Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obit

മലയാളി വൈദികൻ ഹൃദയാഘതത്തെ തുടര്‍ന്ന് അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനെത്തിയ മലയാളി വൈദികൻ ഫാ.ഡോ. ഇമ്മാനുവൽ കല്ലറയ്ക്കൽ സിഎസ്‌സി (69) അന്തരിച്ചു. കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസ സഭയുടെ വികാരി ജനറാളും ഫസ്റ്റ് ജനറാൾ അസിസ്റ്റന്‍റുമായിരുന്നു.

ഇടുക്കി തെന്നത്തൂർ സ്വദേശിയാണ്. അയർലൻഡിലെ ഹോളി ക്രോസ് സഭ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയതായിരുന്നു. വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

സംസ്കാരം പിന്നീട് അഗർത്തലയിൽ.

NRI

പ്രവാസി വ്യവസായി ജോണ്‍സണ്‍ മാഞ്ഞൂരാന്‍ അന്തരിച്ചു

ദുബായി: യുഎഇയിലെ റെയിന്‍ബോ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍സണ്‍ മാഞ്ഞൂരാന്‍ (74) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഞാറയ്ക്കല്‍ സെന്‍റ് മേരീസ് പള്ളിയില്‍.

അര നൂറ്റാണ്ടായി യുഎഇയിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. 1973-ല്‍ മുംബൈയില്‍ തുടങ്ങിയ ഹോട്ടല്‍ വ്യവസായം 1978-ലാണ് ഷാര്‍ജയിലേക്ക് മാറ്റുന്നത്. ഹോട്ടല്‍ വ്യവസായ രംഗത്തെ യുഎഇയിലെ പയനിയേഴ്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ: എലിസബത്ത്. മക്കള്‍: മായ, ദീപ (ഇരുവരും ബിസിനസ് ) , മരുമകൻ: നിഷാന്ത് ജേക്കബ് (ബിസിനസ് ). മൃതദേഹം ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഞാറയ്ക്കല്‍ മാഞ്ഞൂരാന്‍ സെന്‍ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

NRI

ആലീസ് ജോയിയുടെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് അംഗവും ജോൺ ജോയ് പനക്കലിന്‍റെ ഭാര്യയുമായ ആലീസ് ജോയ് അന്തരിച്ചു. പരേതയും കുടുംബവും ദീർഘകാലമായി കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ സജീവ പങ്കാളികളും അഭ്യുദയകാംക്ഷികളുമാണ്.

ആലീസ് ജോയിയുടെ വേർപാടിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ സെന്‍റ് അൽഫോൻസ സീറോമലബാർ കത്തോലിക്കാ ചർച്ച് ഓഡിറ്റോറിയത്തിൽ (200 S. Heartz Rd., Coppell, TX)

സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സെന്‍റ് അൽഫോൻസ സീറോമലബാർ കത്തോലിക്കാ പള്ളിയിൽ (200 S. Heartz Rd., Coppell, TX). തുടർന്ന് 11ന് മൃതദേഹം റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Parkway, Coppell, TX) സംസ്കരിക്കും.

NRI

ജോൺ ടി. വർഗീസ് ന്യൂജഴ്സിയിൽ അന്തരിച്ചു

ന്യൂജഴ്‌സി: തിരുവല്ല വള്ളംകുളം തയിൽപ്പറമ്പിൽ പരേതരായ ടി. കെ. വർഗീസിന്‍റെയും സാറാമ്മ വർഗീസിന്‍റെയും മകൻ ജോൺ ടി. വർഗീസ് (82) ന്യൂജഴ്സിയിൽ അന്തരിച്ചു.

ഭാര്യ: സാറാമ്മ ജോൺ തിരുവല്ല കുന്നന്താനം മന്നത്തേതിൽ കുടുംബാംഗമാണ്. മക്കൾ: ജോബി ജോൺ (മിഡ്‌ലാൻഡ് പാർക്ക്, ന്യൂജഴ്സി സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ ഇടവകാംഗം), ജിബി തോമസ് (മെസ്ക്വിറ്റ്, ടെക്സസ് സെന്‍റ് പോൾസ് മാർത്തോമ്മ പള്ളി).

മരുമക്കൾ: ബിന്ദു ജോൺ (കല്ലുങ്കൽ ഹൗസ്, വാഴക്കുളം, മൂവാറ്റുപുഴ), ജെഫ് തോമസ് (കാതടേത്ത് സൗത്ത് ഹൗസ്, വേടരപ്ലാ, ചാരുംമൂട്).

മറിയമ്മ ഇടിക്കുള, സാറാമ്മ തോമസ്, ടി.വി. മത്തായി, റേച്ചൽ മാത്യു, പരേതരായ ടി.വി. വർഗീസ്, ടി. വി. തോമസ്, ഏലിയാമ്മ ചാക്കോ എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ സൈന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയം, മിഡ് ലാൻഡ് പാർക്ക്, ന്യൂജഴ്‌സിയിൽ വച്ച് നടത്തപ്പെടുന്നതാണ് (497, Midland Park, New Jersey). സംസ്കാരം പിന്നീട് (സൈന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയം, വള്ളംകുളം, തിരുവല്ല).

ജോൺ ടി. വർഗീസിന്‍റെ നിര്യാണത്തിൽ മിഡ്‌ലാൻഡ് പാർക്ക് സൈന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ.ഫാ.ഡോ. ബാബു കെ. മാത്യു അനുശോചനം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്: ജോബി ജോൺ - (201 314 6303), ജെറീഷ് വർഗീസ് - (201 621 1003).

NRI

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു

 

ന്യൂയോർക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ കിരൺ ഈശോ ജോർജ് (35) അന്തരിച്ചു. പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്‍റെയും മകനാണ്. സാന്ദ്ര സഹോദരിയാണ്.

പഠനത്തിൽ മികവ് പുലർത്തിയ കിരൺ എംടെക് പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി Licensed Stationary Engineer ആയി ജോലി ചെയ്തുവരികയായിരുന്നു.

ന്യൂയോർക്കിൽ കുടുംബസമേതം താമസിച്ചിരുന്ന കിരൺ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കായി കാത്തിരിക്കവെയാണ് അപ്രതീക്ഷിത വേർപാട്.

സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഈസ്റ്റേൺ ടൈം രാവിലെ 10ന് Park Funeral Chapels-ൽ നടന്നു. തുടർന്ന് Lindenhurst-ലെ Breslau Cemetery യിൽ സംസ്കാരം നടത്തി.

NRI

ഷെമി ജോയൽ യുകെയിൽ അന്തരിച്ചു

ലണ്ടൻ: കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്‍റെ മകൻ ജോയലിന്‍റെ ഭാര്യ ഷെമി ജോയൽ യുകെയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

തൃശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി.വിയുടെ മകളാണ്. പീച്ചി മാറായിക്കൽ ഐപിസി എബനേസർ സഭാംഗമായിരുന്നു ഷെമി ജോയൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.

സംസ്കാര ശുശ്രൂഷകളുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. ഷെമി ജോയലിന്‍റെ അപ്രതീക്ഷിത വേർപാടിൽ കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ കുടുംബം അനുശോചനം രേഖപ്പെടുത്തി.

NRI

യുകെയിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന്‍റെ സംസ്കാരം തിങ്കളാഴ്ച

ബാസിൽഡൺ: ഓഗസ്റ്റ് ഒന്നിന് അന്തരിച്ച ഏഞ്ചൽ ജെറോമിന്‍റെ പബ്ലിക് വ്യൂയിംഗും സംസ്കാര ശുശ്രൂഷയും തിങ്കളാഴ്ച നടക്കും.

ക്രൈസ്റ്റ്‌വേ ചർച്ചിന്‍റെ നേതൃത്വത്തിൽ ബാസിൽഡണിലെ Basildon Sport & Leisure Clubൽ ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ഏഞ്ചൽ ജെറോമിന്‍റെ ജീവിതത്തെ നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കുന്നതിനും അവരുടെ സ്മരണകൾ പങ്കുവയ്ക്കുന്നതിനുമായി കുടുംബാംഗങ്ങളും സഭാവിശ്വാസികളും സുഹൃത്തുക്കളും ഒരുമിച്ചുകൂടും.

