Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൂഗ്ലീതീരത്തെ ഗുസ്തി വിശേഷം
പ്രസിദ്ധമായ ഹൗറ പാലത്തിന് എതിർവശം ഹൂഗ്ലീതീരത്താണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ പുഷ്പമാർക്കറ്റുള്ളത്. അതിനോടു ചേർന്നാണ് കോൽക്കത്തയിൽ ഇക്കാലത്തും സജീവമായ ഏക അഖാഡയുള്ളത്. രാജ്യത്തുതന്നെ ഇതു പോലെയൊന്ന് വേറെയില്ലെന്ന് പറയാം. സിയാറാം അഖാഡ ബയാം സമിതിയെന്ന ഈ ഗുസ്തിപരിശീലന കേന്ദ്രത്തിന് ചരിത്രമേറെ പറയാനുണ്ട്. അതിരാവിലെതന്നെ കോൽക്കത്തയുടെ വിവിധ ഇടങ്ങളിൽനിന്നുള്ള അൻപതോളം ഫയൽവാൻമാർ ഇവിടെയെത്തുന്നു. ഗുസ്തി എന്ന കായിക വിനോദത്തെ നിലനിറുത്തുക എന്നൊരു ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത്.
ലോകപ്രശസ്ത ഗുസ്തിതാരം ദാരാസിംഗിന്റെ ഗുരുവായിരുന്ന നാഥ്മൽ പരീഖ് എന്ന ഫയൽവാനാണ് 1961ൽ ഈ അഖാഡ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യനായ ജ്വാല തിവാരിയായിരുന്നു അടുത്ത കാലംവരെ അഖാഡയുടെ നടത്തിപ്പുകാരനും എല്ലാവരുടെയും ഗുരുജിയും. ഗൊരഖ്പൂർ സ്വദേശിയായ തിവാരി എട്ടാംവയസിലാണ് നാഥ്മൽ പരീഖിന്റെ ശിഷ്യത്വം സ്വീകരിച്ച് സിയാറാം അഖാഡയിലെത്തിയത്.
കഴിഞ്ഞ ജനുവരി ഒന്നിന് ജ്വാല തിവാരി അന്തരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സൂരജ് കാന്ത് അഖാഡയുടെ ചുമതല ഏറ്റെടുത്തു. അച്ചടക്കത്തിൽ കർക്കശക്കാരനായിരുന്ന പിതാവിന്റെ പതിവുകൾ അതേപടി തുടരുന്നതിനാണ് താൻ ഏറ്റവും പ്രാധാന്യം കൽപിക്കുന്നതെന്നാണ് പുതുതലമുറയിലെ ഫയൽവാൻമാരുടെ ഗുരുജിയായി മാറിയ സൂരജ് പറയുന്നത്. ആയിരക്കണക്കിന് ശിഷ്യൻമാരെ സൂരജ് ഗുസ്തി പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ശിഷ്യൻമാരിൽ 25 പേർ ഗുസ്തിതാരങ്ങളായി ഇന്ത്യയെ പല മത്സരവേദികളിലും പ്രതിനിധീകരിച്ചിട്ടുണ്ട്.
നാഥ്മൽ പരീഖ് എന്ന ഗുരുജിയുടെ ജീവിതത്തെക്കുറിച്ചു പറയാൻ ശിഷ്യൻമാർക്ക് ഉത്സാഹമാണ്. പുലർച്ചെ 2.30ന് ഉണരുന്ന അദ്ദേഹം ഹൗറ പാലത്തിലൂടെ അക്കരയിക്കരെ ഇരുപതു തവണ ഓടും. രണ്ടായിരം ദണ്ഡനമസ്കാരം (പുഷ് അപ്) എടുക്കും. അത്രയും തന്നെ ബൈഠക്കും. പിന്നെ പ്രതിദിനം ഇരുപതു ശിഷ്യരുമായി ഗുസ്തി പിടിക്കും. ഇതെല്ലാം കഴിഞ്ഞ് എട്ടു ലിറ്റർ പാൽ ഒറ്റയിരിപ്പിൽ കുടിക്കുന്നതോടെയാണ് പരീഖ് ഫയൽവാന്റെ ഒരു ദിവസത്തെ വ്യായാമമുറകൾ അവസാനിച്ചിരുന്നത്.
