വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നുകൊണ്ട് യേശു തന്‍റെ വലത്തുവശത്തുള്ള കള്ളനോട് പറയുന്നത്: “സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടൊപ്പം പറുദീസയിൽ ആയിരിക്കും.’’ യേശുവിന്‍റെ ഇടത്തുവശത്തും വലത്തുവശത്തും കുരിശിൽ തറയ്ക്കപ്പെട്ടുകിടക്കുന്ന കള്ളൻമാർ തമ്മിലുള്ള വാദപ്രതിവാദത്തിന്‍റെ ഒടുവിലാണ് അവിടുന്നു പ്രസ്തുത ആശ്വാസവാക്കുകൾ ഉരുവിടുന്നത്. സുവിശേഷകരായ മത്തായിയുടെയും മർക്കോസിന്‍റെയും ലിഖിതങ്ങൾ അനുസരിച്ച് പുരോഹിതപ്രമുഖരും നിയമജ്ഞരും അതിലൂടെ കടന്നുപോയവരുമാണ് യേശുവിനെ പരിഹസിച്ചത്, കള്ളൻമാർ യേശുവിനെ ദുഷിച്ചു പറയുന്ന സമൂഹത്തിന്‍റെ ഭാഗമാകുന്നു. എന്നാൽ വിശുദ്ധ ലൂക്കായുടെ ആഖ്യാനം അനുസരിച്ച് കള്ളൻമാർ സംസാരിക്കുന്നു; ഇടത്തുവശത്തുള്ളയാൾ പരിഹസിക്കുന്പോൾ വലത്തുവശത്തുള്ളയാൾ യേശുവിനെ തിരിച്ചറിഞ്ഞ് അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു. അയാൾ നല്ല കള്ളൻ എന്ന് പിന്നീട് അറിയപ്പെട്ടു.

യേശുവിന്‍റെ വാഗ്ദാനം വിശുദ്ധഗ്രന്ഥത്തിലെ ആദ്യപേജുകളിലേയ്ക്ക് വായനക്കാരെ നയിക്കുന്നു. മനുഷ്യന്‍റെ പതനത്തിന്‍റെയും ശിക്ഷയുടെയും ഭാഗമായി ദൈവം ആദാമിനെയും ഹവ്വയെയും ഏദൻതോട്ടത്തിൽനിന്ന് പുറത്താക്കുന്നു. എന്താണ് ഏദൻ തോട്ടം? അതു സൗഭാഗ്യങ്ങളുടെ സ്ഥലമാണ്. എസെക്കിയേൽ പ്രവാചകൻ പറയുന്നതുപോലെ, അവിടെ കെരൂബുകൾ വസിച്ചിരുന്നു. ആനന്ദത്തിന്‍റെയും സൗഭാഗ്യത്തിന്‍റെയും ഏദൻതോട്ടത്തെ സപ്തതി ബൈബിളിലേക്ക് വിവർത്തനം ചെയ്യുന്പോൾ പറുദീസ എന്ന പേരാണ് വിവർത്തകർ നല്കിയത്. അപ്പോൾ ഏദൻതോട്ടം അല്ലെങ്കിൽ പറുദീസ ദൈവവും മാലാഖമാരും മനുഷ്യനും ഒത്തു വസിക്കുന്ന സ്ഥലത്തെ പ്രതിനിധാനം ചെയ്യുന്നു. പറുദീസയിൽനിന്ന് പുറത്താക്കപ്പെട്ട ആദാമിന്‍റെ സന്തതിയോട് അവിടുന്നു പറയുന്നു: നീ ഇന്ന് എന്നോടൊപ്പം പറുദീസായിൽ ആയിരിക്കും. പേരില്ലാത്ത ഈ നല്ല കള്ളൻ കർത്താവിനെ തിരിച്ചറിയുന്നു. അവൻ എല്ലാവരെയും പ്രതിനിധാനം ചെയ്യുന്നു. യേശു പറയുന്ന പറുദീസ എവിടെയാണ്? വിശുദ്ധ തോമസ് അക്വിനാസ് അഭിപ്രായപ്പെടുന്നത് അനുസരിച്ച് , “കർത്താവിന്‍റെ വചനം ഭൗമികമായ ഒരു പറുദീസയെക്കുറിച്ചല്ല, ദൈവികമഹത്വം ആസ്വദിക്കുന്ന ആത്മീയ സ്വർഗ്ഗത്തെക്കുറിച്ചാണ്; നമ്മൾ എല്ലാവരും ആയിരിക്കേണ്ട പറുദീസയെക്കുറിച്ചാണ്. അതിനാൽ യേശുവിനോടുകൂടെ നല്ല കള്ളൻ കടന്നുപോയ സ്ഥലം യേശുവിന്‍റെ ദിവ്യത്വവും മഹത്വവും വിശുദ്ധർ അനുഭവിക്കുന്ന സ്ഥലം തന്നെ ആയിരിക്കണം.’’ സ്വർഗ്ഗത്തിലേയ്ക്ക് ആനയിക്കപ്പെടുകവഴി നല്ല കള്ളൻ വിശുദ്ധനായി. സഭ അവനെ പിന്നീട് വിശുദ്ധ ദിസ്മസ് എന്നുവിളിച്ചു. അങ്ങനെ അവൻ പുതിയ ആദത്തിൽ പിറന്നവനായിത്തീർന്നു.