യുകെയിലെ ബാസിൽഡൺ ക്രൈസ്റ്റ് വേ ചർച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചൽ (28) ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

NRI

ജോസഫ് ഫിലിപ്പ് കാവാലം ന്യൂജഴ്‌സിയിൽ അന്തരിച്ചു

ന്യൂജഴ്‌സി: ചങ്ങനാശേരി കാവാലം കെ.എം. ഫിലിപ്പ് - മറിയാമ്മ കോശി ഫിലിപ്പ് ദന്പതികളുടെ മകൻ ജോസഫ് ഫിലിപ്പ് കാവാലം (88) ന്യൂജഴ്‌സിയിൽ അന്തരിച്ചു.

സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10ന് സെന്‍റ് ആന്‍റണീസ് റോമൻ കാത്തലിക്ക് പള്ളിയിൽ ആരംഭിച്ച് ടപ്പൻ റിഫോംഡ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ ലില്ലി മത്തായി. മക്കൾ: സൂസൻ കാവാലം, ബീന കാവാലം, പമേല കാവാലം. സഹോദരങ്ങൾ: സിസ്റ്റർ സൂസി മരിയ, കെ.പി. രാജമ്മ, പരേതരായ കെ.പി. മത്തായി, കുഞ്ഞൂഞ്ഞമ്മ അഗസ്റ്റിൻ, അന്നമ്മ ജോസഫ്, കോശി ഫിലിപ്പ്.

NRI

പെണ്ണമ്മ തോമസിന്‍റെ സംസ്കാരം ശനിയാഴ്ച

ഡാളസ്: ഡാളസിൽ അന്തരിച്ച പെണ്ണമ്മ തോമസിന്‍റെ സംസ്കാരം ശനിയാഴ്ച നടക്കും. സംസ്കാര ശുശ്രൂഷ രാവിലെ 9.30ന് ഐപിസി ടാബിർനക്കൽ 9121 ഫെർഗുസൻ റോഡ്, ഡാളസ്, ടെക്സസ് - 75228 സഭാമന്ദിരത്തിൽ നടക്കും.

തുടർന്ന് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ, 500 യുഎസ് 80, സണ്ണിവെയ്ൽ, ടെക്സസ് 75182 - ൽ സംസ്കാരം നടക്കും.

മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്‍റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി (എല്ലാവരും യുഎസ്എ).

മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാന്റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി (എല്ലാവരും യുഎസ്എ).

NRI

തങ്കമ്മ എബ്രഹാം ഡാളസിൽ അന്തരിച്ചു

ഡാളസ്: കണ്ടൻകുളത്തു പരേതനായ കെ.എ. എബ്രഹാമിന്‍റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാളസിൽ അന്തരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ്. ഫാർമേഴ്‌സ് ബ്രാഞ്ച് സെന്‍റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്‍റെ പിതൃസഹോദര ഭാര്യയാണ് പരേത.

ഡാളസ് സെഹിയോൻ മാർത്തോമ്മ സഭാംഗമായ തങ്കമ്മ ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഗാർലാൻഡ് സ്വവസതിയിൽ വച്ച് ഓഗസ്റ്റ് 20-നായിരുന്നു മരണം സംഭവിച്ചത്

മകൻ: ഡോ. എ. ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം - 214 641 9951.

NRI

പെണ്ണമ്മ തോമസ് ഡാളസിൽ അന്തരിച്ചു

ഡാളസ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്‍റെ ഭാര്യ പെണ്ണമ്മ തോമസ് (93) ഡാളസിൽ അന്തരിച്ചു.

മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്‍റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി (എല്ലാവരും യുഎസ്എ).

മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാന്‍റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി (എല്ലാവരും യുഎസ്എ).

സംസ്കാരം പിന്നീട്.

NRI

പി.സി. എബ്രഹാം ഒക്‌ലഹോമയിൽ അന്തരിച്ചു

ഒക്‌ലഹോമ: പുത്തൻപറമ്പിൽ പരേതനായ പി.സി. ചാക്കോയുടെ മകൻ പി.സി. എബ്രഹാം (64) ഒക്‌ലഹോമയിൽ അന്തരിച്ചു. ഒക്‌ലഹോമയിലെ ഐപിഎ ചർച്ച് അംഗമായിരുന്നു.

ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന സഭായോഗാനന്തരം പെട്ടന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. കോട്ടയം സ്വദേശിയായിരുന്നു.

ഡാളസ് ഫിലഡൽഫിയ സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. സി. ജേക്കബിന്‍റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം. സംസ്‌കാരം പിന്നീട്.

NRI

കാനഡയിൽ മലയാളി ആരോഗ്യപ്രവർത്തകൻ ജിന്‍റോ ജോസ് അന്തരിച്ചു

ആൽബർട്ട: കാനഡയിലെ ആൽബർട്ട ഹെൽത്ത് സർവീസസ് ജീവനക്കാരനും മലപ്പുറം പെരിന്തൽമണ്ണ മലപ്പറമ്പ് സ്വദേശിയുമായ ജിന്‍റോ ജോസ് കാനഡയിൽ അന്തരിച്ചു. 2012-ലാണ് ജിന്‍റോ ജോസ് കാനഡയിലേക്ക് കുടിയേറിയത്.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആൽബർട്ട ഹെൽത്ത് സർവീസസിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സൗമ്യമായ പെരുമാറ്റം, സഹൃദയ സ്വഭാവം, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയിലൂടെ സഹപ്രവർത്തകരുടെയും മലയാളി സമൂഹത്തിന്‍റെയും പ്രിയങ്കരനായി അദ്ദേഹം അറിയപ്പെട്ടിരുന്നു.

ജിന്‍റോ ജോസിന്‍റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

പരേതന് ഭാര്യയും എട്ടും രണ്ടും വയസ്സുള്ള രണ്ട് മക്കളും ഉണ്ട്. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.

NRI

വർഗീസ് കെ. വർഗീസ് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: മാവേലിക്കര പൗവത്തികുന്നേൽ കുടുംബാംഗവും ചിത്രമെഴുത്ത് കെ.എം. വർഗീസിന്‍റെ മകനുമായ വർഗീസ് കെ. വർഗീസ് (ശാന്തൻ 87) ഹൂസ്റ്റണിൽ അന്തരിച്ചു.

ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, പിന്നീട് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. ഷിക്കാഗോയിലും പിന്നീട് ഹൂസ്റ്റണിലും വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്നു.

ഹൂസ്റ്റൺ മെട്രോയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ: വത്സ വർഗീസ്. മക്കൾ: റോബിൻ, ലിന്‍റാ. മരുമക്കൾ: മേവ്, രുപ്.

NRI

ബേബികുട്ടി വിൽ‌സൺ ഫിലിപ്പിന്‍റെ സംസ്കാരം ശനിയാഴ്ച

 

ഡാളസ്: പ്ലേനോ ടെക്സസിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ബേബികുട്ടി വിൽ‌സൺ ഫിലിപ്പിന്‍റെ (66) മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ Sharon Fellowship Church of Dallas, 940 Barnes Bridge Rd, Mesquite, TX 75150-ൽ നടക്കും.

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 11.45 വരെ ഇതേ സഭാ മന്ദിരത്തിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ 12:30 വരെ New Hope Funeral Home, 500 US-80, Sunnyvale, TX 75182-ൽ സംസ്കാര ചടങ്ങുകൾ നടക്കും.

എടത്വ പരുത്തിമൂട്ടിൽ വിൽ‌സൺ ഫിലിപ്പിന്‍റെ (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിന്‍റെ മകളുമായ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് ഡാളസ് വിഎ ഹോസ്‌പിറ്റൽ നഴ്‌സിംഗ് എഡ്യൂക്കേറ്റർ ആയിരുന്നു.

ഭർത്താവ്: വിൽ‌സൺ ഫിലിപ്പ്. മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന (എല്ലാവരും ഡാളസ്).

