Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മനസും മനുഷ്യത്വവുമുണ്ടായില്ല. ആരോരുമില്ലാതെ ആ വയോധികൻ നരകിച്ച സാഹചര്യത്തിൽ പോലീസും പഞ്ചായത്ത് മെംബറും സംരക്ഷണത്തിൽ വീഴ്ച പാടില്ലെന്നു മക്കളോടു നിർദേശിച്ചു. മുട്ടാപ്പോക്കു ന്യായങ്ങൾ നിരത്തി അവർ മുഖം തിരിച്ചതോടെ അച്ഛനെ പോലീസ് നവജീവനിൽ സംരക്ഷണ ത്തിനെത്തിച്ചു.
നന്നേ ക്ഷീണിതനും വ്രണിതഹൃദയനുമായിരുന്ന ആ അച്ഛൻ മൂന്നു വർഷം നവജീവന്റെ സംരക്ഷണയിലായിരിക്കെ ഒരിക്കൽപോലും മക്കളോ മരുമക്കളോ തിരിഞ്ഞുനോക്കിയില്ല. മക്കളെ ഒരു നോക്കു കാണാൻ കാത്തുകിടന്ന അദ്ദേഹം അടുത്തയിടെ മരിച്ചു. മൃതദേഹം ആറു ദിവസം മോർച്ചറിയിൽ സൂക്ഷിച്ച് മക്കളുടെ വരവിനായി കാത്തിരുന്നു. തുടരെ അറിയിച്ചിട്ടും കർമം ചെയ്യാൻപോലും മക്കൾ വരില്ലെന്നുറപ്പായതോടെ മൃതദേഹം പൊതുശ്മശാനത്തിൽ ദഹിപ്പിച്ചു.
വീടുകൾക്ക് അധികപ്പറ്റായി അഗതിമന്ദിരങ്ങളുടെ കാരുണ്യം തേടേണ്ടിവരുന്ന വയോധികരുടെ എണ്ണവും അവരുടെ ഹൃദയവ്യഥകളും ഇക്കാലത്ത് ഏറിവരികയാണ്.
ആറു മക്കളുള്ള വയോധികൻ നവജീവൻ മന്ദിരത്തിന്റെ ജനാലയിലൂടെ ഉറങ്ങാതെ മക്കളെ പ്രതീക്ഷിച്ചിരിക്കുന്ന സഹതാപ കാഴ്ച. തോർത്തുമുണ്ടിന്റെ കോണിൽ തുടരെ കണ്ണീർ തുടയ്ക്കുന്പോഴും അദ്ദേഹം പ്രാർഥിക്കുന്നത് മക്കൾക്ക് നല്ലതുവരുത്തണമേയെന്നു മാത്രമാണ്. നാലു മക്കളെ കഷ്ടപ്പെട്ട് നല്ല നിലയിൽ എത്തിച്ച ഒരു അമ്മ. അവസാനം അമ്മയെ അവർ തീർഥാടന കേന്ദ്രത്തിൽ നടതള്ളി. ആരോരുമില്ലാതെ വന്നതോടെ നവജീവന്റെ സംരക്ഷണത്തിലെത്തിയ ആ അമ്മ മുറിയിൽ നിന്നിറങ്ങി വരാന്തയിൽ മക്കളുടെ വരവ് കാത്തിരിക്കുന്ന മറ്റൊരു രംഗം.
കാഴ്ചയും കേൾവിയും മങ്ങിയ പല അച്ഛൻമാരും അഗതിമന്ദിരങ്ങളിൽ മൂകരായി വിദൂരതയിലേക്കു ദൃഷ്ടിയുറപ്പിച്ചിരിക്കുന്നത് മക്കളാരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ്. കൂട്ടിക്കൊണ്ടുപോകില്ല എന്നറിയാമെങ്കിലും ഒരു നോക്കു കാണാനുള്ള കൊതി മനസിൽ ബാക്കിയുണ്ട്. ഒരു ജൻമമത്രയും മക്കളെ പോറ്റിവളർത്താൻ കഠിനാധ്വാനം ചെയ്യുകയും വാർധക്യത്തിലെത്തിയപ്പോൾ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ക്രൂരത ഇന്നാട്ടിൽ ദുരാചാരമായി മാറിയിരിക്കുന്നു.
