നടൻ മധുവിന്‍റെ 92-ാം ജൻമദിനത്തോടനുബന്ധിച്ച് ഗായകൻ ജി. വേണുഗോപാൽ പങ്കുവച്ച കുറിപ്പ് വിമർശനങ്ങൾക്കിട വെച്ചിരുന്നു. ഇപ്പോഴിതാ ഗായകനെതിരെ രംഗത്തുവന്നിരിക്കുകയാണ് മധുവിന്‍റെ മകൾ ഉമ ജയലക്ഷ്മി.

വേണുഗോപാലിന്‍റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ലെന്നും അതിനു ഉചിതമായ മറുപടിയാണ് ശ്രീകുമാരൻ തമ്പി എഴുതിയിരിക്കുന്നതെന്നും ഉമ പറയുന്നു. ശ്രീകുമാരൻ തമ്പിയുടെ പോസ്റ്റ് ഷെയർ ചെയ്തായിരുന്നു ഉമയുടെ മറുപടി. ശ്രീകുമാരൻ തമ്പിയും ജി. വേണുഗോപാലിനെതിരെ പരസ്യമായി കുറിപ്പ് പങ്കുവച്ചിരുന്നു.

‘‘യാഥാർഥ്യമറിയാതെ എന്‍റെ അച്ഛനെക്കുറിച്ച് ഗായകൻ വേണുഗോപാൽ എഴുതിയ കുറിപ്പ് ഞങ്ങൾ കുടുംബക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആ പോസ്റ്റിന്‍റെ അവസാന ഭാഗം വായിച്ചപ്പോൾ മകളായ ഞാൻ ഞെട്ടിപ്പോയി.

ഇത്രയും അന്തസോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി. ഞാൻ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്‍റെ പേജിൽ ഈ പോസ്റ്റ് കണ്ടത്.

എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങൾക്കെല്ലാം ആശ്വാസമായി.

അദ്ദേഹത്തിന്‍റെ മകൾ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാൻ കഴിയും. വേണുഗോപാലിന്‍റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിൾ ഉചിതമായ രീതിയിൽ അതിനെതിരെ പ്രതികരിച്ചതിൽ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിന്‍റെ ഈ പോസ്റ്റ് ഞാൻ ഷെയർ ചെയ്തുകൊള്ളട്ടെ..’’–ഉമ ജയലക്ഷ്മിയുടെ വാക്കുകൾ.

മധുവിന്‍റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും സാമ്പത്തികാവസ്ഥയെക്കുറിച്ചും വേണുഗോപാൽ എഴുതിയതാണ് വിവാദമായി മാറിയത്. വേണുഗോപാല്‍ എഴുതിയത് ശുദ്ധ അസംബന്ധമാണെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം.

അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടന്‍ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്‍റെ പോസ്റ്റില്‍ ഉണ്ട്. വേണുഗോപാലിനെ പോലുള്ളവര്‍ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല.

വേണുഗോപാല്‍ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്‍റെ സ്വത്തുക്കള്‍ എല്ലാം വിറ്റു തുലച്ചു എന്നതാണ്.

എന്നാല്‍ മധുച്ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി ഒരു സെന്‍റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നല്‍കിയിട്ടുള്ളൂവെന്നും ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്.

വിമര്‍ശനത്തിന് പിന്നാലെ ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടിയ ഭാഗങ്ങള്‍ വേണുഗോപാല്‍ പോസ്റ്റില്‍നിന്നും പൂർണമായും ഒഴിവാക്കുകയും ചെയ്തു.