NRI

ജോയമ്മ ജേക്കബ് ഡാളസിൽ അന്തരിച്ചു

ടെക്സസ്: ജോയമ്മ ജേക്കബ് (71) ഡാളസിൽ അന്തരിച്ചു. കേരളത്തിലെ പുനലൂരിൽ ജനിച്ച ജോയമ്മ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാജസ്ഥാനിലെ ജയ്പുരിൽ നിന്ന് നഴ്സിംഗിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. തുടർന്ന് ഷാർജയിൽ കുടുംബത്തോടൊപ്പം താമസമാക്കി.

2012-ൽ അമേരിക്കയിലേക്ക് താമസം മാറിയ ശേഷം കുടുംബത്തോടൊപ്പം ലോഫ്റ്റ്‌ സിറ്റി ചർച്ചിലും ഐപിസി ശാലോം ഡാളസ് ചർച്ചിലും സജീവമായി പങ്കെടുത്തിരുന്നു.

ഭർത്താവ്: ജേക്കബ് ടി. വർഗീസ്. മക്കൾ: ആൻ സാം ചാക്കോ, അലിൻ ജേക്കബ്. മരുമക്കൾ: സാം ചാക്കോ, ക്രിസ് ഫോസ്റ്റർ.

മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ ഐപിസി ശാലോം ഡാളസ് ചർച്ചി ൽ, 1901 Sylvan Dr, Garland, TX 75040 ലും സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ലോഫ്റ്റ്‌ സിറ്റി ചർച്ചിൽ നടക്കും.

തുടർന്ന് സംസ്‌കാരം ചാൾസ് സ്മിത്ത് സെമിറ്ററി 2343 Lake Rd, Levon ,Texas 75166 വച്ചും നടക്കും.

NRI

മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് ലണ്ടനിൽ അന്തരിച്ചു

ലണ്ടൻ: മക്കളെ സന്ദർശിക്കാനായി യുകെയിലെത്തിയ പിതാവ് അന്തരിച്ചു. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടിൽ കെ.വി. ആന്‍റണി (76) ആണ് മരിച്ചത്.

ശരീരവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 25ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിൽ ഗുരുതരമായ ബാക്ടീരിയൽ അണുബാധ, ന്യൂമോണിയ, സെപ്‌സിസ് എന്നിവ സ്ഥിരീകരിച്ചു.

വിദഗ്ധ ചികിത്സയും മരുന്നുകളും നൽകിയെങ്കിലും ആരോഗ്യനില അതിവേഗം വഷളാവുകയും തുടർന്ന് അവയവങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്തതായി കുടുംബം അറിയിച്ചു.

ഭാര്യ: എൽസി ആന്‍റണി (ഞാറളേലി പറക്ക). മക്കൾ: സിന്‍റോ, ബ്രിന്‍റോ, റിന്‍റോ (യുകെ). മരുമക്കൾ: റെറ്റി, ട്രീസ, പ്രീതി. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

സംസ്‌കാരം വടക്കേ ചാലക്കുടി സെന്‍റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ നടക്കും. സംസ്കാരത്തിന്‍റെ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

NRI

ചെറിയാൻ ഫിലിപ്പോസിന്‍റെ സംസ്‌കാരം വെളളിയാഴ്ച

ഡാളസ്: കോപ്പലിൽ അന്തരിച്ച ചെറിയാൻ ഫിലിപ്പോസിന്‍റെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ12 വരെ ടെക്സാസിലെ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം, 400 Freeport Parkway, Coppell, TX 75019ൽ നടക്കും.

തുടർന്ന് ഉച്ചയ്ക്ക് 12.30 മുതൽ ഒന്ന് വരെ ദി റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്‍റർ 400 Freeport Parkway, Coppell, TX 75019-ൽ സംസ്കാര ശുശ്രൂഷ നടക്കും.

ഭാര്യ: അന്ന ഫിലിപ്പോസ്. പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതൻ. ഡാളസ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളാണ്.

NRI

ചെറിയാൻ ഫിലിപ്പോസ് ഡാളസിൽ അന്തരിച്ചു

ഡാളസ്: ഡാളസിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) അന്തരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി ചിറത്തലക്കൽ ഹൗസ് പനങ്ങാവിള സ്വദേശിയാണ് പരേതൻ.

ചെറിയാൻ ഏലിയാസ് - റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ മകനാണ്. ഡാളസിലെ സെന്‍റ് തോമസ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.

ഭാര്യ: അന്ന ഫിലിപ്പോസ്. സംസ്കാര ശുശ്രൂഷ ജൂലൈ 31ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019-ൽ.തുടർന്ന് റോളിംഗ് ഓക്സ്‌ സെമിത്തേരിയിൽ സംസ്കാരം നടക്കും.

NRI

എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് അന്തരിച്ചു

ന്യൂയോർക്ക്: പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് (79, പുന്നത്തനാട്ടു പുത്തൻ പുരയിൽ തെക്കേടത്തു വീട്) അന്തരിച്ചു.

സാഹിത്യനുള്ള കേരള സെന്‍ററിന് പുറമെ ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.

1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗവേദിയുടെ അമരക്കാരിൽ ഒരാളാണ്.

കൽക്കട്ട മലയാളി അസോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്‍റും ബംഗാൾ റാഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്.

നാടകങ്ങളും കഥകളും ലേഖനങ്ങളുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. "കുഡോസ്' ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം.

ഭാര്യ: മേരി പൗലോസ്, മകൾ: സ്മിത പോൾ, മരുമകൻ: ജെനു പോൾ.

വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ പൊതുദർശനം (കുടുംബാംഗങ്ങൾക്ക് മാത്രം). സംസ്കാരം പാർക്ക് ഫ്യൂണറൽ ഹോം (2175 jericho turnpike ny 11040) തുടർന്ന് ക്രിമേഷൻ ലോംഗ് ഐലൻഡിൽ.

NRI

സാറാമ്മ ചെറുവാഴകുന്നേൽ ജർമനിയിൽ അന്തരിച്ചു

കൊളോൺ: ജർമനിയിലെ കൊളോണിൽ താമസിച്ചുവരികയായിരുന്ന സാറാമ്മ ചെറുവാഴകുന്നേൽ (72) അന്തരിച്ചു. മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യയാണ് പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്.

47 വർഷത്തിലേറെ നഴ്‌സായി സേവനമനുഷ്ഠിച്ച സാറാമ്മ, ആദ്യകാലത്ത് ജർമനിയിൽ കുടിയേറിയ മലയാളികളിൽ ഒരാളായിരുന്നു. ജർമൻ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു.

വിരമിച്ചശേഷം കൊളോണിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മക്കൾ: ഡോണാ, ഡെക്സി ഡാർലിൻ.

സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30 മുതൽ മൃതദേഹം കൊളോണിലെ സൂർ ഹെലീഗിൻ ഫാമിലി കത്തോലിക്കാ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും.

തുടർന്ന് രാവിലെ 10ന് കൊളോണിലെ ഹോൽവെയ്ഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.

NRI

റിയാദിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

റിയാദ്: അസുഖബാധിതനായി റിയാദിൽ മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്‍റെ മൃതദേഹം സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു.

35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം പിന്നീട് താമസസ്ഥലത്ത് തിരിച്ചെത്തി.

രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ നാരായണന്‍റെ മകനാണ്. ഭാര്യ: രമ്യ ടി. മക്കൾ: രാഹുൽ, ഗോകുൽ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം ആവശ്യമായ ഏകോപനവും സഹായവും നൽകി.

തുടർന്ന് മൃതദേഹം കുടുംബവീട്ടിലെത്തിച്ച ശേഷം കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിൽ സംസ്കരിച്ചു.

NRI

ടാമ്പ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ഡോ. മരിയ പ്ലാന്തറ അന്തരിച്ചു

ടാമ്പ: ടാമ്പ ബേ മലയാളി സമൂഹത്തിലെ സുപരിചിതയും മുൻകാലങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ (MACF) സജീവ പ്രവർത്തകയുമായിരുന്ന ഡോ. മരിയ പ്ലാന്തറ (88) ഇന്ത്യയിൽ അന്തരിച്ചു.