അദ്ദേഹം മത്സരങ്ങൾ കണ്ടു മാത്രമായിരുന്നില്ല ശിഷ്യരെ അഭ്യസിപ്പിച്ചിരുന്നത്. അവരുടെ അച്ചടക്കത്തിനും ആത്മീയതയ്ക്കും ഗുരുജി ഏറെ പ്രാധാന്യം നൽകിയിരുന്നു. ആരിൽ നിന്നും ഫീസ് വാങ്ങിയല്ല ഗുസ്തി അഭ്യസിപ്പിക്കുന്നതെന്നതാണ് ഈ അഖാഡയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിനുള്ളിൽ ജാതി, മത, വർഗ ഭേദങ്ങളുമില്ല. അങ്ങേയറ്റം സത്യസന്ധതയോടെ ഗുസ്തി പരിശീലിപ്പിക്കുക എന്നതായിരുന്നു പിതാവിന്റെ പ്രതിജ്ഞ. അത് ഇപ്പോഴത്തെ നടത്തിപ്പുകാരനായ മകൻ സൂരജും അക്ഷരംപ്രതി പാലിക്കുന്നുണ്ട്.
തന്റെ പിതാവിനെപ്പോലെ ചെറിയ പ്രായത്തിൽ അഖാഡയുടെ പടി കടന്നതാണ് സൂരജിന്റെ കായികജീവിതവും. ആറാം വയസിലായിരുന്നു സൂരജിന്റെ ഗുസ്തി അരങ്ങിലേക്കുള്ള പ്രവേശനം. ഗുസ്തിമുറകൾ തങ്ങൾക്ക് പരന്പരാഗതമായി പകർന്നു കിട്ടിയ കൈമുതലാണ്. ഒരിക്കലും അതു കൈവിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽതന്നെ ഹൂഗ്ലിയുടെ തീരത്തെ തൊട്ടുനിൽക്കുന്ന ഈ പരിശീലനകേന്ദ്രം എന്തു വിലകൊടുത്തും നിലനിർത്തി കൊണ്ടുപോകുമെന്നാണ് സൂരജ് പറയുന്നത്.
പിതാവിനു കീഴിൽ ചെറുപ്പം മുതൽക്കേ പരിശീലനം നേടിയ സൂരജ് സംസ്ഥാനതല ഗുസ്തി മത്സരങ്ങളിൽ നിരവധി സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. നാലു തവണ ദേശീയതലത്തിലും മത്സരിച്ചിട്ടുണ്ട്. ദേശീയ മത്സരങ്ങളേക്കാൾ പ്രാദേശിക മത്സരങ്ങളിൽ വീറുറ്റ പോരാട്ടം കാഴ്ച വയ്ക്കുന്ന മത്സരങ്ങളിലായിരുന്നു പിതാവിന് കന്പം.
ദംഗൽ എന്നറിയപ്പെട്ടിരുന്ന ഈ മത്സരങ്ങളിൽ നിന്ന് ലഭിച്ചിരുന്ന പ്രതിഫലം കൊണ്ടായിരുന്നു നാഥ്മൽ ഫയൽവാൻ അദ്ദേഹത്തിന്റെ കുടുംബവും അഖാഡയും പുലർത്തിയിരുന്നത്. പക്ഷേ, ഇപ്പോൾ കോൽക്കത്തയിൽ എവിടെയും ദംഗൽ എന്ന് കേട്ടുകേൾവി പോലുമില്ലാത്ത സ്ഥിതിയായി. വല്ലപ്പോഴും നാഗപഞ്ചമി നാളിൽ ഒന്നോ രണ്ടോയിടങ്ങളിൽ ഒരു ദംഗൽ നടന്നാലായി.
എങ്കിലും ബംഗാളിൽ ഇപ്പോഴും ഗുസ്തിയുടെ കൈപിടിച്ചു നടക്കാൻ കഴിയുന്നു എന്നതുതന്നെ സൂരജിന് ഏറെ അഭിമാനകരമാണ്. സർക്കാർ സംഘടിപ്പിക്കുന്ന ഗുസ്തി മത്സരങ്ങളെപ്പോലെ ശരീരഭാരത്തിന്റെ അടിസ്ഥാനത്തിൽ ഇനം തിരിച്ചല്ല ദംഗൽ നടക്കുന്നത്. ആർക്കും ആരെയും എവിടെവച്ചും വെല്ലുവിളിക്കാം. സൂരജും ഇത്തരത്തിൽ നാല് ദംഗലുകളിൽ പങ്കെടുത്തിട്ടുണ്ട്. 54 കിലോ വിഭാഗത്തിൽ മത്സരിച്ചിരുന്ന സൂരജ് ഒരിക്കൽ 74 കിലോയുള്ള ഒരു ബിഎസ്എഫ് ജവാനെയാണ് മലർത്തിയടിച്ചത്.
