നടി മീര വാസുദേവ് വിവാഹിതയായി; വരൻ "കുടുംബവിളക്ക്' കാമറാമാൻ
Saturday, May 25, 2024 9:31 AM IST
നടി മീര വാസുദേവ് വിവാഹിതയായി. സിനിമാ–ടെലിവിഷൻ കാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. മീര തന്നെയാണ് വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പങ്കുവച്ചത്.

കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. പാലക്കാട് ആലത്തൂർ സ്വദേശിയാണ് വിപിൻ. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ കാമറാമാനായ വിപിനുമായുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നുവെന്ന് താരം അറിയിച്ചു.

‘‘ഞാനും, വിപിനും 21/04/2024-ന് കോയമ്പത്തൂരിൽ വച്ച് വിവാഹിതരായി, ഞങ്ങൾ ഇന്ന് ദമ്പതികളായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഞാൻ വിപിനെപരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂർ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ് (രാജ്യാന്തര അവാർഡ് ജേതാവ്). ഞാനും വിപിനും 2019 മേയ് മുതൽ ഒരേ പ്രോജക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു.

കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ പരിചയത്തിലാണ്. ഒടുവിൽ ആ പരിചയം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ടുമൂന്നു അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെ‌ടുത്തത്.

എന്‍റെ പ്രഫഷണൽ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയ എന്‍റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷവാർത്ത പങ്കുവയ്ക്കുന്നു.

എന്‍റെ ഭർത്താവ് വിപിനോടും നിങ്ങൾ അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’മീര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. താരത്തിന് ആദ്യ ബന്ധത്തിൽ അരീഹ എന്നു പേരുള്ള മകനുണ്ട്.



ആദ്യ ഭർത്താവിൽ നിന്ന്‌ ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നുവെന്നും ജീവന്‌ ഭീഷണി ഉണ്ടായിരുന്നതുകൊണ്ട്‌ അന്ന്‌ താൻ പോലീസ്‌ പ്രൊട്ടക്ഷൻ തേടിയിട്ടുണ്ടെന്നും ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞിരുന്നു.

വിശാല്‍ അഗര്‍വാളാണ് നടിയുടെ ആദ്യ ഭര്‍ത്താവ്. 2005ല്‍ വിവാഹിതരായ ഇവര്‍ 2008ല്‍ വേര്‍പിരിഞ്ഞു. നടന്‍ ജോണ്‍ കൊക്കന്‍ ആണ് രണ്ടാം ഭര്‍ത്താവ്. 2012ലായിരുന്നു വിവാഹം. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ഇരുവരും 2016ല്‍ വേര്‍പിരിഞ്ഞു.

മോഹന്‍ലാല്‍- ബ്ലെസി ചിത്രം തന്മാത്രയിലൂടെയാണ് മീര വാസുദേവ് മലയാളത്തിലേക്ക് ചുവടുവെക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.