ഏകദേശം നാല് പതിറ്റാണ്ടോളം ടാമ്പ ബേയിൽ താമസിച്ചിരുന്ന ഡോ. മരിയ പ്ലാന്തറ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും മലയാളി സമൂഹത്തിന്‍റെ വിവിധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

MACF-ന്‍റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അവർ സമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. മക്കൾ: ഡോ. പാമേല പ്ലാന്തറ, Psy.D. (ഭർത്താവ്: ഗ്രെഗ് കണ്ടങ്കുളം), മകൾ കാര, പ്രിൻസ് പ്ലാന്തറ (ഭാര്യ: ഡോ. നതാഷ ബ്രാംലി, DMD).

സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.

NRI

തങ്കച്ചൻ യോഹന്നാൻ അന്തരിച്ചു

കൊല്ലം: പുത്തൂർ കാരിക്കൽ പ്ലാക്കാല ഹെബ്രോൺ വീട്ടിൽ തങ്കച്ചൻ യോഹന്നാൻ (82) അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സിലെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെയും മുൻ ഉദ്യോഗസ്ഥനാണ്.

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച നടക്കും. മൃതദേഹം രാവിലെ ഒമ്പതിന് ഭവനത്തിൽ എത്തിക്കുന്നതും ഉച്ചയ്ക്ക് ഒന്നിന് ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.

തുടർന്ന് കാരിക്കൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരം നടത്തുന്നതാണ്.

ഭാര്യ: കുഞ്ഞുമോൾ തങ്കച്ചൻ (കടമ്പനാട് പുല്ലാഞ്ഞിവിള കുടുംബാംഗം). മക്കൾ: ഫിലിപ്പ് തങ്കച്ചൻ ന്യൂ ജഴ്‌സി (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന പ്രതിനിധി), അലക്സാണ്ടർ തങ്കച്ചൻ, ഫിലഡൽഫിയ (സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗം).

മരുമക്കൾ: അനിത ഫിലിപ്പ് (ട്രസ്റ്റി, സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മൗണ്ട് ഒലീവ്), ആൻ ജേക്കബ് (ഫിലഡൽഫിയ).

hashtagmediacreationൽ ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. (https://youtube.com/live/26q0nUPLC68?feature=share).

കൂടുതൽ വിവരങ്ങൾക്ക്: 8606888649.

NRI

റിയാദിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

റിയാദ്: മലായാളി യുവാവ് റിയാദിൽ വാഹനപകടത്തില്‍ മരിച്ചു. ഫോര്‍ട്ട്കൊച്ചി ബീച്ച് റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ കൊപ്ര പറമ്പില്‍ കെ.ടി. വില്യംസാണ് (ടോഷി-36) മരിച്ചത്.

വില്യംസ് ഓടിച്ച ബൈക്ക് സിഗ്നല്‍ കണ്ട് നിര്‍ത്തിയ സമയം പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡെലിവെറി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.

29ന് രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം പിന്നീട്.

കെ.വി ടോമിയുടേയും നെസിയുടേയും മകനാണ്. ഭാര്യ: ജിംഷ. മക്കള്‍: അയാന്‍, ഹെസ.

NRI

വൈഗാസ് സി. വാഴപ്പിള്ളിയുടെ സംസ്കാരം വെള്ളിയാഴ്ച

ബെർലിൻ: എറണാകുളം പാലാരിവട്ടം ഇലവുങ്കൽ റോഡ് വാഴപ്പിള്ളി കുടുംബാംഗം വൈഗാസ് സി. വാഴപ്പിള്ളി (വർഗീസ് - 72) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി സെന്‍റ് ജോർജ് സീറോമലബാർ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: അൽഫോൻസ വൈഗാസ് (വരന്തരപ്പിള്ളി പഴുങ്കാരൻ കുടുംബാംഗം). മകൾ: മരിയ വൈഗാസ് (ജർമനി). മരുമകൻ: ജോൺ ബെന്നി, ജർമനി (അങ്കമാലി മേനാച്ചേരി കുടുംബാംഗം).

ഭാര്യയോടൊപ്പം ജർമനിയിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് വർഗീസിന്‍റെ ആകസ്മിക മരണം. മക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ വർഗീസിന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആഹൻ സമീപമുള്ള എഷ്‌വൈലർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച രാത്രി ഏഴിനോ‌ട് കൂടി കൊച്ചി, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി.

വെള്ളിയാഴ്ച മൃതദേഹം രാവിലെ സ്വവസതിയിൽ കൊണ്ടുവരും. ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയുടെ ഇടപെടൽ വർഗീസിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായി.

NRI

ഡോ. പി.വി. ചെറിയാന്‍റെ നിര്യാണത്തിൽ കെപിഎ അനുശോചിച്ചു

 

മനാമ: ബഹ്റനിൽ ഡോക്‌ടറായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ.പി.വി ചെറിയാന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ബഹ്‌റിനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും ബഹ്‌റിന്‍ ഭരണാധികാരികളുമായിട്ടുള്ള ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെപിഎ സെക്രട്ടേറിയറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബഹ്റിനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്‌ടര്‍ ഏറ്റവും ഒടുവില്‍ ബഹ്‌റിന്‍ കാന്‍സര്‍ സെന്‍റര്‍ എന്ന സംഘടനയ്ക്കു രൂപം നല്‍കി നിരവധിയായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റിന്‍റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്‍റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു.

സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാർത്ഥമായ പിന്തുണയും എന്നും സ്മരിക്കപ്പെടുമെന്ന് സെക്രട്ടേറിയറ്റ് കമ്മിറ്റി കൂട്ടിച്ചേർത്തു.

പരേതന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സെക്രട്ടേറിയറ്റ് കമ്മിറ്റി അറിയിച്ചു.

NRI

കാനഡയിൽ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

ഹരിപ്പാട്: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് മുട്ടം സ്വദേശിയായ യുവാവ് മരിച്ചു. മുട്ടം ഇത്താംപള്ളിൽ ജിനചന്ദ്രൻ-ജയ ദമ്പതികളുടെ മകൻ അർജുൻ ജിനചന്ദ്രൻ (30) ആണ് മരിച്ചത്.

കാനഡയിലെ പാരീസൗണ്ടിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അർജുനും സംഘവും സഞ്ചരിച്ചിരുന്ന കാർ ഹൈവേ 69ൽ പോയിന്‍റ്-ഓ-ബാറിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നരവർഷമായി കാനഡയിലായിരുന്ന അർജുന് അടുത്തിടെയാണ് കാനഡ സർക്കാർ സർവീസിൽ ജോലി ലഭിച്ചത്. രണ്ടു മാസം മുൻപാണ് ഭാര്യ വിനീത രാജ് കാനഡയിലെത്തിയത്.

അർജുന്‍റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെയും ജന്മനാടിനെയും തീരാദുഃഖത്തിലാഴ്ത്തി.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രാദേശിക മലയാളി കൂട്ടായ്മകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.

സഹോദരി: അനു ഷൈജു.

NRI

ഫിലോമിന ആന്‍റണി ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ: എടത്വ പള്ളിപ്പറമ്പിൽ ഫിലോമിന ആന്‍റണി (58) ഷിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഷിക്കാഗോ സെന്‍റ് തോമസ് സീറോമലബാർ കത്തീഡ്രലിൽ.

പരേത ഷിക്കാഗോ എഡ്വേർഡ് ഹൈൻസ് ജൂണിയർ മിലിട്ടറി വിഎ ഹോസ്പിറ്റലിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഭർത്താവ്: ആന്‍റണി വർഗീസ് (അന്തോനിച്ചൻ). മക്കൾ: ഡോ.സ്റ്റെഫി ആന്‍റണി, ഡോ. ഡൊമിനിക് ആന്‍റണി (ഷിക്കാഗോ). മരുമകൻ: ദീപു ജോസ് (ഷിക്കാഗോ).