എന്താണ് യേശുവിന്‍റെയും നല്ല കള്ളന്‍റെയും വാക്കുകളിൽ കാണുന്ന പ്രത്യേകത? അലക്സാണ്ട്രിയായിലെ തെയോഫിലസിന്‍റെ പ്രസംഗഭാഗം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമാണ്. ന്ധന്ധ ആദം ദൈവകല്പന നിരസിച്ചതുമുതൽ അടയ്ക്കപ്പെട്ടിരുന്ന പറുദീസയുടെ കവാടം തുറന്ന് ഞാൻ നിന്നെ ഇന്ന് അവിടേയ്ക്ക് സ്വീകരിക്കും. എന്തെന്നാൽ സഹനം പങ്കിട്ട നീ എന്‍റെ രാജ്യത്തിലെ സന്തോഷത്തിൽ എന്നോടൊപ്പം സഹവസിക്കും. പാപികളുടെയും വിഷയാസക്തരുടെയും മുന്പിൽ നീ എന്നെ മഹത്വപ്പെടുത്തി; അതിനാൽ മാലാഖമാരുടെ സാന്നിദ്ധ്യത്തിൽ ഞാൻ നിന്നെ മഹത്വപ്പെടുത്തും. എന്നോടൊപ്പം നീ ക്രൂശിൽ തറയ്ക്കപ്പെട്ടു; എന്നാൽ പൂർണമനസ്സോടെ നീ എന്നോട് ഐക്യപ്പെട്ടു. എന്നെ നിരാകരിച്ചവരുടെ മുന്പിൽ നീ എന്നെ ഏറ്റു പറഞ്ഞു. നീ അധികമായി പാപം ചെയ്തു. എന്നാൽ, നീ അതിലുമധികമായി എന്നെ സ്നേഹിച്ചു. സ്വർഗരാജ്യം ബലവശമാണ്; നല്ല കള്ളൻ അതു ബലം പ്രയോഗിച്ച് നേടി!