രാമായണത്തിലെയും മഹാഭാരതത്തിലെയും മല്ലയുദ്ധത്തിന്റെ തുടർച്ചയാണ് ഗുസ്തിയെന്നാണ് പതിവായി അഖാഡയിൽ പരിശീലനത്തിനെത്തുന്ന രാഹുൽ നോപാനി പറയുന്നത്. ഹനുമാൻ പതിവായി മല്ലയുദ്ധം പരിശീലിച്ചിരുന്നു. മഹാഭാരതത്തിലാകട്ടെ ശ്രീകൃഷ്ണൻ തന്റെ അമ്മാവൻ കംസനുമായി മല്ലയുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഭീമനും ഗുസ്തിയുടെ വക്താവായിരുന്നു. അതുകൊണ്ടുതന്നെ ഗുസ്തിയെന്ന കായിക വിനോദത്തിന് ഒൻപതിനായിരം വർഷത്തെ പാരന്പര്യമുണ്ടെന്നാണ് രാഹുൽ കണക്കുകൂട്ടുന്നത്.
കോളജ്പഠനം ഉപേക്ഷിച്ച് മാനസികമായി വിഷമിച്ചു നടന്നിരുന്ന കാലത്ത് ഒരു ആത്മീയ ഗുരുവാണ് രാഹുലിന്റെ കൈപിടിച്ച് അഖാഡയിൽ എത്തിക്കുന്നത്. പിന്നീട് ഇങ്ങോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടിമുടി ഗുസ്തിയിൽ മുഴുകിയ ജീവിതമായിരുന്നു.
ഗുസ്തിവേളയിൽ ധരിക്കുന്ന ശീല തങ്ങൾക്കു വെറുമൊരു തുണി മാത്രമല്ല. ഒരിക്കൽ ഈ വസ്ത്രം അണിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരു സ്ത്രീയുടെ മുഖത്തേക്കും മറ്റൊരു വിചാരത്തോടെ നോക്കരുതെന്നത് ഗുരുവിന്റെ കർശന ചിട്ടയായിരുന്നു.
ഈ വേഷത്തിൽ നിൽക്കുന്പോൾ എല്ലാ സ്ത്രീകളും അമ്മയും സഹോദരിയുമാണെന്നാണ് ഗുരുജി പഠിപ്പിച്ചിരിക്കുന്നത്. ശീല ധരിക്കുന്നത് തങ്ങളുടെ മനസിനെയും ശരീരത്തെയും ആത്മീയമായി ബന്ധിച്ചു നിർത്തുന്ന ഒരാവരണം കൂടിയാണെന്നാണ് രാഹുൽ നോപാനിയുടെ പക്ഷം. അതുകൊണ്ടു ഇക്കാലത്ത് പതിവ് കായികവേഷമായ ഷോർട്സ് അഖാഡയുടെ പടി കടന്നിട്ടില്ല.
സെബി മാത്യു
തീയാകാൻ ഈ തീപ്പൊരി മതി!
മാമ്പഴക്കാലം എന്ന സിനിമയില്‍ ലാലേട്ടന്റെ അനിയനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ, അതു നഷ്ടമായി.
<
അലമാര തുറന്നപ്പോൾ അദ്ഭുത ലോകം!
ബ്രിട്ടീഷ് സാഹിത്യകാരനും നിരൂപകനുമായിരുന്ന സി.എസ്. ലൂയിസിന്റെ ഏറ്റവും ജനപ്രീതി നേടിയ നോവൽ പരന്പരയാണ് ദ ക്രോണിക
ചിരി മാജിക്കില്‍നിന്ന് സിനിമാ സ്ക്വാഡില്‍
ചിരിവേദികളിലെ ഹിറ്റ് താരം അസീസ് നെടുമങ്ങാട് പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടി സിനിമ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ.
രണ്ടു നില പൊക്കത്തിൽ ഈ കണ്ടൽക്കാടുകൾ!
ജില്ല: കൊല്ലം
സ്ഥലം: പരവൂർ കായൽ
കാഴ്ച: കണ്ടൽക്കാടുകൾ
പ്രത്യേകത: അത്യപൂർവവും ഉയരം കൂടിയതുമായ കണ്ടൽ ഗുഹക
ശില്പശാലയിൽ മുളച്ച നാടകം
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്ന
കലാവന്തിന്‍ ദുര്‍ഗ് ശരിക്കും ജീവൻ വച്ചുള്ള കളി!
ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തടെ മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ ര
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
തീയാകാൻ ഈ തീപ്പൊരി മതി!