NRI

ഹൂസ്റ്റണിൽ അന്തരിച്ച അന്നമ്മ തോമസിന്‍റെ സംസ്കാരം വ്യാഴാഴ്ച

ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്‍റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല - 78) ഹൂസ്റ്റണിൽ അന്തരിച്ചു.

പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ലിനി ജോൺ , ലീജ തോമസ്. മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (എല്ലാവരും ഹൂസ്റ്റൺ).

പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും: ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ
ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് 5810 Almeda Genoa Road, Houston, TX 77048 നടക്കും.

സംസ്കാര ശുശ്രൂഷകൾ: വ്യാഴാഴ്ച രാവിലെ 11ന് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main St., Pearland, TX 77581).

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

ബുധനാഴ്ച Wake: https://youtube.com/live/IdUVSVkYNfU?feature=share.

വ്യാഴാഴ്ച Funeral: https://youtube.com/live/SOE9ufS2gKw?feature=share.

കൂടുതൽ വിവരങ്ങക്ക് - ആൽവിൻ തോമസ്: 832 330 7136.

NRI

സനോജ് സ്റ്റീഫൻ ന്യൂയോർക്കിൽ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്‌ച

ന്യൂയോർക്ക്: കേരള സെന്‍റർ സ്ഥാപകൻ ഇലവുങ്കൽ സ്റ്റീഫന്‍റെയും ചിന്നമ്മയുടെയും പുത്രനും പ്രമുഖ അന്താരാഷ്‌ട്ര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് "സത്ബീസ് ഇന്‍റർനാഷണൽ റിയൽറ്റിയുടെ' സീനിയർ വൈസ് പ്രസിഡന്‍റും ജനറൽ കൗൺസലുമായ സനോജ് സ്റ്റീഫന്‍റെ (51) അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

2004ൽ സതബീസ് ഗ്രൂപ്പിൽ ചേർന്ന സനോജ് സ്റ്റീഫൻ, 2006 മുതൽ കമ്പനിയുടെ കോർപ്പറേറ്റ് ബ്രോക്കറേജ് ഓപ്പറേഷൻസിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റായും ജനറൽ കൗൺസലായും പ്രവർത്തിച്ചുവരികയായിരുന്നു. 2019 നവംബർ മുതൽ കമ്പനിയുടെ ഫ്രാഞ്ചൈസി വിഭാഗത്തിന്റെ ലീഗൽ അഡ്വൈസർ ചുമതലയും വഹിച്ചിരുന്നു.

കോർപ്പറേറ്റ് സ്ട്രാറ്റജി, കോർപ്പറേറ്റ് ഇടപാടുകൾ, ലയനങ്ങൾ, ബ്രാൻഡ് ഐഡന്‍റിറ്റി മാനേജ്‌മെന്‍റ്, വ്യവഹാരങ്ങൾ എന്നിവയിലെല്ലാം കമ്പനിയുടെ നിയമവിഭാഗത്തിന് നേതൃത്വം നൽകി. സതബീസിൽ എത്തുന്നതിന് മുൻപ് ന്യൂയോർക്കിലെ പ്രമുഖ ലോ ഫേമായ "ക്രാമർ ലെവിൻ നാഫ്താലിസ് & ഫ്രാങ്കൽ' കോർപ്പറേറ്റ് അറ്റോർണിയായിരുന്നു.

ഈ കാലയളവിൽ സൗത്ത് ബ്രൂക്ലിൻ ലീഗൽ സർവീസസുമായി സഹകരിച്ച്, സാധാരണക്കാർക്കായി ഹൗസിങ് കോടതികളിലും വിവിധ സ്റ്റേറ്റ് ഏജൻസികളിലും സൗജന്യ നിയമസഹായവും നൽകി. 'ന്യൂമാർക്ക് & കമ്പനി റിയൽ എസ്റ്റേറ്റ് Incയുടെ ജനറൽ കൗൺസൽ ഓഫീസിലും, മുൻപ് റെബൂൾ, മക്മുറെ, ഹെവിറ്റ്, മെയ്‌നാർഡ് & ക്രിസ്റ്റൽ എന്നറിയപ്പെട്ടിരുന്ന 'റോപ്സ് & ഗ്രേ' (Ropes & Gray LLP) ലോ ഫേമിന്‍റെ ന്യൂയോർക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂയോർക്ക് സ്റ്റേറ്റ് ബാർ അസോസിയേഷന്‍റെ കോർപ്പറേറ്റ് കൗൺസൽ സെക്ഷൻ ഓഫീസർ ആയും പ്രവർത്തിച്ചിരുന്നു. "ഹ്യൂ ഒബ്രയാൻ യൂത്ത് ലീഡർഷിപ്പിന്‍റെ' (HOBY) ബോർഡ് ഓഫ് ട്രസ്റ്റിസിലും ഗവേണിംഗ് ബോഡി അംഗമായും, 2015-16 കാലയളവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റായും പ്രവർത്തിച്ചു.

കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് (Cum Laude) ബിരുദം നേടിയ സനോജ് സ്റ്റീഫൻ ഫോർധാം ലോ സ്കൂളിൽ നിന്നാണ് (JD) ബിരുദം നേടിയത്. അറ്റോർണി കൂടിയായ ഭാര്യ ജോമിഷ ഡെൽഗാഡോ സ്റ്റീഫൻ, പ്രശസ്തമായ ഡാർട്ട്മൗത്ത് കോളേജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫോർ സ്ട്രാറ്റജി & സ്പെഷ്യൽ കൗൺസൽ ടു ദി പ്രസിഡന്‍റ് ആണ്.

മക്കൾ: ബെയ്‌ലി സ്റ്റീഫൻ, കോണർ സ്റ്റീഫൻ. സഹോദരങ്ങൾ: ഡെയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, കെന്നി പള്ളിപ്പറമ്പിൽ. അനന്തരവന്മാർ: ലൂക്കാസ് ബബീന്ദ്രൻ, ഓമന പള്ളിപ്പറമ്പിൽ. പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എ‌ട്ട് വരെ; ബുധനാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എ‌ട്ട് വരെ: Fairchild Funeral Chapel, 1570 Northern Blvd, Manhasset, New York 11030 സംസ്കാര ശുശ്രുഷ വ്യാഴാഴ്ച രാവിലെ 9.45 St Anastasia Church , 45-14 245th St, Douglaston, NY 11362ൽ.

NRI

കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു

ഡാളസ്: പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ് അനുസ്മരണം സംഘടിപ്പിക്കുന്നു. സൂം മീഡിയ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അര നൂറ്റാണ്ടിലേറെയുള്ള തന്‍റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ, ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് "അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം"എന്ന പുസ്തകം. ജെ. മാത്യൂസ്, ജോൺ മാത്യു, ജെയിംസ് കൂരിക്കാട്ടിൽ, മീനു എലിസബെത്, സാമൂവൽ യോഹന്നാൻ (ലാനാ പ്രസിഡന്‍റ്) തുടങ്ങിയ നിരവധി സാഹിത്യ പ്രവർത്തകർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.

എല്ലാ ഭാഷ സ്നേഹികളും ഈ അനുസ്മരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആക്ടിംഗ് സെക്രട്ടറി ഡോ. ദർശന മനയത്തു ശശി പറഞ്ഞു.

NRI

ജോർജ് മണ്ണികരോട്ടിന്‍റെ നിര്യാണത്തിൽ അനുശോചനം നേർന്ന് ലാന

ന്യൂയോർക്ക്: പ്രശസ്ത മലയാള സാഹിത്യ ചരിത്രകാരൻ ജോർജ് മണ്ണികരോട്ടിന്‍റെ നിര്യാണത്തിൽ ലാനയുടെ അനുശോചനം. മണ്ണിക്കരോട്ടിന്‍റെ നിര്യാണത്തിലൂടെ ലാനയ്ക്ക് നഷ്‌ടമാകുന്നത് ഒരു കുടുംബാംഗം, സുഹൃത്ത്, അതിലേറെ ലാനാ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ പങ്കാളിയുമായിരുന്ന ഒരു സാരഥിയുംമാണ്.