മഹാനായ വിശുദ്ധ ഗ്രിഗറി നല്ല കള്ളനെ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും മാതൃകയായി കാണുന്നു. അവനെ അസാധാരണ വിശുദ്ധിയുള്ളവൻ എന്നാണ് അദ്ദേഹം വിളിക്കുന്നത്. യേശുവിനെ രാജാധിരാജനായി കണ്ടുകൊണ്ട് അവൻ അവിടുന്നിൽ വിശ്വസിച്ചു; അവിടുന്നു അവനെ പറുദീസയിലേയ്ക്ക് സ്വീകരിക്കുമെന്ന് പ്രത്യാശിച്ചു; അവിടുത്തെ പരസ്യമായി ഏറ്റു പറഞ്ഞുകൊണ്ട് അവൻ സ്നേഹം പ്രകടിപ്പിച്ചു. മറ്റു ശിഷ്യൻമാർ ഭയം മൂലം ഓടിപ്പോകുകയും അവിടുത്തെ ഒറ്റപ്പെടുത്തുകയും ചെയ്തപ്പോൾ അവൻ യേശുവിനെ യഹൂദരുടെയും മറ്റു ശത്രുക്കളുടെയും മുന്പിൽ ഏറ്റു പറഞ്ഞു. വിശ്വാസവും പ്രത്യാശയും സ്നേഹവും സ്വർഗ്ഗപ്രവേശം എളുപ്പമാക്കുന്നു. ഈ ആശയത്തെ സാധൂകരിക്കുന്നതാണ് വിശുദ്ധ അഗസ്റ്റിന്‍റെയും വാക്കുകൾ: “ആ കള്ളൻ എന്ത് അടിസ്ഥാനത്തിലാണ് അതേ ദിവസം തന്നെ പറുദീസായിൽ പ്രവേശിക്കാൻ അർഹത നേടിയത്? കാരണം അവിടുത്തെ ശിഷ്യൻമാർപോലും സംശയിച്ചപ്പോൾ കുരിശിൽ കിടന്നുകൊണ്ട് മിശിഹായെ ഏറ്റു പറഞ്ഞു.’’

നല്ല കള്ളനെ മാതൃകയാക്കി ഇപ്രകാരം മഹത്വീകരിക്കുന്പോൾ അടയ്ക്കപ്പെട്ട പറുദീസ വീണ്ടും മനുഷ്യവംശത്തിനായി തുറന്നുതരാൻ യേശുക്രിസ്തു ഏറ്റെടുത്ത സഹനവും ആത്മദാനവും വിസ്മരിക്കരുത്. അവിടുത്തെ സഹനം രക്ഷ പ്രദാനം ചെയ്തിരിക്കുന്നു. ആദാമിന്‍റെ സന്തതികളെ സ്വർഗവാസയോഗ്യരാക്കാൻ പിതാവായ ദൈവം തന്‍റെ ഏകജാതനെ നല്കി ലോകത്തെ അത്രമാത്രം സ്നേഹച്ചു. യോഹന്നാൻ അത് മനോഹരമായി തന്‍റെ സുവിശേഷത്തിൽ പറയുന്നുണ്ടല്ലോ! അങ്ങനെ ആ പുത്രൻവഴി അടയ്ക്കപ്പെട്ട ഏദൻതോട്ടം നിത്യമായി തുറക്കപ്പെട്ടു. നമുക്ക് നല്ല കള്ളനിലേക്ക് തിരിച്ചുവരാം.

അവൻ പഴയ ആദത്തെ അവന്‍റെ എല്ലാ ദുഷ്പ്രവൃത്തികളോടും കൂടെ അനുസ്മരിപ്പിക്കുന്നു. അവ അവനെ ഗാഗുൽത്താമലവരെ എത്തിച്ചു. സമൂഹത്തിൽ നിന്ന് പുറം തള്ളപ്പെട്ടവനും അപമാനിതനുമായി അവൻ വധിക്കപ്പെടാനായി വിധിക്കപ്പെട്ടു. എന്നാൽ ദൈവപുത്രൻ പഴയ ആദത്തിന്‍റെ സന്തതിയെ പുതിയ ആദത്തിന്‍റെ സഹോദരനാക്കി മാറ്റുന്നു. സ്വദേശത്തുനിന്നു കുടിയിറക്കപ്പെട്ടവനെ അതേ ദേശത്തിലേക്ക് യേശുക്രിസ്തു തിരിച്ചുകൊണ്ടുവരുന്നു. ആനന്ദിക്കാം, ആഹ്ലാദിക്കാം; കർത്താവ് നമുക്കായി ചെയ്ത വലിയ കാര്യങ്ങളെ അനുസ്മരിക്കാം. നല്ല കള്ളന്‍റെ അവസാന നിമിഷങ്ങൾ നമുക്ക് മാതൃകയാകട്ടെ!

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.