മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമെന്ന് ഭാര്യ സുചിത്ര മോഹൻലാൽ. തന്‍റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഈ നേട്ടം ആഘോഷമാക്കുകയാണെന്നും 35 വർഷം അദ്ദേഹത്തിനൊപ്പം കഴിയാനായത് സന്തോഷകരവുമെന്നാണ് സുചിത്ര പറഞ്ഞു.

""മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. സിനിമാ കുടുംബത്തിനു മാത്രമല്ല കേരളത്തെ സംബന്ധിച്ചടത്തോളവും അഭിമാനം നിറഞ്ഞ നിമിഷമായിരുന്നു. ദൈവത്തോടു നന്ദി പറയുന്നു.

ചേട്ടൻ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞതും ഓർക്കാറില്ല, വരുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ല. ഒരുപാട് അനുഗ്രഹിക്കപ്പെട്ടവളാണെന്നു തോന്നുന്നു. ഒരുപാട് സന്തോഷം.

സിനിമയിൽ വന്നിട്ട് അദ്ദേഹം അൻപതാം വർഷത്തിലേക്ക് അടുക്കുകയാണ്. അതിൽ 35 വർഷവും അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരിക്കാൻ സാധിച്ചതിൽ സന്തോഷവതിയാണ്. എന്‍റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഇത് ആഘോഷിക്കുകയാണ്.’’–സുചിത്ര മോഹൻലാൽ പറഞ്ഞു.

കൊച്ചിയിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം സിനിമ കാണാനെത്തിയതായിരുന്നു താരപത്നി.