Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൂഗ്ലീതീരത്തെ ഗുസ്തി വിശേഷം
പ്രസിദ്ധമായ ഹൗറ പാലത്തിന് എതിർവശം ഹൂഗ്ലീതീരത്താണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ പുഷ്പമാർക്കറ്റുള്ളത്. അതിനോടു ചേർന്നാണ് കോൽക്കത്തയിൽ ഇക്കാലത്തും സജീവമായ ഏക അഖാഡയുള്ളത്. രാജ്യത്തുതന്നെ ഇതു പോലെയൊന്ന് വേറെയില്ലെന്ന് പറയാം. സിയാറാം അഖാഡ ബയാം സമിതിയെന്ന ഈ ഗുസ്തിപരിശീലന കേന്ദ്രത്തിന് ചരിത്രമേറെ പറയാനുണ്ട്. അതിരാവിലെതന്നെ കോൽക്കത്തയുടെ വിവിധ ഇടങ്ങളിൽനിന്നുള്ള അൻപതോളം ഫയൽവാൻമാർ ഇവിടെയെത്തുന്നു. ഗുസ്തി എന്ന കായിക വിനോദത്തെ നിലനിറുത്തുക എന്നൊരു ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത്.
ലോകപ്രശസ്ത ഗുസ്തിതാരം ദാരാസിംഗിന്റെ ഗുരുവായിരുന്ന നാഥ്മൽ പരീഖ് എന്ന ഫയൽവാനാണ് 1961ൽ ഈ അഖാഡ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യനായ ജ്വാല തിവാരിയായിരുന്നു അടുത്ത കാലംവരെ അഖാഡയുടെ നടത്തിപ്പുകാരനും എല്ലാവരുടെയും ഗുരുജിയും. ഗൊരഖ്പൂർ സ്വദേശിയായ തിവാരി എട്ടാംവയസിലാണ് നാഥ്മൽ പരീഖിന്റെ ശിഷ്യത്വം സ്വീകരിച്ച് സിയാറാം അഖാഡയിലെത്തിയത്.
കഴിഞ്ഞ ജനുവരി ഒന്നിന് ജ്വാല തിവാരി അന്തരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സൂരജ് കാന്ത് അഖാഡയുടെ ചുമതല ഏറ്റെടുത്തു. അച്ചടക്കത്തിൽ കർക്കശക്കാരനായിരുന്ന പിതാവിന്റെ പതിവുകൾ അതേപടി തുടരുന്നതിനാണ് താൻ ഏറ്റവും പ്രാധാന്യം കൽപിക്കുന്നതെന്നാണ് പുതുതലമുറയിലെ ഫയൽവാൻമാരുടെ ഗുരുജിയായി മാറിയ സൂരജ് പറയുന്നത്. ആയിരക്കണക്കിന് ശിഷ്യൻമാരെ സൂരജ് ഗുസ്തി പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ശിഷ്യൻമാരിൽ 25 പേർ ഗുസ്തിതാരങ്ങളായി ഇന്ത്യയെ പല മത്സരവേദികളിലും പ്രതിനിധീകരിച്ചിട്ടുണ്ട്.
നാഥ്മൽ പരീഖ് എന്ന ഗുരുജിയുടെ ജീവിതത്തെക്കുറിച്ചു പറയാൻ ശിഷ്യൻമാർക്ക് ഉത്സാഹമാണ്. പുലർച്ചെ 2.30ന് ഉണരുന്ന അദ്ദേഹം ഹൗറ പാലത്തിലൂടെ അക്കരയിക്കരെ ഇരുപതു തവണ ഓടും. രണ്ടായിരം ദണ്ഡനമസ്കാരം (പുഷ് അപ്) എടുക്കും. അത്രയും തന്നെ ബൈഠക്കും. പിന്നെ പ്രതിദിനം ഇരുപതു ശിഷ്യരുമായി ഗുസ്തി പിടിക്കും. ഇതെല്ലാം കഴിഞ്ഞ് എട്ടു ലിറ്റർ പാൽ ഒറ്റയിരിപ്പിൽ കുടിക്കുന്നതോടെയാണ് പരീഖ് ഫയൽവാന്റെ ഒരു ദിവസത്തെ വ്യായാമമുറകൾ അവസാനിച്ചിരുന്നത്.