1998 - 2000, 2013 - 15 എന്നീ രണ്ട് പ്രവർത്തന കാലയളവിൽ ലാനയുടെ വൈസ് പ്രസിഡന്‍റായിരുന്ന ജോർജ് മണ്ണിക്കാരോട്ട് ഈ രണ്ടു കാലഘട്ടങ്ങളിലും ശക്തവും സൗമ്യവുമായ പ്രവർത്തനങ്ങളാൽ ലാനയെ സമ്പന്നമാക്കി.

അരനൂറ്റാണ്ടിലേറെയുള്ള തന്‍റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ, ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് "അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം"എന്ന 392 പേജുകൾ ഉള്ള പുസ്തകം. ഈ പുസ്തകത്തിന്‍റെ പൂർത്തീകരണത്തിനായി അദ്ദേഹം അമേരിക്കയുടെ ഓരോ സ്റ്റേറ്റിലുമുള്ള എഴുത്തുകാരുമായി സംസാരിച്ചു,

കത്തിടപാടുകൾ നടത്തി, അവരുടെ ഹ്രസ്വമായ ചരിത്രം സമാഹരിച്ചു, കൃതികളുടെ പേര് വിവരങ്ങൾ, ചെറിയ കുറിപ്പ് എന്നിവ തയാറാക്കി ഇങ്ങനെ ഒരു പുസ്തകം സാധ്യമാക്കുന്നതിനായി ചെലവഴിച്ച സമയവും സാമ്പത്തിക സന്നദ്ധതയും അധ്വാനവും സമാനതകളില്ലാത്തതാണ്.

ഈ കൃതി അമേരിക്കൻ മലയാളി എഴുത്തുകാർക്കിടയിൽ അവരുടെ മനസുകളിൽ എന്നൊന്നും നിലനിൽക്കും. കേരളത്തിലും അമേരിക്കയിലുമായി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തകൻ, സംഘാടകൻ, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ എന്നീ തലങ്ങളിലും ജോർജ് മണ്ണിക്കാരോട്ട് അമേരിക്കൻ മലയാളികൾക്ക് പരിചിതനാണ്.

ഇക്കഴിഞ്ഞ മാർച്ച് മാസം ആദ്യവാരം ലാന ഭാരവാഹികളും അംഗങ്ങളും ഫ്യൂസ്റ്റലിലെ വിവിധ സാഹിത്യ സമിതികളുടെ അംഗങ്ങളുമൊത്ത് മണ്ണിക്കാരൊറ്റിനെ സന്ദർശിച്ച് ലാനയുടെ "അവാർഡ് ഓഫ് എക്സ്‌ലൻസ്' നൽകി ആദരിച്ചു.

പ്രിയപ്പെട്ടവരുടെ സന്ദർശനത്തിൽ ഏറെ സന്തോഷിച്ച് അദ്ദേഹം കുറച്ചുനേരത്തേക്ക് തന്‍റെ അനാരോഗ്യം മറന്ന് വാചാലനായി. അദ്ദേഹത്തിന്‍റെ സൗമ്യമായ സ്വരം ഇപ്പോഴും അവരുടെ കാതുകളിലുണ്ട്. ആ കൈവിരലുകളുടെ നേരിയ വിറയൽ ഇപ്പോഴും അവരുടെ കൈത്തലങ്ങളിലുണ്ട്

ഈ അവസരത്തിൽ മണ്ണിക്കോരോട്ടിന്‍റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ള വേദനയിൽ ലാനയും പങ്കുചേരുന്നു. ഒപ്പം അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

തന്റെ ജീവിതത്തിൽ എഴുത്തുനോടുള്ള കടപ്പാട് പൂർത്തീകരിച്ചാണ് അദ്ദേഹം യാത്രയായത് എന്ന് നമുക്ക് ആശ്വസിക്കാം. ലഭ്യമായ വിവരങ്ങൾ ശേഖരിച്ച് ആവുന്നത്ര അധ്വാനിച്ച് ജോർജ് മണ്ണിക്കരോട്ട് അമേരിക്കൻ മലയാളികളുടെ സാഹിത്യ ചരിത്രം രേഖപ്പെടുത്തി.

അത് പൂർണമാകാം, അപൂർണമാകാം പക്ഷേ അത് എഴുതപ്പെട്ടതാണ്. അത് നമ്മുടെ എഴുത്തിന്‍റെ ചരിത്രമാണ്. പ്രീയ കുടുംബാംഗത്തിന്, ലാനയുടെ സാരഥിക്ക്, ഹൃദയ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി, ലാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി, സെക്രട്ടറി നിർമ്മല ജോസഫ് അറിയിച്ചു.

NRI

ഡാളസിൽ അന്തരിച്ച ബിഷപ് സിമ്മി മാത്യൂസിന്‍റെ സംസ്കാരം ശനിയാഴ്ച

ഡാളസ്: അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമായ ഡാളസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ 8.30 വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) നടക്കും.

സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന്‍റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

ഭാര്യ: പുനലൂർ കാഞ്ഞിരമലയിൽ കൂനംപറമ്പിൽ ലീലാമ്മ. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവർ മക്കളും ഡരിൽ, ജയ്മി, നിക്ക് എന്നിവർ മരുമക്കളും ആണ്.

1970-ൽ ദൈവശാസ്ത്ര പഠനത്തിനായി അമേരിക്കയിലെത്തിയ ബിഷപ് സിമ്മി മാത്യൂസ് അധ്യാപകൻ, പ്രസംഗകൻ, പര്യവേക്ഷകൻ, എഴുത്തുകാരൻ, ആജീവനാന്ത അന്വേഷകൻ എന്നീ നിലകളിൽ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു.

സംസ്കാര ചടങ്ങുകൾ www.keral.tv എന്ന വെബ് സൈറ്റിൽ കാണാവുന്നതാണ്.

NRI

ടെക്സസിൽ അന്തരിച്ച ജോസ് ആന്‍റണിയുടെ സംസ്കാരം ഇന്ന്

ഡാളസ്: ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ഇരിഞാലക്കുട മുല്ലക്കരി ജോസ് ആന്‍റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് നടക്കും.

പരേതരായ ആന്‍റണി ജോണിന്‍റെയും ബേബി ആന്‍റണിയുടെയും മകനാണ്. ഭാര്യ: ഉഷ ജോസ്. മക്കൾ: റിതു, റിയ. സഹോദരങ്ങൾ: ജോർജ് ആന്‍റണി, അലക്സ് ആന്‍റണി.

ദീർഘകാലമായി യുഎസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം എന്‍റർപ്രൈസ് ടെക്നോളജി മേഖലയിൽ പ്രിൻസിപ്പൾ ആർക്കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും:

ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഫ്രിസ്കോയിലുള്ള ടറന്‍റെെൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home - Berkshire Chapel, 9073 Berkshire Drive, Frisco, TX 75033) പൊതുദർശനം ആരംഭിക്കും.

തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഫ്രിസ്കോ സെന്‍റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ചിൽ (Saint Francis of Assisi Catholic Church, Frisco) സംസ്കാര ശുശ്രൂഷകൾ നടക്കും.

NRI

ഇറ്റലിയിൽ മരിച്ച യുവാവിന്‍റെ സംസ്കാരം ഇന്ന്

പിറവം: ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ മാസങ്ങളോളം ചികിത്സയിലിരുന്നശേഷം മരിച്ച യുവാവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പിറവം വെള്ളാപ്പിള്ളിൽ അലക്സിന്‍റെ മകൻ അമലാണു(39) മരിച്ചത്.

റോമിലെ ഒരു വീട്ടിൽ കെയർടെക്കറായി ജോലി ചെയ്തു വന്നിരുന്ന അമലിനെ നാലു മാസം മുമ്പാണ് അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തലച്ചോറിനെ ബാധിച്ച അസുഖം മൂലം കോമ സ്റ്റേജിലായ യുവാവ് വെന്‍റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് കഴിഞ്ഞ മാസം 18 നാണു മരിച്ചത്.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. അമ്മ: റെജി. സഹോദരി: ചിന്നു ജോമിസ്.

