""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്‍റെ പാദസേവകരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു. മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവം സമസ്തവും അധീനമാക്കി തന്‍റെ പാദത്തിൻ കീഴിലാക്കിയിരിക്കുന്നു.’’ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എഴുതുന്ന ലേഖനത്തിലെ ഈ ഭാഗം അലക്സാണ്ട്രിയായിലെ ദൈവശാസ്ത്രജ്ഞനായ ഒരിജന്‍റെ കാലാന്ത്യത്തെക്കുറിച്ചുള്ള ആശയങ്ങളാണു ചിന്തയ്ക്കായി നല്കുന്നത്. മനുഷ്യരും ഈ പ്രപഞ്ചവും മാത്രമല്ല പിശാചുക്കൾപോലും വചനത്താൽ പവിത്രീകരിക്കപ്പെടും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുകളിൽ ഉദ്ധരിച്ച ദൈവവചനമാണ് അതിന് അടിസ്ഥാനമായി ഒരിജൻ സ്വീകരിച്ചത്. ആ സിദ്ധാന്തത്തെ സാർവത്രിക ഉത്ഥാനം അല്ലെങ്കിൽ അതിന്‍റെ മൂലഭാഷയിൽ അപ്പൊകതാസ്താസിസ് എന്നു അദ്ദേഹം വിളിച്ചു. കാലാന്ത്യത്തിൽ എല്ലാ വസ്തുക്കളും ആദി പരിശുദ്ധിയിലേയ്ക്ക് എത്തിച്ചേരും. യേശുക്രിസ്തുവിന്‍റെ മഹത്വപൂർണമായ രണ്ടാമത്തെ ആഗമനത്തിൽ ഇതു സംഭവിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

പിശാചുക്കൾപോലും മാനസാന്തരപ്പെട്ട് കർത്താവിനു കീഴ്പ്പെടാൻ സാധ്യയതയുണ്ടെന്ന ആശയം മനോഹരമാണെങ്കിലും സഭയോടു ചേർന്നു ചിന്തിക്കുന്ന വ്യക്തികൾ എന്ന നിലയിൽ പ്രസ്തുത ആശയത്തെ ഉൾക്കൊള്ളാൻ നമുക്കു സാധിക്കില്ല. കാരണം, അപ്പൊകതാസ്താസിസ് ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പുനർജന്മ സിദ്ധാന്തത്തിന്‍റെയും സാധ്യത അത് ഉൾക്കൊള്ളുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ശിഷ്യർ എല്ലാവരും പൂർണമായി അത് ഉൾക്കൊണ്ടില്ല.

എന്നാൽ, ഒരിജൻ പഠിപ്പിക്കുന്ന സാർവത്രിക ഉത്ഥാനം എന്ന ചിന്ത യേശുകേന്ദ്രീകൃത പ്രപഞ്ചത്തെയാണു പ്രഘോഷിക്കുന്നത്. ആ ചിന്തയെ ബഹുമാനിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തോടെ മനുഷ്യൻ മാത്രമല്ല പ്രപഞ്ചം മുഴുവൻ പിതാവായ ദൈവവുമായി അനുരഞ്ജനപ്പെട്ടു. യേശുക്രിസ്തുവിന്‍റെ കേന്ദ്രസ്ഥിതി, അതായത് യേശു കേന്ദ്രീകൃത ജീവിതവും ലോകവും, പിതാവായ ദൈവത്തിന്‍റെ പദ്ധതിയാണല്ലോ! മുകളിൽ ഉദ്ധരിച്ച അപ്പോസ്തലവചനത്തിന്‍റെ വായന അതു വ്യക്തമാക്കുന്നു.

ഒരിജന്‍റെ അപ്പോകതാസ്തസിസിനെക്കുറിച്ചും ക്രിസ്തു കേന്ദ്രീകൃത പ്രപഞ്ചത്തെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് യേശുവിന്‍റെ മരണസമയത്തു പ്രകൃതിയിലുണ്ടായ ചില സംഭവവികാസങ്ങളാണ്. സുവിശേഷകൻ ഇപ്രകാരം അതു വിവരിക്കുന്നു: ’’ആറാം മണിക്കൂർ മുതൽ ഒന്പതാം മണിക്കൂർവരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു.... ഭൂമിയിളകി; പാറകൾ പിളർന്നു.’’ വാച്യാർഥത്തിൽ ഈ വിവരണം സ്വീകരിക്കേണ്ടതില്ല എന്നു ചില ആധുനിക ചിന്തകർ അഭിപ്രായപ്പെടുന്പോഴും പ്രസ്തുത വിവരണം വിശ്വാസികളോട് പറയാൻ ആഗ്രഹിക്കുന്ന പ്രതീകാത്മകാർഥമുണ്ട്. അതിനെ നമ്മൾ സ്വീകരിക്കണം. അവിടെയാണ് ആധ്യാത്മിക വ്യാഖ്യാനത്തിന്‍റെ പ്രാധാന്യം കാണുന്നത്.

