ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ 172 ബൂത്തുകള്‍, വോട്ടിംഗ് സാമഗ്രികളുടെ വിതരണം എസ്ബി സ്‌കൂളില്‍
Thursday, April 25, 2024 6:42 AM IST
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ ആകെ 172 ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിലേക്കുള്ള യന്ത്രങ്ങളും സാമഗ്രികളും ഇന്ന് രാവിലെ ഒമ്പതുമുതല്‍ ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിതരണം ചെയ്യും.

സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും സ്ഥാപിച്ച് സ്ഥാനാര്‍ഥി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ട്രയല്‍ വോട്ടിംഗ് നടത്തി സുതാര്യത ഉറപ്പ് വരുത്തി തുടര്‍ന്ന് ബൂത്തുകളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച യന്ത്രങ്ങള്‍ എസ്ബി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ചങ്ങനാശേരി അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ സന്ധ്യാ ദേവി, തഹസില്‍ദാര്‍ വിജയസേനന്‍ എന്നിവരാണ് ചങ്ങനാശേരിയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്.
പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രങ്ങളും മറ്റ് സാമഗ്രികളും ഇന്ന് വൈകുന്നേരത്തോടെ 172 ബൂത്തുകളിലും എത്തിക്കും. നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പിനുശേഷം യന്ത്രങ്ങളും മറ്റ് വോട്ടിംഗ് സാമുഗ്രികളും രാത്രിയോടെ എസ്ബി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ച് കൃത്യത വരുത്തി വോട്ടെണ്ണല്‍ നടക്കുന്ന മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ സ്‌ട്രോംഗ് റൂമിലെത്തിച്ച് സൂക്ഷിക്കും.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക വാഹനം

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് 2024 മായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ചങ്ങനാശേരി (പെരുന്ന) പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്നു ഡിസ്ട്രിബ്യൂഷന്‍ സെന്‍ററായ ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ എത്തിച്ചേരുന്നതിന് ഇന്ന് രാവിലെ ഏഴുമുതല്‍ ഇലക്‌ഷന്‍ അര്‍ജന്‍റ് പ്രത്യേക ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്.

നിയോജകമണ്ഡലത്തില്‍ ആകെ 172,621 വോട്ടര്‍മാര്‍

ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ചങ്ങനാശേരി നഗരസഭ, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി 172 ബൂത്തുകളിലായി 82,613 പുരുഷ വോട്ടര്‍മാരും 90,006 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 1,72,621 വോട്ടര്‍മാരാണുള്ളത്.

പ്രമുഖരുടെ വോട്ട്

ചങ്ങനാശേരി: ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ അസംപ്ഷൻ കോളജിലെ 122-ാം നമ്പർ ബൂത്തിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്കൂളിലും വോട്ട് രേഖപ്പെടുത്തും.