NRI

റോസമ്മ എബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു

 

ഹൂസ്റ്റൺ: റോസമ്മ എബ്രഹാം അർഥശേരിൽ (76) ഹൂസ്റ്റണിൽ അന്തരിച്ചു. കേരളത്തിൽ പോത്താനിക്കാട് പെരിങ്ങാറപിള്ളിൽ കുടുംബാംഗമാണ്. 1983 മുതൽ ഷിക്കാഗോയിൽ നഴ്സ് ആയി സേവനമനുഷ്ഠിച്ചു.

ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം 2019ൽ ടെക്സസിലെ ഹൂസ്റ്റണിലുള്ള മിസോറി സിറ്റിയിൽ താമസമാക്കി. ‌റോസമ്മയും കുടുംബാംഗങ്ങളും മിസോറി സിറ്റിയിലുള്ള സെന്‍റ് ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ്.

ഭർത്താവ് ജോൺ എബ്രഹാം അർഥശേരിൽ. മക്കൾ: ജോൺസൺ എബ്രഹാം, ജോസഫ് എബ്രഹാം. മരുമക്കൾ: സിന്ധു എബ്രഹാം, രഞ്ജു എബ്രഹാം.

ജൂൺ നാലിന് വൈകുന്നേരം ആറ് മുതൽ ഏഴ് വരെ സെന്‍റ് ജോസഫ് സീറോമലബാർ കത്തോലിക്ക ഫൊറോനാ പള്ളിയിൽ വച്ച് പൊതുദർശനവും പ്രാർഥനയും നടക്കും. (Address: 211 Present Street, Missouri City, TX 77581).

ജൂൺ ആറിന് രാവിലെ 10ന് പിയർലാൻഡ് സെന്‍റ് മേരീസ് സീറോമലബാർ കത്തോലിക്കാ പള്ളിയിൽ (Address: 1610 Oday Road, Pearland, TX 77581) വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

തുടർന്ന് രാവിലെ 11ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (Address: 1310 N. Main St. Pearland, TX 77581) മൃതദേഹം സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് എബ്രഹാം - 773 704 6346.

NRI

റെനിൽ രാധാകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് കെഎച്ച്എസ്എൻടി ഭരണ സമതി

ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക നായകനുമായ റെനിൽ രാധാകൃഷ്ണൻ പുല്ലാർക്കാട്ട് (59) അന്തരിച്ചു. കേരള സന്ദർശനത്തിനിടെ ഈ മാസം 24നായിരുന്നു അന്ത്യം.

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ ചുമതലക്കാരായ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്‍റെ (കെഎച്ച്എസ്എൻടി) മുൻ പ്രസിഡന്‍റും സംഘടനയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളുമായിരുന്നു അദ്ദേഹം.

കൂടാതെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു.

ഡാളസ് മേഖലയിൽ നിരവധി വിജയകരമായ ബിസിനസ് സംരംഭങ്ങളുടെ ഉടമയായ റെനിൽ, മികച്ചൊരു സംരംഭകൻ എന്ന നിലയിലും കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ അദ്ദേഹം തിരികെ ഡാളസിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. റെനിൽ രാധാകൃഷ്ണന്‍റെ നിര്യാണത്തിൽ കെഎച്ച്എസ്എൻടി ഭരണസമിതിയും ഡാളസിലെ മലയാളി സമൂഹവും ആദരാഞ്ജലികൾ അർപ്പിച്ചു.

ഭാര്യ: ബിന്ദു പുല്ലാർക്കാട്ട് (ബിന്ദു റെന്നിൽ). മക്കൾ: അമിത് പുല്ലാർക്കാട്ട്, അഞ്ജലി പുല്ലാർക്കാട്ട്. മരുമകൻ: ആദിത്യ പ്രശാന്ത്.

സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനമായ "സ്മൃതിപഥത്തിൽ' നടന്നു.

NRI

മോളി ജേക്കബിന്‍റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

ന്യൂജഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) മുൻ പ്രസിഡന്‍റും മുൻ അഡ്വൈസറി ബോർഡ് ചെയർമാനുമായ സുനിൽ തൈമറ്റത്തിന്‍റെ മാതാവ് മോളി ജേക്കബിന്‍റെ (86) നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്‍റ് രാജു പള്ളത്ത് അറിയിച്ചു.

വടക്കഞ്ചേരി വാക്കോട് തൈമറ്റത്തിൽ പരേതനായ ടി. എം. ജേക്കബാണ് ഭർത്താവ്. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഭവനത്തിൽനിന്ന് ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

ഐപിസിഎൻഎ പ്രസിഡന്‍റ് രാജു പള്ളത്ത്, സെക്രട്ടറി അനിൽ ആറന്മുള, ട്രഷറർ ജയൻ ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ എന്നിവർ സംയുക്തമായി നൽകിയ വാർത്താകുറിപ്പിലാണ് അനുശോചനം അറിയിച്ചത്.

NRI

മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു. നിലമ്പൂർ പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ (60) ആണ് മരിച്ചത്.

സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പതിറ്റാണ്ടായി ജിദ്ദയിൽ പ്രവാസിജീവിതം നയിച്ചുവരികയായിരുന്നു.

വേലുക്കുട്ടി - പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കൾ: ശരത്ത്, കാവ്യ. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

NRI

സണ്ണി സെബാസ്റ്റ്യൻ ഇളപ്പുങ്കൽ കൊളോണിൽ അന്തരിച്ചു

കൊളോൺ: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കൊളോൺ മലയാളികളുടെ സാമൂഹ്യ ജീവിതത്തിൽ നിറസാന്നിധ്യമായിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി സണ്ണി സെബാസ്റ്റ്യൻ ഇളപ്പുങ്കൽ (77) അന്തരിച്ചു.

കൊളോൺ റോൺഡോർഫിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: മേരി സണ്ണി അയർക്കുന്നം താഴത്തുകുന്നേൽ കുടുംബാംഗം. മക്കൾ: തോംസൺ (കമ്പ്യൂട്ടർ എൻജിനിയർ), ഡോ. ജെയ്സൺ, സോണിയ സണ്ണി. മരുമകൾ: അനിത. സഹോദരൻ: ജോൺ സെബാസ്റ്റ്യൻ ഇളപ്പുങ്കൽ.

സംസ്കാര വിവരങ്ങൾ

വിടവാങ്ങൽ (Farewell): ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ. (Bestattungshaus Engelmann, Ringstrasse 33, 50996 Koeln).

സംസ്കാര ശുശ്രൂഷകൾ: ജൂൺ അഞ്ചിന് രാവിലെ 11.30ന് റോൺഡോർഫിലെ വി. പൂജരാജാക്കന്മാരുടെ ദൈവാലയത്തിൽ വി. കുർബാനയോടുകൂടി ആരംഭിക്കും. (Heilige Drei Könige, Hahnenstrasse 21, 50997 Koeln).

സംസ്കാരം: ജൂൺ അഞ്ചിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് കൊളോൺ റോൺഡോർഫ് സെമിത്തേരിയിൽ (Friedhof Koeln-Rondorf, Giesdorferstr., 50997 Koeln).

കൊളോൺ കേരള സമാജത്തിന്‍റെ ഭരണസമിതി അംഗമായി നീണ്ടവർഷക്കാലം സ്പോർട്സ് സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.

നല്ലൊരു സ്പോർട്സ്മാൻ ആയിരുന്ന സണ്ണി, കൈരളി കലാസമിതി, ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്, ബയ്യന്താൾ കുടുംബക്കൂട്ടായ്മ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.

വോളിബോൾ, ബാഡ്മിന്‍റൺ കളികളിലും രണ്ടു തവണ മാരത്തൺ ഓട്ടത്തിൽ (42.195 കി.മീ) ദൂരം പിന്നിട്ടും കഴിവ് തെളിയിച്ചിട്ടുണ്ട്. കൊളോണിലെ ഇന്ത്യൻ കൂട്ടായ്മയുടെ ഫ്രെയിസൈറ്റ് ഗ്രൂപ്പിലും 56 ചീട്ടുകളിയിൽ ആശാനുമായിരുന്നു.