അദ്ദേഹം മത്സരങ്ങൾ കണ്ടു മാത്രമായിരുന്നില്ല ശിഷ്യരെ അഭ്യസിപ്പിച്ചിരുന്നത്. അവരുടെ അച്ചടക്കത്തിനും ആത്മീയതയ്ക്കും ഗുരുജി ഏറെ പ്രാധാന്യം നൽകിയിരുന്നു. ആരിൽ നിന്നും ഫീസ് വാങ്ങിയല്ല ഗുസ്തി അഭ്യസിപ്പിക്കുന്നതെന്നതാണ് ഈ അഖാഡയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിനുള്ളിൽ ജാതി, മത, വർഗ ഭേദങ്ങളുമില്ല. അങ്ങേയറ്റം സത്യസന്ധതയോടെ ഗുസ്തി പരിശീലിപ്പിക്കുക എന്നതായിരുന്നു പിതാവിന്റെ പ്രതിജ്ഞ. അത് ഇപ്പോഴത്തെ നടത്തിപ്പുകാരനായ മകൻ സൂരജും അക്ഷരംപ്രതി പാലിക്കുന്നുണ്ട്.
തന്റെ പിതാവിനെപ്പോലെ ചെറിയ പ്രായത്തിൽ അഖാഡയുടെ പടി കടന്നതാണ് സൂരജിന്റെ കായികജീവിതവും. ആറാം വയസിലായിരുന്നു സൂരജിന്റെ ഗുസ്തി അരങ്ങിലേക്കുള്ള പ്രവേശനം. ഗുസ്തിമുറകൾ തങ്ങൾക്ക് പരന്പരാഗതമായി പകർന്നു കിട്ടിയ കൈമുതലാണ്. ഒരിക്കലും അതു കൈവിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽതന്നെ ഹൂഗ്ലിയുടെ തീരത്തെ തൊട്ടുനിൽക്കുന്ന ഈ പരിശീലനകേന്ദ്രം എന്തു വിലകൊടുത്തും നിലനിർത്തി കൊണ്ടുപോകുമെന്നാണ് സൂരജ് പറയുന്നത്.
പിതാവിനു കീഴിൽ ചെറുപ്പം മുതൽക്കേ പരിശീലനം നേടിയ സൂരജ് സംസ്ഥാനതല ഗുസ്തി മത്സരങ്ങളിൽ നിരവധി സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. നാലു തവണ ദേശീയതലത്തിലും മത്സരിച്ചിട്ടുണ്ട്. ദേശീയ മത്സരങ്ങളേക്കാൾ പ്രാദേശിക മത്സരങ്ങളിൽ വീറുറ്റ പോരാട്ടം കാഴ്ച വയ്ക്കുന്ന മത്സരങ്ങളിലായിരുന്നു പിതാവിന് കന്പം.
ദംഗൽ എന്നറിയപ്പെട്ടിരുന്ന ഈ മത്സരങ്ങളിൽ നിന്ന് ലഭിച്ചിരുന്ന പ്രതിഫലം കൊണ്ടായിരുന്നു നാഥ്മൽ ഫയൽവാൻ അദ്ദേഹത്തിന്റെ കുടുംബവും അഖാഡയും പുലർത്തിയിരുന്നത്. പക്ഷേ, ഇപ്പോൾ കോൽക്കത്തയിൽ എവിടെയും ദംഗൽ എന്ന് കേട്ടുകേൾവി പോലുമില്ലാത്ത സ്ഥിതിയായി. വല്ലപ്പോഴും നാഗപഞ്ചമി നാളിൽ ഒന്നോ രണ്ടോയിടങ്ങളിൽ ഒരു ദംഗൽ നടന്നാലായി.
