സംഗീതത്തിന്‍റെ സുവര്‍ണ കാലഘട്ടം ഈ സഹോദരിമാരിലൂടെയാണു കടന്നുപോയത്. ഇരുവരും ഓര്‍മയാകുമ്പോള്‍, അവര്‍ അനശ്വരമാക്കിയ ഗാനങ്ങള്‍ വരുംതലമുറകള്‍ക്കു വലിയൊരു ആലാപന നിധിശേഖരമായി അവശേഷിക്കുന്നു.

NRI

ടി.എ. തോമസ് അന്തരിച്ചു

ചെങ്ങന്നൂർ: റിട്ട. പോസ്റ്റ്മാസ്റ്റർ കൊഴുവല്ലൂർ തെങ്ങും തറയിൽ ടി.എ. തോമസ് (അവറാച്ചൻ - 93) അന്തരിച്ചു. സംസ്‍കാരം പിന്നീട് കൊടുകുള കരോട് സെന്‍റ് തോമസ് സിഎസ്ഐ പള്ളിയിൽ.

ഭാര്യ: കൊട്ടറ തെങ്ങുംവിളയിൽ ഏലിക്കുട്ടി എബ്രഹാം (ജോണിക്കുട്ടി ന്യൂയോർക്ക് വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥന്‍റെ മൂത്ത സഹോദരി). മക്കൾ: സുശീല, സുജ, അജി.

മരുമക്കൾ: എ.വി. കോശി (കുന്നത്തൂർ), റവ. എസ്. ജോർജ് (വികാരി പെരിങ്ങല്ലൂർ മാർത്തോമ്മാ ഇടവക), സോജ അട്ടയികുളത്തു. മന്ത്രി സജി ചെറിയാന്‍റെ പിതൃ സഹോദരനാണ് അന്തരിച്ച ടി.എ. തോമസ്.

കൂടുതൽ വിവരങ്ങൾക്ക്: ജോൺകുട്ടി - 914 216 5370.

NRI

ഷാർജയിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും; തുണയായത് വി.ഡി. സതീശന്‍റെ ഇടപെടൽ

കൊച്ചി: ഷാർജയിൽ മരിച്ച എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യയുടെ (31) മൃതദേഹം ഇന്ന് രാത്രി എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജ വിമാനത്താവളം വഴി കൊച്ചിയിലേക്ക് കൊണ്ട് പോകും. കഴിഞ്ഞ മാസം ഏഴിനാണു സുമയ്യ ഷാർജയിലെ കുവൈത് ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്.

വിസിറ്റിംഗ് വിസയിൽ ആയതിനാൽ കമ്പനി ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പണം ഇല്ലാത്തതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നാട്ടിലുള്ള എറണാകുളം വാരാപ്പുഴ സ്വദേശി ഭർത്താവ് ഷമീറും കുടുംബവും ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് ഷാർജയിലെ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയുമായി ബന്ധപ്പെടുകയും എല്ലാവിധ നിയമ നടപടികൾ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ചെലവായ 6,000 ദിർഹം (ഒരു ലക്ഷത്തി അമ്പതിനായിരം ഇന്ത്യൻ രൂപ) സലാം പാപ്പിനിശേരി നൽകുകയുമായിരുന്നു.

ഒരു മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ സുമയ്യയുടെ മൃതദേഹം ജന്മനാട്ടിലെത്തിക്കാൻ സാധിച്ചതിന്‍റെ ആശ്വാസത്തിലാണ് കുടുംബം. ഹൃദയാഘാതമാണ് സുമയ്യയുടെ മരണത്തിനു കാരണം. ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളുണ്ട്.

NRI

മത്തായി തോമസ് അന്തരിച്ചു

ഹൂസ്റ്റൺ: റാന്നി ഈട്ടിച്ചുവട് എബനേസർ എച്ച്എസ് റിട്ട. അധ്യാപകൻ ഈട്ടിച്ചുവട് ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാർ - 91) അന്തരിച്ചു.

സംസ്കാര ശുശ്രൂഷകൾ

സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം 12ന് സംസ്കാര ശുശ്രൂഷ പൂഴിക്കുന്ന് ഐപിസി എബനേസർ ചർച്ചിന്‍റെ നേതൃത്വത്തിൽ നടത്തപെടുന്നതുമാണ്.

ഭാര്യ: ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എംടി എൽപി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലിൽ കുടുംബാംഗമാണ്.

