x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മംഗലംഡാമിൽ കുട്ടികളുമായി പുലി


Published: June 7, 2026 02:11 AM IST | Updated: June 7, 2026 02:11 AM IST

മംഗലംഡാം: ടൗണിനടുത്ത് പൂതംകോട് രണ്ടു കുട്ടികളുമായി പുലി. പൂതംകോട്ടിലെ പൈനാപ്പിൾ തോട്ടത്തിലാണ് തള്ള പുലിയും അതിന്‍റെ രണ്ട് കുട്ടികളേയും കണ്ടത്. ഇന്നലെ രാവിലേയും വൈകുന്നേരവും പുലികുടുംബത്തെ കണ്ടതായി തോട്ടത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ പറഞ്ഞു.

മംഗലംഡാം ടൗണിൽ നിന്നു രണ്ടു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്താണ് പുലിയെ കണ്ട പൂതംകോട്. തിങ്ങിനിറഞ്ഞ് വീടുകളുള്ള പ്രദേശമാണിത്. പുലിവാർത്ത പരന്നതോടെ ജനങ്ങൾ വലിയ പേടിയിലാണ്. പുലിയെ പിടികൂടി ഭീതിയകറ്റാൻ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags : Nattuvishesham Local News Tiger Mangalam Dam

Recent News

Corehub Up