മാമ്പഴക്കാലം എന്ന സിനിമയില്‍ ലാലേട്ടന്റെ അനിയനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ, അതു നഷ്ടമായി.
<
അലമാര തുറന്നപ്പോൾ അദ്ഭുത ലോകം!
ബ്രിട്ടീഷ് സാഹിത്യകാരനും നിരൂപകനുമായിരുന്ന സി.എസ്. ലൂയിസിന്റെ ഏറ്റവും ജനപ്രീതി നേടിയ നോവൽ പരന്പരയാണ് ദ ക്രോണിക
ചിരി മാജിക്കില്‍നിന്ന് സിനിമാ സ്ക്വാഡില്‍
ചിരിവേദികളിലെ ഹിറ്റ് താരം അസീസ് നെടുമങ്ങാട് പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടി സിനിമ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ.
രണ്ടു നില പൊക്കത്തിൽ ഈ കണ്ടൽക്കാടുകൾ!
ജില്ല: കൊല്ലം
സ്ഥലം: പരവൂർ കായൽ
കാഴ്ച: കണ്ടൽക്കാടുകൾ
പ്രത്യേകത: അത്യപൂർവവും ഉയരം കൂടിയതുമായ കണ്ടൽ ഗുഹക
ശില്പശാലയിൽ മുളച്ച നാടകം
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്ന
കലാവന്തിന്‍ ദുര്‍ഗ് ശരിക്കും ജീവൻ വച്ചുള്ള കളി!
ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തടെ മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ ര
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
ഓണം ഓർമയിലെ വള്ളംകളിയും ആർപ്പുവിളിയും
മീനച്ചിലാറിന്റെ തീരങ്ങളിൽ അക്കാലത്ത് വള്ളം വാടകയ്ക്കു ലഭിക്കും. അഞ്ചു രൂപ മുതൽ പത്തു രൂപവരെയായിരുന്നു വാടക. ഞ
ഓണവിഭവങ്ങൾ
ഇഞ്ചിക്കറി
ചേരുവ
ഇഞ്ചി (തൊലികളഞ്ഞ് വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത്)-250 ഗ്രാം
മഞ്ഞൾപൊട
ഓണത്തപ്പൻ
തൃപ്പൂണിത്തുറ എരൂർ അറക്കപ്പറന്പിൽ വീട്ടിൽ എഴുപത്തിമൂന്നുകാരി സരസു കളിമണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്ന തിരക്ക
ജിം റീവ്സ്100 വർഷങ്ങൾ...
അതിമൃദുലമായ പട്ടുപോലുള്ള ഓർക്കസ്ട്രേഷൻ.., അതിനൊപ്പം ഗായകന്റെ ഗാംഭീര്യമുള്ള പരുഷമായ സ്വരം... ഇതു രണ്ടും ചേർന്നൊ
Latest News
കനത്തമഴ; തിരുവനന്തപുരത്ത് പിഎസ്സി പരീക്ഷകൾ മാറ്റി
ആര് ആരോട് പറയാൻ; കോട്ടയത്തെ പുതിയ കെഎസ്ആർടിസി കെട്ടിടം ചോർന്നൊലിക്കുന്നു
നന്ദേഡിനു പിന്നാലെ ഗാട്ടി ആശുപത്രിയിലും കൂട്ടമരണം; 24 മണിക്കൂറിനിടെ 10 പേർ മരിച്ചു
5000 മീറ്ററില്‍ ഇന്ത്യയുടെ പാരുള്‍ ചൗധരിക്ക് സ്വര്‍ണം
വി.എസിന്റെ കാലത്ത് തോന്നുംപടി ചെയ്തതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്; എം.എം. മണി
Latest News
കനത്തമഴ; തിരുവനന്തപുരത്ത് പിഎസ്സി പരീക്ഷകൾ മാറ്റി
ആര് ആരോട് പറയാൻ; കോട്ടയത്തെ പുതിയ കെഎസ്ആർടിസി കെട്ടിടം ചോർന്നൊലിക്കുന്നു
നന്ദേഡിനു പിന്നാലെ ഗാട്ടി ആശുപത്രിയിലും കൂട്ടമരണം; 24 മണിക്കൂറിനിടെ 10 പേർ മരിച്ചു
5000 മീറ്ററില്‍ ഇന്ത്യയുടെ പാരുള്‍ ചൗധരിക്ക് സ്വര്‍ണം
വി.എസിന്റെ കാലത്ത് തോന്നുംപടി ചെയ്തതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്; എം.എം. മണി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top