അന്ത്യശ്വാസം വലിക്കുന്പോഴും മകൻ വന്നോ, മകൾ വന്നോ എന്നു നിർത്തില്ലാതെ ചോദിക്കുന്ന അച്ഛനമ്മമാരുടെ ദൈന്യത പലപ്പോഴും കാണാനിടയായിട്ടുണ്ട്. നിറകണ്ണീരോടെ ആ കണ്ണുകൾ എന്നേക്കുമായി അടയുന്നത് മനസിനെ ഉലച്ചിട്ടുണ്ട്. മരണശേഷം അറിയിച്ചാൽപോലും ഏറ്റെടുക്കാൻ കരുണ കാണിക്കാത്ത മക്കളുടെ കൊടുംപാതകം.
അച്ഛനും അമ്മയും പഴഞ്ചനായെന്നും അധികപ്പറ്റാണെന്നും ധരിക്കുന്ന പുതിയ തലമുറ. സ്വത്ത് സ്വന്തമാക്കിയശേഷം അവരെ അഗതി മന്ദിരങ്ങളിലേക്കും പെരുവഴിയിലേക്കും തള്ളിവിടാൻ മടിയില്ലാത്ത മക്കളും മരുമക്കളും. വസ്ത്രവും ഭക്ഷണവും സംരക്ഷണവും മാത്രമല്ല സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കിടക്കപോലും നിഷേധിക്കുന്ന ക്രൂരത. ദാരിദ്യമോ ഇല്ലായ്മയോ കൊണ്ടല്ല പലപ്പോഴും വയോധികരായ മാതാപിതാക്കളെ മക്കൾ ഉപേക്ഷിച്ചുകളയുന്നത്. വീട്ടിൽ അംഗങ്ങൾ കൂടുതലായതുകൊണ്ടുമല്ല ഈ ചെയ്തി. പുതിയ തലമുറയുടെ സുഖലോലുപതയും സ്നേഹരാഹിത്യവുമാണ് ഈ നടതള്ളലിനു പിന്നിൽ.
മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ചുമതലയിൽ വീഴ്ച വരുത്തുന്നത് മഹാപാതമാണ്. നിന്ദ്യവും നീചവുമാണ്. ക്ഷമ അർഹിക്കാത്ത പാപമാണ്. ഇത്തരക്കാരായ മക്കൾക്കു മാത്രമല്ല അവരുടെ തലമുറകൾക്കും ദൈവത്തിന്റെ കാരുണ്യവും കൃപയും ലഭിക്കില്ല. മാതാപിതാക്കളെ മക്കൾ പരിചരിക്കുന്നതു കണ്ടുവേണം കൊച്ചുമക്കൾ വളരാൻ. കുടുംബത്തിലെ മുതിർന്നവരെയും ആദരിക്കാനും അവരെ ശുശ്രൂഷിക്കാനുള്ള പരിശീലനം മക്കൾ അവരുടെ മക്കൾക്കു കൊടുക്കണം. അവരുടെ വസ്ത്രവും പാത്രവും കഴുകാനും കുളിപ്പിക്കാനും തലോടാനും സ്തുതി ചൊല്ലാനുമുള്ള പരിശീലനം കൊച്ചുമക്കൾക്ക് നൽകണം.
അഗതിമന്ദിരങ്ങൾ വയോധികരെക്കൊണ്ടു നിറയുന്ന കാലമാണിത്. സർക്കാരിനോ സംവിധാനങ്ങൾക്കോ സംരക്ഷണം നൽകാനാവാത്ത വിധം അനാഥരായ വയോധികരുടെ എണ്ണം വർധിക്കുന്നു. അച്ഛനും അമ്മയും അനാഥരാകുന്ന സാഹചര്യം ഒരു കുടുംബത്തിലും ഉണ്ടാകരുത്. വൃദ്ധരുടെ സംരക്ഷണം തലമുറകൾക്ക് അനുഗ്രഹം ലഭിക്കുന്ന പുണ്യമാണെന്ന് തിരിച്ചറിയണം, ആ ബോധ്യം തലമുറകൾക്ക് കൈമാറണം.
