മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത ലൂസിഫര്‍ എന്ന സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാവുമെന്ന സൂചന നല്‍കി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. എമ്പുരാനെ ചുറ്റിപറ്റി വലിയ വിവാദങ്ങളുണ്ടായപ്പോഴും നിശബ്ദത പാലിച്ച മുരളി ഗോപി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചത്.

എമ്പുരാനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിനും മുരളി ഗോപി മറുപടി നല്‍കി.

താന്‍ പ്രതികരിക്കേണ്ടതില്ലാത്തതുകൊണ്ടാണ് മൗനമായിരുന്നത് എന്നാണ് മുരളി ഗോപി പറയുന്നത്. തന്‍റെ സിനിമയില്‍ ഉറച്ചുനില്‍ക്കുന്നു എന്നുള്ളതുകൊണ്ടാണ് മൗനം പാലിച്ചത്. സംസാരിക്കാനുള്ളത് തന്‍റെ ചിത്രം സംസാരിക്കും. സിനിമ സ്വയം സംസാരിക്കാനുള്ളപ്പോള്‍ താന്‍ എന്തിന് പ്രതികരിക്കണമെന്നും മുരളി ഗോപി ചോദിച്ചു.

ചിത്രത്തിന്‍റെ കലാമൂല്യത്തിനപ്പുറം ബാഹ്യമായ കാര്യങ്ങള്‍ ചര്‍ച്ചയാവുമ്പോള്‍ ഏതെങ്കിലും തരത്തില്‍ നിരാശയുണ്ടാക്കിയിരുന്നോ എന്ന ചോദ്യത്തിനും മുരളി ഗോപിക്ക് മറുപടിയുണ്ടായിരുന്നു. ഒരുപാട് നിയന്ത്രണങ്ങളുള്ള ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്.

വലിയ ജനാധിപത്യരാഷ്ട്രത്തില്‍ സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുന്നുവെന്നാണ് നമ്മളെ ധരിപ്പിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ അതല്ല. ഫ്രസ്‌ട്രേറ്റഡ്‌ ആവില്ലെന്ന് പറയാന്‍ പറ്റില്ല, ആരായാലും ഫ്രസ്‌ട്രേറ്റഡ്‌ ആവും. എന്നാല്‍ അതുമായി പൊരുത്തപ്പെട്ട് ജീവിക്കുക എന്നുമാത്രമേയുള്ളൂ.

അത് ഞാന്‍ ചെയ്യാറുണ്ട്. ഒരു പരിധിയില്‍ കൂടുതല്‍ എന്നെ സ്വാധീനിക്കാന്‍ അനുവദിക്കാറില്ല. ബാധിച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഇന്ത്യന്‍ നിയമവ്യവസ്ഥയെ അംഗീകരിച്ചുകൊണ്ട് എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യും. അതില്‍ ഞാന്‍ അപ്പോളജറ്റിക്കല്ല. അദ്ദേഹം പറഞ്ഞു.