മക്കൾ: ഷേർലി (ന്യൂയോർക്ക്), ഷൈനി (ന്യൂയോർക്ക്), സ്റ്റാൻലി മാത്യു (ഹൂസ്റ്റൺ), ആശ (ന്യൂയോർക്ക്). മരുമക്കൾ: ബിജി (ന്യൂയോർക്ക്), അജു (ന്യൂയോർക്ക്), ഷൈനി (ഹൂസ്റ്റൺ), ബിനിൽ (ന്യൂയോർക്ക്).

സഹോദരികൾ: പരേതയായ ഏലിയാമ്മ വർഗീസ് (തെലിഞ്ഞേലിൽ, മാരാമൺ), മറിയാമ്മ എബ്രഹാം (കാനഡ).

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/live/aan6FkdA75s?si=D99ZBBtUllR3UUe_.

കൂടുതൽ വിവരങ്ങൾക്ക്: (91) 9988994722 (ഇന്ത്യ), (91) 9656643404 (ഇന്ത്യ).

NRI

ഡാളസിൽ അന്തരിച്ച സ്റ്റീവൻസ് മാത്യു സാമുവലിന്‍റെ പൊതുദർശനം ഇന്ന്

ഡാളസ്: ഡാളസിൽ അന്തരിച്ച പരേതരായ സാമുവൽ മത്തായിയുടെയും ശോശാമ്മ സാമുവലിന്‍റെയും മകനും ബിസിനസുകാരനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സ്റ്റീവൻസ് മാത്യു സാമുവലിന്‍റെ (46) പൊതുദർശനം ഇന്ന് 1979 നവംബർ 12ന് ന്യൂയോർക്കിലെ ക്വീൻസിലായിരുന്നു ജനനം.

മെസ്ക്വിറ്റ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്‍റിൽ ബിരുദം നേടി. സാമ്പത്തിക-മോർട്ട്ഗേജ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ടെക്സാസ് ഷീൽഡ് റൂഫിംഗ് എന്ന സ്ഥാപനത്തിലൂടെ സംരംഭകനായും തിളങ്ങി. വിശ്വാസപരമായ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

സംസ്കാര ചടങ്ങുകൾ:

പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ മെസ്ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, TX 75150). സംസ്കാര ശുശ്രൂഷ: ബുധനാഴ്ച രാവിലെ 11ന് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും.

തുടർന്ന് 1.30ന് സണ്ണി വെയിലിലെ ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (New Hope Memorial Gardens, Sunnyvale) സംസ്കാരം നടക്കും. സംസ്കാര ചടങ്ങുകൾ തത്സമയം - provisiontvlive.com.

NRI

എടാട്ടേൽ പി.ഒ. ഔസേപ്പ് അന്തരിച്ചു

പാലാ: വയലാ പാണൂച്ചിറ പി.ഒ. ഔസേപ്പ് (എടാട്ടേൽ പാപ്പച്ചൻ - 92) അന്തരിച്ചു. വയലാ സർവീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയായിരുന്നു പി.ഒ. ഔസേപ്പ്. ന്യൂജഴ്‌സി റിവർവെയ്ൽ നിവാസിയും സിപിഎയുമായ ബാബു ജോസഫ് മകനാണ്,

മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് വയലായിലെ വസതിയിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം ബുധനാഴ്ച രാവിലെ 10.30ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രുഷകൾ കുറവിലങ്ങാട് വയലാ സെന്‍റ് ജോർജ് ദേവാലയത്തിലും ശേഷം സംസ്കാരം പള്ളി സെമിത്തേരിയിലും നടത്തപ്പെടും,

ഭാര്യ പരേതയായ ചിന്നമ്മ എടാട്ടേൽ. മക്കൾ - ജോയി ജോസഫ് (ജോയൽ ഏജൻസീസ് വയലാ), ബാബു ജോസഫ് (ന്യൂജഴ്‌സി, യുഎസ്എ), ജോഷി കാളികാവ് സൂസൻ (യുകെ).

മരുമക്കൾ - ടെസി എടാട്ടേൽ കടപ്പൂര്, റൂബി നെടിയ കാലായിൽ കുറുമുള്ളൂർ (യുഎസ്എ), എൽസമ്മ കളപ്പുരയ്ക്കൽ കാട്ടാം പാക്ക്, ജോൺ തുരുത്തിപ്പള്ളിൽ കാക്കൂർ (യുകെ).

കൂടുതൽ വിവരങ്ങൾക്ക് - 201 403 1176.

NRI

സാറാമ്മ വറുഗീസ് ഡാളസിൽ അന്തരിച്ചു

ഡാളസ്: സാറാമ്മ വറുഗീസ് യുഎസ്എയിലെ ഡാളസിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ പി.ടി. വറുഗീസിന്‍റെ (മൈലപ്ര). മക്കൾ: പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ് (ചാമുണ്ഡാ ഓട്ടോ ബോഡി ഷോപ്പ്, ഡാളസ്).

