ദിവ്യകാരുണ്യ എക്‌സിബിഷന്‍ ഇന്ന്
Sunday, April 21, 2024 6:48 AM IST
മാന്‍വെട്ടം: സെന്‍റ് ജോര്‍ജ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ചു ദിവ്യകാരുണ്യ എക്‌സിബിഷന്‍ ഇന്നു നടക്കും. മാന്‍വട്ടം സെന്‍റ് ജോര്‍ജ് കള്‍ച്ചര്‍ ഹാളിലാണ് എക്‌സിബിഷന്‍ നടക്കുക. രാവിലെ ആറിന് വിശുദ്ധ കുര്‍ബാന-ഫാ. എബിന്‍ എംസിബിഎസ്. തുടര്‍ന്ന് വികാരി റവ. ഡോ. സൈറസ് വേലംപറമ്പില്‍ ദിവ്യകാരുണ്യ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും.

ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന എക്‌സിബിഷന്‍ ഒരുക്കുന്നത് ദിവ്യകാരുണ്യ സഭയുടെ ഇരിട്ടിയില്‍നിന്നുള്ള ഫ്രണ്ട്‌സ് ഓഫ് ഹോളി യൂക്കരിസ്റ്റ് എന്ന കൂട്ടായ്മയാണ്. വിശുദ്ധ കുര്‍ബാനയുടെ ദിവ്യകാരുണ്യത്തിന്‍റെ ഉറവിടവും ദൈവശാസ്ത്രവും എക്‌സിബിഷനില്‍ വിവരിക്കും.

കൂടാതെ ദിവ്യകാരുണ്യത്തിലൂടെ ലോകത്തില്‍ ഇതുവരെ സംഭവിച്ചിട്ടുള്ളതും സഭ അംഗീകരിച്ചിട്ടുള്ളതുമായ നിരവധി അത്ഭുതങ്ങളുടെ ചിത്രങ്ങള്‍ എക്‌സിബിഷനിലുണ്ടാവും. ദിവ്യകാരുണ്യംവഴി അനേകര്‍ക്ക് ലഭിച്ചിട്ടുള്ള അത്ഭുതങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും എക്‌സിബിഷനിലെത്തുന്നവര്‍ക്ക് കാണാന്‍ കഴിയും.

കാരുണ്യത്തെ സ്‌നേഹിച്ച ന്യൂജന്‍ വിശുദ്ധനായ കാര്‍ലോ അക്യുറ്റസിന്‍റെ ജീവചരിത്ര വഴികളും പ്രദര്‍ശിപ്പിക്കും. വൈകുന്നേരം അഞ്ചിന് എക്‌സിബിഷന്‍ സമാപിക്കുമെന്ന് സംഘാടകകര്‍ അറിയിച്ചു.

ഇന്നത്തെ എക്‌സിബിഷന് ഒരുക്കമായി ഇന്നലെ വൈകുന്നേരം ഫാ. ക്ലിന്‍റ് വെട്ടികുഴിയില്‍ നയിച്ച ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഓഡിയോ, വീഡിയോ വിഷ്വല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള പ്രഭാഷണങ്ങളും പള്ളിയില്‍ നടന്നു.