എങ്കിലും ബംഗാളിൽ ഇപ്പോഴും ഗുസ്തിയുടെ കൈപിടിച്ചു നടക്കാൻ കഴിയുന്നു എന്നതുതന്നെ സൂരജിന് ഏറെ അഭിമാനകരമാണ്. സർക്കാർ സംഘടിപ്പിക്കുന്ന ഗുസ്തി മത്സരങ്ങളെപ്പോലെ ശരീരഭാരത്തിന്റെ അടിസ്ഥാനത്തിൽ ഇനം തിരിച്ചല്ല ദംഗൽ നടക്കുന്നത്. ആർക്കും ആരെയും എവിടെവച്ചും വെല്ലുവിളിക്കാം. സൂരജും ഇത്തരത്തിൽ നാല് ദംഗലുകളിൽ പങ്കെടുത്തിട്ടുണ്ട്. 54 കിലോ വിഭാഗത്തിൽ മത്സരിച്ചിരുന്ന സൂരജ് ഒരിക്കൽ 74 കിലോയുള്ള ഒരു ബിഎസ്എഫ് ജവാനെയാണ് മലർത്തിയടിച്ചത്.
രാമായണത്തിലെയും മഹാഭാരതത്തിലെയും മല്ലയുദ്ധത്തിന്റെ തുടർച്ചയാണ് ഗുസ്തിയെന്നാണ് പതിവായി അഖാഡയിൽ പരിശീലനത്തിനെത്തുന്ന രാഹുൽ നോപാനി പറയുന്നത്. ഹനുമാൻ പതിവായി മല്ലയുദ്ധം പരിശീലിച്ചിരുന്നു. മഹാഭാരതത്തിലാകട്ടെ ശ്രീകൃഷ്ണൻ തന്റെ അമ്മാവൻ കംസനുമായി മല്ലയുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഭീമനും ഗുസ്തിയുടെ വക്താവായിരുന്നു. അതുകൊണ്ടുതന്നെ ഗുസ്തിയെന്ന കായിക വിനോദത്തിന് ഒൻപതിനായിരം വർഷത്തെ പാരന്പര്യമുണ്ടെന്നാണ് രാഹുൽ കണക്കുകൂട്ടുന്നത്.
കോളജ്പഠനം ഉപേക്ഷിച്ച് മാനസികമായി വിഷമിച്ചു നടന്നിരുന്ന കാലത്ത് ഒരു ആത്മീയ ഗുരുവാണ് രാഹുലിന്റെ കൈപിടിച്ച് അഖാഡയിൽ എത്തിക്കുന്നത്. പിന്നീട് ഇങ്ങോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടിമുടി ഗുസ്തിയിൽ മുഴുകിയ ജീവിതമായിരുന്നു.
ഗുസ്തിവേളയിൽ ധരിക്കുന്ന ശീല തങ്ങൾക്കു വെറുമൊരു തുണി മാത്രമല്ല. ഒരിക്കൽ ഈ വസ്ത്രം അണിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരു സ്ത്രീയുടെ മുഖത്തേക്കും മറ്റൊരു വിചാരത്തോടെ നോക്കരുതെന്നത് ഗുരുവിന്റെ കർശന ചിട്ടയായിരുന്നു.
ഈ വേഷത്തിൽ നിൽക്കുന്പോൾ എല്ലാ സ്ത്രീകളും അമ്മയും സഹോദരിയുമാണെന്നാണ് ഗുരുജി പഠിപ്പിച്ചിരിക്കുന്നത്. ശീല ധരിക്കുന്നത് തങ്ങളുടെ മനസിനെയും ശരീരത്തെയും ആത്മീയമായി ബന്ധിച്ചു നിർത്തുന്ന ഒരാവരണം കൂടിയാണെന്നാണ് രാഹുൽ നോപാനിയുടെ പക്ഷം. അതുകൊണ്ടു ഇക്കാലത്ത് പതിവ് കായികവേഷമായ ഷോർട്സ് അഖാഡയുടെ പടി കടന്നിട്ടില്ല.
സെബി മാത്യു
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top