x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വർക് ഷോപ്പിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം


Published: January 6, 2026 01:02 AM IST | Updated: January 6, 2026 01:02 AM IST

തൃപ്രയാർ: പോളി ജംഗ്ഷന് തെക്കുവശം ടൂവീലർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ നിരവധി സാധനങ്ങൾ കത്തിനശിച്ചു. ടീം വർക് ഷോപ്പിന്‍റെ ഒന്നാംനിലയിലായിരുന്നു തീപിടിച്ചത്.

വൈകീട്ട് ആറേമുക്കാലോടെയാണ് സംഭവം. ഷോപ്പിന് മുകളിൽ വെൽഡിംഗ് വർക്ക് നടക്കുന്നുണ്ടായിരുന്നു അതിനിടെയാണ് തീപടർന്നതെന്ന് പറയുന്നു.

ഒന്നാംനിലയിൽ സൂക്ഷിച്ചിരുന്ന സ്പെയർ പാർട്സുകളും മറ്റു സാധനസാമഗ്രികളും സൂക്ഷിച്ചിരുന്നു. ഇവ പൂർണമായി കത്തിനശിച്ചു. നാട്ടികയിൽനിന്നു ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ഇതോടെ കെട്ടിടത്തിന് താഴേയ്ക്ക് തീപടരുന്നുത് ഒഴിവാക്കാൻ സാധിച്ചു.

കെട്ടിടത്തിനു താഴെയുണ്ടായിരുന്ന നിരവധി ടൂവിലറുകളിലേക്ക് തീ പടരുന്നതും ഒഴിവാക്കാനായി. മേപ്പറമ്പത്ത് സജീഷ്, ചുള്ളിപ്പറമ്പിൽ രാജേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് വർക് ഷോപ്പ്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.

Tags : Fire breaks out nattuvishasham local news

District News

കുന്നോത്ത് ഇൻഡസ്ട്രിയൽ പാർക്കിൽ ശീതീകരണ സംഭരണശാല; ധാരണയായി ഇരിട്ടി: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംരംഭകരുടെ സംഗമം കുന്നോത്ത് ഹരിത ഇൻഡസ്ട്രിയൽ പാർക്കിൽ നടന്നു. പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഹരിത ഇൻഡസ്ട്രിയൽ പാർക്ക് കേന്ദ്രീകരിച്ച് ശീതീകരണ സംഭരണശാല ആരംഭിക്കാൻ ധാരണയായി. പദ്ധതിക്കായി സംഗമത്തിൽ പങ്കെടുത്ത ചില സംരംഭകർ നിക്ഷേപ സന്നദ്ധത അറിയിക്കുകയും ചെയ്തു‌. പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് സംരംഭക സമ്മേളനം ഉദ്ഘടനം ചെയ്ത് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മുന്നിൽനിന്നു വളരുകയും പിന്നിലുള്ളവരെ വളർത്തുകയും ചെയ്യുമ്പോഴാണ് സമഗ്രവികസനം സാധ്യമാകുന്നത്. വിജയിച്ച സംരംഭകർ പുതുസംരംഭകരെ കൈപിടിച്ചുയർത്താൻ തയാറായാൽ സമൂഹത്തിൽ കൂടുതൽ സംരംഭങ്ങളും തൊഴി

Recent News

Corehub Up