പി.യു. തോമസ്, നവജീവൻ
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
ഓണം ഓർമയിലെ വള്ളംകളിയും ആർപ്പുവിളിയും
മീനച്ചിലാറിന്റെ തീരങ്ങളിൽ അക്കാലത്ത് വള്ളം വാടകയ്ക്കു ലഭിക്കും. അഞ്ചു രൂപ മുതൽ പത്തു രൂപവരെയായിരുന്നു വാടക. ഞ
ഓണവിഭവങ്ങൾ
ഇഞ്ചിക്കറി
ചേരുവ
ഇഞ്ചി (തൊലികളഞ്ഞ് വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത്)-250 ഗ്രാം
മഞ്ഞൾപൊട
ഓണത്തപ്പൻ
തൃപ്പൂണിത്തുറ എരൂർ അറക്കപ്പറന്പിൽ വീട്ടിൽ എഴുപത്തിമൂന്നുകാരി സരസു കളിമണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്ന തിരക്ക
ജിം റീവ്സ്100 വർഷങ്ങൾ...
അതിമൃദുലമായ പട്ടുപോലുള്ള ഓർക്കസ്ട്രേഷൻ.., അതിനൊപ്പം ഗായകന്റെ ഗാംഭീര്യമുള്ള പരുഷമായ സ്വരം... ഇതു രണ്ടും ചേർന്നൊ
നാഗലിന്റെ വരികൾ വയലാർ ഏറ്റുവാങ്ങി
“സമയമാം രഥത്തിൽ ഞാൻ
സ്വർഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനായി ഞാൻ തനിയെ പോകുന്നു...”
മൃതസംസ്കാര ച
ബാബെറ്റിന്റെ ‘ബലിവിരുന്നും’ അതിന്റെ നാനാർഥങ്ങളും
ഡെൻമാർക്കിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ഇസാക്ക് ഡിനെസൻ (കാരെൻ ബ്ലിക്സൻ) തന്റെ രണ്ടു കൃതികളുടെ സിനിമാവിഷ്കാരങ്ങ
കാലത്തിന്റെ കാടു കയറിപ്പോയ കാടിന്റെ മക്കൾ
വാലാട്ടി സിനിമ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കെ വർഷങ്ങൾക്ക് മുൻപ് ഇതേപോലെ ആസ്വാദകരെ വിസ്മയിപ്പിച്ച ഒരു സിന
സിദ്ദിഖ് ഇല്ലാത്ത ലാൽ !
കലാഭവനിൽ മുഴുനീള ഹാസ്യപരിപാടി ആരംഭിക്കുന്നതിന് ആബേലച്ചൻ ആലോചന തുടങ്ങിയ ഘട്ടത്തിലായിരുന്നു സിദ്ദിഖും ലാലും ആ
ചിപ്പിയായി സനുഷയുടെ രണ്ടാം വരവ്
ഫാമിലി എന്റര്ടെയ്നര് ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ല്‍ ഉര്‍വശിയുടെ മകളായാണ് സനുഷയുടെ രണ്ടാംവരവ്. നടിമാര്‍
കമ്മിറ്റികൾക്ക് ഒരു മാതൃക
ഇരുപതാം വയസിൽ ചെറുകഥകളും വിനോദഭാവനകളുമായിട്ടാണ് ഞാൻ എഴുത്തിലേക്കു കടന്നത്. പിന്നീടാണ് നാടകത്തിലേക്കു തിരി
Latest News
മദ്യപിച്ച് ജോലിക്കെത്തിയാല്‍ പോലീസിന് പിടിവീഴും; കര്‍ശന നടപടിയെടുക്കാന്‍ എഡിജിപിയുടെ ഉത്തരവ്
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യാ- ശ്രീലങ്ക പോരാട്ടം ഇന്ന്
കേരളത്തിലെ പിഎഫ്ഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം; തുഴച്ചിലില്‍ വെങ്കലം
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പതിനേഴുകാരിയെ രണ്ട് വര്‍ഷം പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
Latest News
മദ്യപിച്ച് ജോലിക്കെത്തിയാല്‍ പോലീസിന് പിടിവീഴും; കര്‍ശന നടപടിയെടുക്കാന്‍ എഡിജിപിയുടെ ഉത്തരവ്
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യാ- ശ്രീലങ്ക പോരാട്ടം ഇന്ന്
കേരളത്തിലെ പിഎഫ്ഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം; തുഴച്ചിലില്‍ വെങ്കലം
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പതിനേഴുകാരിയെ രണ്ട് വര്‍ഷം പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top