x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്ലറ പോലീസ് സ്‌റ്റേഷൻ : ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽ


Published: July 10, 2026 07:38 AM IST | Updated: July 10, 2026 07:38 AM IST

ഏറ്റുമാനൂർ: പുതിയതായി സ്ഥാപിച്ച കല്ലറ പോലീസ് സ്‌റ്റേഷനെ ഏറ്റുമാനൂർ ജുഡീഷൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയിലാക്കി. ഹൈക്കോടതി വിജ്ഞാപനമനുസരിച്ച് കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന് ഇന്നു മുതൽ പ്രാബല്യമുണ്ട്.

കല്ലറയിൽ പുതുതായി സ്ഥാപിച്ച പോലീസ് സ്‌റ്റേഷൻ വൈക്കം കോടതിയുടെ പരിധിയിലാക്കാനും ഏറ്റുമാനൂർ കോടതിയുടെ പരിധിയിലുണ്ടായിരുന്ന നീണ്ടൂർ പഞ്ചായത്തിലെ ഓണംതുരുത്ത് വില്ലേജ്കൂടി വൈക്കം കോടതി പരിധിയിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് അറിഞ്ഞതു മുതൽ ഏറ്റുമാനൂർ കോടതിയിലെ അഭിഭാഷകരും അഡ്വക്കറ്റ് ക്ലർക്കുമാരും ആശങ്കയിലായിരുന്നുവെന്ന് ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. സിബി വെട്ടൂർ പറഞ്ഞു.

ഗാന്ധിനഗർ പോലീസ് സ്‌റ്റേഷൻ മുമ്പേതന്നെ ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽനിന്ന് മാറ്റിയിരുന്നു. പിന്നീട് കിടങ്ങൂർ, ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുകൾ മാത്രമാണ് ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽ ഉണ്ടായിരുന്നത്.

കോട്ടയം ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയുടെ പുതിയ ഉത്തരവോടെ ഏറ്റുമാനൂർ, കിടങ്ങൂർ, വൈക്കം പോലീസ് സ്റ്റേഷനുകൾ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലായി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up