Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തിന്റെയും കർത്താവ് ദൈവമാണെന്ന് ഉല്പത്തി പുസ്തകം വെളിവാക്കുന്നു. എത്രസുന്ദരമാണ് ആ സൃഷ്ടിവിവരണം! താളംതെറ്റാതെ മുന്നോട്ടുപോകുന്ന പ്രപഞ്ചം; അതിന്റെ ഹ്രസ്വരൂപം മനുഷ്യരിൽ കാണാം. മനുഷ്യശരീരത്തിന്റെയും മനസിന്റെയും പ്രവർത്തനങ്ങളുടെ ഏകോപനം വിലയിരുത്തിയാൽ ഇതു മനസിലാകും. പലപ്പോഴും നമ്മൾ അതിനെക്കുറിച്ച് ബോധവാന്മാരാകുന്നില്ല എന്നുമാത്രം.
മനുഷ്യരെ സൃഷ്ടിയുടെ മകുടം എന്നു വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമാണ്. ജ്ഞാനവാദത്തെ നിഷേധിച്ചുകൊണ്ട് എഴുതുന്പോൾ ലിയോണ്‍സിലെ മെത്രാനായിരുന്ന വിശുദ്ധ ഇരണേവൂസ് അഭിപ്രായപ്പെടുന്നത് ഓരോ മനുഷ്യനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമെന്നാണ്. മനുഷ്യസൃഷ്ടിയിൽ പിതാവായ ദൈവത്തിന്റെ കരങ്ങളായി പുത്രനും പരിശുദ്ധാത്മാവും പ്രവർത്തിച്ചു. അതുകൊണ്ടു സൃഷ്ടവസ്തുക്കളിൽ അനന്യമായ സ്ഥാനം മനുഷ്യനുണ്ട്.
തന്റെ ഛായയും സാദൃശ്യവും നല്കിക്കൊണ്ടു മനുഷ്യാത്മാവിൽ ദൈവം നിക്ഷേപിച്ച ബുദ്ധിവൈഭവവും സ്വാതന്ത്ര്യബോധവും പിന്നെ അവിടുത്തെ കൃപയും നമ്മെ സൃഷ്ടിയുടെ മകുടമാക്കി മാറ്റി. മനുഷ്യന്റെ പ്രസ്തുത അതുല്യതയെക്കുറിച്ചു സങ്കീർത്തകൻ മനോഹരമായി പാടുന്നുണ്ട്: “... അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തിൽ അവിടുന്ന് എന്നെ മെനഞ്ഞു.. എന്നെ അങ്ങ് വിസ്മയനീയമായി സൃഷ്ടിച്ചു .....’’
എന്നാൽ, അതിലും എത്രയോ സുന്ദരമായിട്ടാണു ദൈവം നമ്മെ വീണ്ടെടുത്തത്. ഇവിടെയാണു പെസഹാരഹസ്യത്തിന്റെ സാംഗത്യം വെളിവാകുന്നത്. വിശുദ്ധ ഇരണേവൂസ് എഴുതുന്നുണ്ട്: : “Son of God was given to humanity so that humanity might partake in God’’. വിശുദ്ധ അഗസ്റ്റിൻ മറ്റു വാക്കുകളിൽ ഇതു പറയുന്നു: To make human beings gods, He was made man who was God.” വിശുദ്ധ പൗലോസിന്റെ ചിന്ത ഇവർക്കെല്ലാം പ്രചോദനമാകുന്നു: “അവൻ സന്പന്നനായിരുന്നിട്ടും നിങ്ങളെ പ്രതി ദരിദ്രനായി - തന്റെ ദാരിദ്യ്രത്താൽ നിങ്ങൾ സന്പന്നരാകാൻ വേണ്ടിതന്നെ.’’ അതിനാൽ സ്രഷ്ടാവിനെ സ്തുതിക്കുന്നതിലും പരസ്പരം ബഹുമാനിക്കുന്നതിലും ഓരോരുത്തരും മുന്നിട്ടുനില്‍ക്കണം.
ജാതിയുടെയും മതത്തിന്റെ സാമൂഹിക അന്തസിന്റെയും പരിമിതികൾ മനുഷ്യനെ ബഹുമാനിക്കുന്നതിൽ ഒരിക്കലും തടസമാകരുത്. എല്ലാവരിലുമുണ്ട് ത്രിത്വത്തിന്റെ രൂപവും സാദൃശ്യവും. മനുഷ്യന്റെ സൃഷ്ടികർമത്തിൽ പിതാവിന്റെ കരങ്ങളായി പുത്രനും പരിശുദ്ധാത്മാവും പ്രവർത്തിച്ചുവെന്ന ആലങ്കാരിക അവതരണം വിശുദ്ധ ഇരണേവൂസിൽ മാത്രമല്ല ഗ്രീക്ക് ദൈവശാസ്ത്രജ്ഞരിലും കാണാം. സഭയിൽ നിലനിൽക്കേണ്ട കൂട്ടായ്മയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചും ഓർമപ്പെടുത്താൻ അലക്സാണ്ട്രിയായിലെ ക്ലമന്റ് സമർപ്പിതരെയും ഇതരവിശ്വാസികളെയും മെത്രാന്റെ കരങ്ങളായി അവതരിപ്പിക്കുന്നതു ശ്രദ്ധേയമാണ്. ലഭിക്കേണ്ടതും കൊടുക്കേണ്ടതുമായ ആദരവും ബഹുമാനവും എല്ലാ മേഖലകളിലും നിലനില്‍ക്കണം എന്ന് ഇത് സൂചിപ്പിക്കുന്നു. യേശു രൂപപ്പെടുത്തിയത് ഒരു വിശിഷ്ടഗ്രൂപ്പിനെയല്ല. അവിടുന്നു തെരഞ്ഞെടുത്ത ശിഷ്യഗണത്തിൽ എല്ലാത്തരം മനുഷ്യരുമുണ്ടായിരുന്നു.