ആദത്തിന്‍റെ പാപം മനുഷ്യവംശത്തിനു മാത്രമല്ല പ്രപഞ്ചം മുഴുവനും മുറിവേല്ക്കപ്പെടാൻ കാരണമായി. റോമാക്കാർക്ക് എഴുതിയ ലേഖനത്തിലൂടെ വിശുദ്ധ പൗലോസ് അതു വ്യക്തമാക്കുന്നു: ’’സൃഷ്ടി ജീർണതയുടെ അടിമത്തത്തിൽനിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയുംചെയ്യും. സമസ്തസൃഷ്ടികളും ഒന്നുചേർന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുയും നെടുവീർപ്പിടുകയും ചെയ്യുന്നു എന്നു നമുക്കറിയാം.’’ ഫ്രാൻസിസ് പാപ്പാ നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുന്നതു സംബന്ധിച്ച് പുറപ്പെടുവിച്ച ചാക്രികലേഖനത്തിൽ പാപം സ്രഷ്ടാവിനോടും മനുഷ്യനു മറ്റു മനുഷ്യരോടും മുഴുവൻ സൃഷ്ടിയോടുമുള്ള ഐക്യം തകർക്കപ്പെട്ടതിനെക്കുറിച്ച് എഴുതുന്നുണ്ട്: ’’മനുഷ്യനും പ്രകൃതിയും തമ്മിൽ ആദികാലത്തുണ്ടായ ബന്ധം സംഘർഷം നിറഞ്ഞതായി.’’ പാപം പ്രകൃതിയിൽ ഏല്പിച്ച മുറിവിനെയാണു യേശുക്രിസ്തുവിന്‍റെ പെസഹാരഹസ്യം സുഖപ്പെടുത്തിയത്. അങ്ങനെ പാപം തകർത്ത ബന്ധം അവിടുന്നു വീണ്ടെടുത്തു; മനുഷ്യരോടൊപ്പം പ്രപഞ്ചവും നവീകരിക്കപ്പെട്ടു.


ഭൂമിയിളകുന്നതിനുമുന്പ് സുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ടല്ലോ, ’’ആറാം മണിക്കൂർ മുതൽ ഒന്പതാം മണിക്കൂർ വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു’’ എന്ന്. മൂന്നു മണിക്കൂർ നേരത്തെ അന്ധകാരം! യേശു അനുഭവിച്ച വേദനയുടെയും അപമാനത്തിന്‍റെയും തീവ്രത പ്രകൃതയിൽ സൃഷ്ടിച്ച മാറ്റം എത്രയോ വലുതാണ്. ഒരു പകൽ സമയത്തു ലോകം അനുഭവിച്ച ഏറ്റവും ദൈർഘ്യമേറിയ അന്ധകാരം അന്നാണ് സംഭവിച്ചത്. ആ സഹനവും മരണവുമാണ് മനുഷ്യനും പ്രപഞ്ചത്തിനും രക്ഷ പ്രദാനം ചെയ്തത്.

വിശുദ്ധ യോഹന്നാൻ യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്ന ’’ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്’’ എന്ന പ്രവചനവും യേശുവിന്‍റെ മരണത്തിൽ പൂർണമാകുന്നു. ആറാം മണിക്കൂറിലാണ് പ്രധാനപുരോഹിതൻ കുഞ്ഞാടിനെ ബലിയർപ്പിക്കുവാനുള്ള ദേവാലയപ്രദക്ഷിണം ആരംഭിച്ചിരുന്നത്. ഒന്പതാം മണിക്കൂറിന്‍റെ അവസാനനിമിഷങ്ങളിൽ അതിവിശുദ്ധസ്ഥലത്ത് പെസഹാകുഞ്ഞാടും ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു. ആ നിമിഷങ്ങളിലാണ് യേശു ’’എല്ലാം പൂർത്തിയായിരിക്കുന്നു’’ എന്നു കുരിശിൽകിടന്നുകൊണ്ട് അരുൾ ചെയ്തത്. പ്രവചനങ്ങളും സങ്കീർത്തനങ്ങളും പൂർത്തീകരിച്ച് അവിടുന്നു മനുഷ്യർക്കും പ്രപഞ്ചത്തിനും രക്ഷ നേടിയ നിമിഷം! ഹെബ്രായർക്ക് എഴുതിയ ലേഖനം അതിപ്രകാരം വിവരിക്കുന്നു: ’’ബലികളും കാഴ്ചകളും അവുടന്ന് ആഗ്രഹിച്ചില്ല.എന്നാൽ അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു... ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്‍റെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.’’

