x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കൽ ഇല്ലാതായാൽ തിരിച്ചുവരില്ലെന്നത് ചരിത്രം: ജി. സുധാകരൻ

വെബ് ഡെസ്ക്
Published: July 18, 2026 10:58 PM IST | Updated: July 18, 2026 10:58 PM IST

ജി. സുധാകരൻ

ചെങ്ങന്നൂർ: കേന്ദ്ര രാഷ്ട്രീയത്തിൽ കോൺഗ്രസിന് തിരിച്ചുവരാനുള്ള സാഹചര്യമുണ്ടെന്നും എന്നാൽ, ഇടതുപക്ഷം ആ സാഹചര്യം നശിപ്പിക്കുകയാണെന്നും ജി. സുധാകരൻ എംഎൽഎ. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കൽ ഒരിടത്ത് ഇല്ലാതായാൽ പിന്നീട് അവിടെ ആ പ്രസ്ഥാനം തിരിച്ചുവരില്ലന്നത് ലോക ചരിത്രമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഓർമയിലെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ വ്യക്തിപരമായി തകർക്കാൻ അന്നത്തെ പ്രതിപക്ഷം നടത്തിയ ഗൂഢാലോചനകളിൽ താൻ പങ്കുകാരനായിരുന്നില്ലെന്ന് സുധാകരൻ വെളിപ്പെടുത്തി.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെല്ലാം ഇപ്പോൾ പ്രകൃതിയുടെ ശിക്ഷ കിട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അഡ്വ. കെ.ആർ. സജീവൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എ.ബി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

Tags : Local News Nattuvishesham G. Sudhakaran

Recent News

Corehub Up