മരുമക്കൾ: ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസി റെജി. കൊച്ചുമക്കൾ: സ്റ്റിൻസി ആഗ്നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി.

Funeral Arrangements:


Friday 3/27/2026 - Wake (Viewing) and Second service
5.30-8.30 pm at St. Mary’s Malankara Catholic Church of Dallas.

Saturday 3/28/2026 9.00 am onwards Third and fourth service at Church.
Followed by Burial at New Hope cemetery, Sunnyvale, Texas.

കൂടുതൽ വിവരങ്ങൾക്കു: റജി വർഗീസ് 972 693 1943.

 

NRI

സാറാമ്മ വർഗീസ് അന്തരിച്ചു

കോന്നി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയും ബ്രോക്സ് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് എം. ഡാനിയേലിന്‍റെ മാതാവുമായ സാറാമ്മ വർഗീസ് (79) അന്തരിച്ചു.

ഭർത്താവ്: മരൂർപ്പാലം മേലേ ചിറ്റേടത്ത് ബ്ലസ് കോട്ടേജിൽ പരേതനായ ഡി. വർഗീസ്. മക്കൾ: ഫാ. ഡോ. വർഗീസ് എം. ഡാനിയൽ, എം.ടി. സജി, എം.സി. റെജി (ഓസ്ട്രേലിയ). മരുമക്കൾ: സുരഭി സജി, ഡോ. സ്മിത വർഗീസ്, റെക്സി റെജി (ഓസ്ട്രേലിയ).

സംസ്കാരശുശ്രൂഷകൾ കോന്നിയിലെ വീട്ടിലും സെന്‍റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിലും നവംബർ 27ന് നടക്കും.

NRI

എസി ഇറക്കുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അന്തരിച്ചു

റിയാദ്: റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ (65) അന്തരിച്ചു.

കഴിഞ്ഞ 17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന മനോഹരൻ, പരേതനായ കുട്ടന്‍റെയും സുഭദ്രയുടെയും മകനാണ്. ഭാര്യ രമ്യ. മക്കൾ: അശ്വിൻ, അശ്വതി.

റൂമിലെ എസി ഇറക്കുന്നതിനിടെ താഴെ വീണ് ബോധരഹിതനായ മനോഹരനെ ഉടൻ തന്നെ സുഹൃത്തുക്കൾ റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ എത്തിച്ചു. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞത് പലപ്പോഴും ഐസിയുവിൽ വെന്‍റിലേറ്ററിന്‍റെെ സഹായത്തോടെയായിരുന്നു.

ദീർഘകാലം ചികിത്സ ആവശ്യമായതിനാൽ തുടർന്ന് ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്നും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം ബാലാതുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ബോധരഹിതനായ രോഗിയെ ആംബുലൻസിൽ കൊണ്ടുവരാത്തത്തും നൽകിയ വിവരങ്ങളിലെ പൊരുത്തകേടും സംശയത്തിനിടയാക്കിയതിനാൽ ദറൈയ്യാ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു.

പോലീസെത്തി റൂമിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് റൂം പരിശോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു എങ്കിലും കേസ് നിലനിൽക്കുന്നുണ്ടായിരുന്നു.

എന്നാൽ മനോഹരന്‍റെ മരണത്തിന് ശേഷം കേസ് ഉള്ളതിനാൽ പേപ്പർ ജോലികൾ രണ്ടാഴ്ചത്തെ കാലതാമസം നേരിട്ടതായി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം അറിയിച്ചു.

അപകടത്തെ കുറിച്ച് ആശുപത്രിയിൽ നൽകിയ മൊഴിയായി രേഖപ്പെടുത്തിയത് എസി ശരീരത്തിൽ വീണ് എന്നതാണ്. അത്തരത്തിലുള്ള പരിക്കുകൾ കാണാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്.

അപകടത്തെ കുറിച്ച് നൽകുന്ന മൊഴി കൃത്യമായില്ലെങ്കിൽ ഇത്തരത്തിൽ പോലീസ് കേസും മൃതദേഹം നാട്ടിലെത്തിക്കാൻ താമസം നേരിടുകയും ചെയ്യുമെന്നും പരമാവതി ആംബുലൻസിൽ തന്നെ അപകടത്തിൽ പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണമെന്നും കേളി ജീവകാരുണ്യ വിഭാഗം ഓർമപ്പെടുത്തി.

NRI

മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

മനാമ: ബഹറനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ(27) ആണ് മരിച്ചത്.

ബഹറനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ അഫ്സലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹറനിലെത്തിയത്. പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുകയായിരുന്നു.

Latest News

Corehub Up