കൊളോണിലെ കറുത്ത മാതാവിന്‍റെ നാമധേയത്തിലുള്ള പള്ളിയിൽ വി. അൽഫോൻസാമ്മയുടെ ചിത്രം സ്ഥാപിച്ച് പ്രാർഥനയും നൊവേനയും നടത്താൻ സണ്ണിയാണ് മുൻകൈയെടുത്ത് പ്രവർത്തിച്ചത്.

NRI

ജർമനിയിൽ അന്തരിച്ച മലയാളി യുവതിക്ക് ഇന്ന് നാട് വിടചൊല്ലും

ബെർലിൻ: ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മരിച്ച കല്ലാട്ട് മരിയ ജോർജിന്‍റെ സംസ്കാരം ഇന്ന് നടക്കും. മരിയയുടെ മൃതദേഹം ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വെള്ളിയാഴ്ച കൊച്ചിയിൽ എത്തിച്ച് അവിടെ നിന്നും വീട്ടുകാർ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചിരുന്നു.

ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10ന് ഇടുക്കി മഞ്ഞപ്പാറയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ജർമനിയിൽ നഴ്സായി ജോലി ചെയ്യുന്ന ഭർത്താവ് ഇടുക്കി മണിപ്പാറ (കരിമ്പൻ) പാരേക്കുടിയിൽ അജിത്ത് തങ്കച്ചന്‍റെ ഭാര്യയാണ് മരിയ.

ഇടുക്കി മഞ്ഞപ്പാറ കല്ലാറ്റ് വീട്ടിൽ കെ.ജെ. ജോർജ് - നെസിയമ്മ പോൾ ദമ്പതികളുടെ മകളാണ് മരിയ. കാൻസർ ചികിത്സയിലിരിക്കെ ഈ മാസം 13-നാണ് മരിയ മരണത്തിനു കീഴടങ്ങുന്നത്. 26 വയസായിരുന്നു.

വിവാഹം കഴിഞ്ഞ് നാലാം മാസം ഉപരിപഠനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി ജർമനിയിലെത്തിയപ്പോഴാണ് മരിയയെ മരണം കവർന്നത്.

രോഗബാധയും ധീരമായ പോരാട്ടവും:

തുടക്കം കേരളത്തിൽ: 2025-ൽ കേരളത്തിലായിരുന്നപ്പോഴാണ് മരിയയ്ക്ക് ആദ്യമായി സ്തനാർബുദം (Breast Cancer) സ്ഥിരീകരിക്കുന്നത്. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ച് വിദഗ്ധ ചികിത്സകൾക്കും തെറാപ്പികൾക്കും മരിയ വിധേയയായിരുന്നു.

വിവാഹവും ജർമനിയിലേക്കുള്ള യാത്രയും: രോഗാവസ്ഥയിലും തളരാതെ ജീവിതത്തിലേക്ക് ചുവടുവച്ച മരിയയും ഇടുക്കി മണിപ്പാറ സ്വദേശിയായ അജിത്ത് തങ്കച്ചനും 2026 ജനുവരി 18നായിരുന്നു വിവാഹിതരായത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും ഒന്നിച്ചു ജർമനിയിൽ എത്തിയത്.

രോഗം വീണ്ടും വില്ലനായി: ജർമനിയിൽ എത്തിയതിന് തൊട്ടുപിന്നാലെ മാർച്ച് മാസത്തിൽ മരിയയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. ഫോർസ്ഹൈമിലെ ആശുപത്രിയിൽ വച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

എന്നാൽ തൊട്ടടുത്ത മാസങ്ങളിൽ രോഗം മസ്തിഷ്കത്തിലേക്ക് പടരുകയായിരുന്നു. സ്റ്റുട്ട്ഗാർട്ട് കാതറിനൻ ഹോസ്പിറ്റലിൽ വച്ച് ഒന്നിലധികം തലച്ചോറിലെ ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും നില അതീവ ഗുരുതരമാവുകയും ഈ മാസം 13ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അവസാന നിമിഷം വരെ കടുത്ത വേദനകളോടും രോഗത്തോടും ധീരമായാണ് മരിയ പോരാടിയത്. ചെറുപ്രായത്തിൽ തന്നെ മരിയയെ കവർന്ന രോഗത്തിന്‍റെ ദാരുണാവസ്ഥ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് ജർമനിയിലെ മലയാളി സമൂഹം.

വിവാഹം കഴിഞ്ഞ് വെറും നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ ഭാര്യയെ നഷ്‌ടപ്പെട്ട അജിത്തിന്‍റെയും മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന മാതാപിതാക്കളുടെയും ദുഃഖത്തിൽ ജർമനിയിലെ പ്രവാസി മലയാളി സമൂഹവും വിവിധ മലയാളി അസോസിയേഷനുകളും അനുശോചനം രേഖപ്പെടുത്തി.

NRI

ത്രേസ്യാമ്മ ജോസഫ് ഡൽഹിയിൽ അന്തരിച്ചു

ന്യൂഡൽഹി: ആലപ്പുഴ തകഴി, കേളമംഗലം നടുവിലേഴത്ത് (പുത്തൻചിറ) ത്രേസ്യാമ്മ ജോസഫ് (83) ഡൽഹി രജോരി ഗാർഡൻ, 229 ന്യൂഫോർ സ്റ്റോറിയിൽ അന്തരിച്ചു. പരേതനായ എൻ.ഡി. ജോസഫാണ് ഭർത്താവ്.

വെള്ളിയാഴ്ച രാവിലെ 11ന് കേളമംഗലം സെന്‍റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ജെസി, സെബാസ്റ്റ്യൻ ജോസഫ്, ജാൻസി.

മരുമക്കൾ: തമ്പി ചെറുകോൽ മാവേലിക്കര, ഗീതമ്മ നല്ലേപ്പറമ്പിൽ, ചെറുവള്ളി മണിമല, ജോസഫ്കുട്ടി മണലിൽ മുട്ടാർ.

NRI

ജോർജ് ഫിലിപ്പ് ഡാളസിൽ അന്തരിച്ചു

ഡാളസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും ഡാളസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാളസിൽ അന്തരിച്ചു.

ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് ഭാര്യ. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാളസിൽ).

മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്.

സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടത്തപ്പെടുന്ന പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്‍റ്ണിലുള്ള റോസ്‌ലാവ്ൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (3801 Roselawn Drive, Denton,Tx 76207).

സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: സുകു ജോർജ് 817 680 7758.

NRI

കോഴിക്കോട് സ്വദേശി ദുബായിയിൽ അന്തരിച്ചു

ദുബായി: കാപ്പാട് ചീനച്ചേരി മഹല്ല് മുൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ കോഴിക്കോട് സ്വദേശി ദുബായിയിൽ അന്തരിച്ചു. ചീനിച്ചേരി റാഹത്ത് മൻസിലിൽ കുനിയിൽ റസാഖ് (54) ആണ് മരിച്ചത്.

ദുബായിയിലെ ബസ് സ്റ്റോപ്പിൽവച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ജോലി ആവശ്യത്തിനായി പോകവേയാണ് സംഭവം.

ചീനച്ചേരി തർബിയത്തുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റി മുൻ ഖജാൻജിയായും ചീനിച്ചേരി ശാഖാ മുസ്‌ലിം ലീഗ് മുൻ ഭാരവാഹിയായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രദേശത്തെ മത-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: സജിനത്ത് (കാപ്പാട് പണ്ടാരവയലിൽ). മക്കൾ: അബ്ദുൽ ഫത്താഹ് (ദുബായി), ഫാത്തിമ ഷബ്നം, നഫീസ ഫെല്ല. മരുമക്കൾ: ഷിഫാന (തായൽപുര, കാപ്പാട്), ഷാഫി (ബൈത്തുൽ ബർക്ക, കാപ്പാട്).

Latest News

Corehub Up