യേശുവിന്‍റെ മരണാനന്തരം സംഭവിച്ച ഭൂമിയിലുണ്ടായ പിളർപ്പ് എന്ന ആശയത്തിലേയ്ക്കു നമുക്കു തിരിച്ചുവരാം. അതു നമ്മുടെ ശ്രദ്ധയെ പുറപ്പാടിന്‍റെ പുസ്തകത്തിലേക്കു ക്ഷണിക്കുന്നു. പ്രമാണങ്ങൾ നല്കുന്നതിനുമുന്പ് മോശയെ മലമുകളിലേക്ക് ക്ഷണിക്കാൻ ദൈവം ഇറങ്ങിവരുന്പോൾ മലകൾക്ക് എന്താണു സംഭവിക്കുന്നത്? ’’മല ശക്തമായി ഇളകി വിറച്ചു’’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. വായന മുന്നോട്ടുപോകുന്പോൾ ഉടന്പടി ഉറപ്പിക്കുന്നതായി നമ്മൾ കാണുന്നുണ്ട്. പുതിയ ഉടന്പടി ഉറപ്പിക്കുന്പോഴും പ്രകൃതിയിലെ മാറ്റം ശ്രദ്ധേയമാകുന്നു. പ്രകൃതിയും പുതിയ ഉടന്പടിയുടെ നന്മയിൽ പങ്കുചേരുന്നു എന്നു സാരം. മനുഷ്യനും പ്രപഞ്ചംമുഴുവനും ക്രിസ്തുവിൽ നവീകരിച്ചു പുതിയ സൃഷ്ടിയായി മാറുന്നു.

ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും ബഹുമാനത്തോടെ നോക്കാനുള്ള ക്ഷണം മുകളിൽ പറഞ്ഞ ചിന്തകളിലുണ്ട്. എന്തെന്നാൽ ഈ പ്രപഞ്ചം മുഴുവൻ അതിന്‍റെ സ്രഷ്ടാവിനെ വെളിപ്പെടുത്തുന്നു; അത് അവിടുത്തെ സ്ഥായിയായ സാന്നിധ്യത്തെ അനുസ്മരിപ്പിക്കുന്നു. യേശുവിന്‍റെ പെസഹാരഹസ്യത്താൽ വീണ്ടെടുപ്പിന്‍റെ ഫലം ഈ പ്രകൃതിയും പ്രപഞ്ചം മുഴുവനും ഏറ്റുവാങ്ങിയതാണ്. എന്നാൽ, ദൈവവും പ്രകൃതിയും ഒന്നാണെന്നു ചിന്തിച്ച് പ്രകൃതിവസ്തുക്കളെ ആരാധിച്ചാൽ വിശ്വദേവതാവാദത്തിലേയ്ക്കു നമ്മൾ നയിക്കപ്പെടും. ഓർക്കണം, സൃഷ്ടവസ്തുക്കൾ എല്ലാം നശ്വരങ്ങളാണ്.

വിശുദ്ധ അഗസ്റ്റിന്‍റെ പ്രാർഥന നമുക്ക് മനസിൽ സൂക്ഷിക്കാം: ’’ആകയാൽ സമസ്തചരാചരങ്ങളുടെയും വിധാതാവായ ദൈവമേ, സൃഷ്ടവസ്തുക്കളോരോന്നിനെയും പ്രതി എന്‍റെ ആത്മാവ് അങ്ങയെ സ്തുതിക്കട്ടെ. അതേസമയം അവയിലൊന്നിനോടും, ശരീരത്തിന്‍റെ ഇന്ദ്രിയങ്ങൾ വഴി, സ്നേഹമെന്ന പശകൊണ്ട് അത് ഒട്ടിപ്പിടിക്കാതെയുമിരിക്കട്ടെ.. കാരണം അഭാവത്തിലേയ്ക്ക് അവ നീങ്ങിക്കൊണ്ടിരിക്കുന്നു.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.