യോഹന്നാന്റെ സുവിശേഷത്തിലെ പാദക്ഷാളനകർമമാണ് മനസിലേക്കു വരുന്നത്. നിത്യതയിൽനിന്നു നിത്യതയിലേക്ക് ഉളവാക്കപ്പെട്ടവനും സകലതിന്റെയും സ്രഷ്ടാവും പിതാവിനോടുകൂടെ മാറ്റമില്ലാത്തവനും മനുഷ്യസ്വഭാവം സ്വീകരിച്ചിട്ടും മാറ്റമില്ലാത്തവനുമായ യേശുക്രിസ്തു പാദക്ഷാളനവേളയിൽ തിന്മയിലേയ്ക്കു കൂപ്പുകുത്തിയിരുന്ന യൂദാസിന്റെ പാദങ്ങളും കഴുകുന്നു. ഈ വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കുന്പോൾ വിശുദ്ധ അഗസ്റ്റിൻ യേശുവിനെ വിളിക്കുന്നത് എളിമയുടെ അധിപൻ എന്നാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഉപയോഗിച്ചാൽ Magister Umilitatis - യേശുവിലേയ്ക്കും അവിടുത്തെ വാക്കുകളിലേയ്ക്കും പ്രവൃത്തിയിലേക്കും നോക്കിയാൽ മതി മനുഷ്യത്വത്തിന്റെ വിവിധ ഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ.
സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആദരവിന്റെയും മനുഷ്യാവതാരമായി യേശു എന്നും നമ്മോടൊപ്പം ഉണ്ട്. മനുഷ്യജീവന്റെ മൂല്യം സംരക്ഷിക്കാൻ കൊല്ലരുത് എന്ന കല്പന ദൈവം നല്കി. ഒഴിവാക്കലും അസമത്വമില്ലാതാക്കലും കൂടി ആ കല്പന ഉൾക്കൊള്ളുന്നുണ്ട് എന്നോർക്കണം. ഫ്രാൻസിസ് പാപ്പായുടെ ഒരു നിരീക്ഷണം ഇവിടെ പ്രസ്താവിക്കുന്നതു നല്ലതുതന്നെ: “വീടില്ലാതെ, വാർധക്യത്തിലെത്തിയ ഒരാൾ പുറത്തുകിടന്നു മരിച്ചാൽ അതു വാർത്തയായി തീരുന്നില്ല. എന്നാൽ, സ്റ്റോക്ക് മാർക്കറ്റിൽ രണ്ടു പോയിന്റ് കുറഞ്ഞാൽ അതു വാർത്തയാകുന്നു.’’
എല്ലാവരും വിലയുള്ളവരാണെന്നും ബഹുമാനവും സമത്വവും ആദരവും അർഹിക്കുന്നുവെന്നും തിരിച്ചറിയണം. കാരണം മനുഷ്യർ ദൈവത്തോടുള്ള സാരൂപ്യത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്നു. സ്വർഗീയ ജറുസലമിനെ ലക്ഷ്യംവച്ചു നീങ്ങുന്ന യാത്രയിൽ എല്ലാവരെയും തുല്യരായി കാണാൻ ദൈവപുത്രന്റെ മനുഷ്യാവതാരവും സഹനവും പീഡാനുഭവവും നമ്മെ നിർബന്ധിക്കുന്നു എന്നു തോന്നുന്നുണ്ടെങ്കിൽ നമ്മുടെ ഈ നോന്പുകാലം കൂടുതൽ അർഥപൂർണമാകും.
ജറുസലം തീർത്ഥാടനം-10 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; കെപിസിസി യോഗത്തില്‍ ടി.എന്‍.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള്‍ വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കും
താനൂര്‍ കസ്റ്റഡി മരണം; നാല് പോലീസുകാര്‍ അറസ്റ്റില്‍
പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിൽ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു
Latest News
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; കെപിസിസി യോഗത്തില്‍ ടി.എന്‍.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള്‍ വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കും
താനൂര്‍ കസ്റ്റഡി മരണം; നാല് പോലീസുകാര്‍ അറസ്റ്റില്‍
പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിൽ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top