തെളിമയാർന്ന മാർഗവും ലക്ഷ്യവും
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു’’ എന്ന വചനം ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും മനുഷ്യജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന തിരുമുഖദർശനത്തെയും സൂചിപ്പിക്കുന്നു. മനുഷ്യന്‍റെ മഹത്വത്തെയും അനന്യതയെയും ഒപ്പം അവന്‍റെ സാധ്യതകളെയും അത് അർഥമാക്കുന്നു. ഓരോ മനുഷ്യനോടുമുള്ള ദൈവത്തിന്‍റെ സവിശേഷമായ ബന്ധം ജെറെമിയ പ്രവാചകൻ പ്രവചിച്ചിട്ടുള്ളത് ഇവിടെ ഓർക്കാവുന്നതാണ്: “ഗർഭപാത്രത്തിൽ നിന്നെ ഞാൻ രൂപപ്പെടുത്തുന്നതിനുമുന്പേ ഞാൻ നിന്നെ അറിഞ്ഞു.’’

ഓരോ മനുഷ്യനും ദൈവത്തിന്‍റെ അമൂല്യസ്നേഹത്തിന്‍റെയും ചിന്തയുടെയും ഫലമാണ്. മനുഷ്യൻ ഉണ്ടാകട്ടെ എന്നല്ല ദൈവം കല്പിച്ചത്; ’’നമുക്ക് അവനെ സൃഷ്ടിക്കാം’’ എന്നാണ്. അവന്‍റെ താല്പര്യത്തിനു ചേരുന്ന വിധത്തിലല്ല, ’’നമ്മുടെ ഛായയിലും സാദൃശ്യത്തിലുമെന്നാണ്.’’ ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ അഗസ്റ്റിൻ ഇതിന് മനോഹരമായ വ്യാഖ്യാനം നല്കുന്നുണ്ട്: ’’.... കാരണം നവീകൃതമായ ഹൃദയത്തോടെ നിന്‍റെ സത്യത്തെ നോക്കിക്കാണുകയും മനസിലാക്കുകയും ചെയ്യുന്ന മനുഷ്യനെ, മനുഷ്യനല്ല നയിക്കേണ്ടത്... ഉത്തമവും സ്വീകാര്യവും പരിപൂർണവുമായ നിന്‍റെ ഇഷ്ടം അവനിൽ നിറവേറുന്നത് നിന്‍റെ നിർദേശമനുസരിച്ചായിരിക്കണം. നീയാണ് അവനെ പഠിപ്പിക്കുന്നുത്.’’

ദൈവ- മനുഷ്യ ബന്ധത്തിന്‍റെ ആഴമേറിയ ആവിഷ്കാരം ഇവിടെ കാണുന്നു. കേവലം ഉപരിപ്ലവമായ ബന്ധമല്ല, മനുഷ്യനെ സമഗ്രമായി ബാധിക്കുന്ന സന്പർക്കമാണ് ’ ഛായ - സാദൃശ്യ’ അവതരണങ്ങളിൽ കാണുന്നത്. മനുഷ്യന് ദൈവത്തെ മനസിലാക്കാനും അതിന്‍റെ വെളിച്ചത്തിൽ അവന്‍റെ അനന്യതയും ഉത്തരവാദിത്വവും ഗ്രഹിക്കാനും സഹായിക്കുന്നത്, അതിനാൽ ’ ഛായ-സാദൃശ്യ’ ചിന്തകളാണ്.

ലിയോണ്‍സിലെ മെത്രാനായ വിശുദ്ധ ഇരണേവൂസ് ഛായയെ മനുഷ്യനു സൃഷ്ടിയിൽത്തന്നെ ലഭിക്കുന്ന കാര്യമായും സാദൃശ്യത്തെ ദൈവത്തിന്‍റെ കൃപയായും കാണുന്നു. ദൈവപുത്രനായി തീരാൻ മനുഷ്യനെ സഹായിക്കുന്നതു ദാനമായി ലഭിക്കുന്ന കൃപയാണ്. അലക്സാണ്ട്രിയായിൽ നിന്നുള്ള ക്ലമന്‍റും ഒരിജനും ഛായയെയും സാദൃശ്യത്തെയും മറ്റൊരു രീതിയിൽ കാണുന്നു. ’ ഛായ’പ്രകൃതിദത്തവും ’ സാദൃശ്യം’ മനുഷ്യൻ നേടിയെടുക്കേണ്ടതുമാണ്. അതു പൂർത്തിയാകുന്നതു ദൈവമുഖദർശനത്തിലാണ്. ക്രിസ്താനുകരണമാണ് അതിനുള്ള ഉത്തമമാർഗം.

യേശുക്രിസ്തുവിനാൽ പ്രബോധിക്കപ്പെടുന്പോൾ വചനവും മനുഷ്യനും ഒന്നായിത്തീരാനുള്ള അവസരമൊരുക്കുന്നു. ആഫ്രിക്കയിൽ നിന്നുള്ള തെർത്തുല്യൻ പറയുന്നതു ദൈവം മനുഷ്യനെ തന്‍റെ ഛായയിൽ സൃഷ്ടിക്കുകയും തന്‍റെ സാദൃശ്യം അവനു നല്കുകയും ചെയ്തു എന്നാണ്. പാപത്തിലൂടെ സാദൃശ്യം നഷ്ടമായെങ്കിലും ഛായ മാറ്റമില്ലാതെ തുടരുന്നു. അദ്ദേത്തിന്‍റെ അഭിപ്രായമനുസരിച്ച് പരസ്പരം അറിയാനും സ്നേഹിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് ഛായയും സാദൃശ്യവുമാണ്. ഉല്പത്തിപുസ്തകത്തിന്‍റെ മനുഷ്യസൃഷ്ടിവിവരണവും പാരന്പര്യങ്ങളിൽകാണുന്ന അതിന്‍റെ വ്യാഖ്യാനങ്ങളും മനുഷ്യന്‍റെ മഹത്വവും അതുപോലെതന്നെ ഉത്തരവാദിത്വവും വെളിവാക്കുകയും മനഷ്യജീവിതലക്ഷ്യത്തെക്കുറിച്ചും അതു നേടാനുള്ള മാർഗങ്ങളെക്കുറിച്ചും സൂചനകൾ നല്കുകയും ചെയ്യുന്നു.


ആദ്യകുർബാന സ്വീകരണത്തിന്‍റെ ഒരുക്കദിവസങ്ങളിൽ പഠിച്ച മനുഷ്യന്‍റെ ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള പാഠമാണ് മനസിലേക്കു വരുന്നത്: ’’ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ അറിയാനും സ്നേഹിക്കാനും അവിടത്തെ പ്രമാണങ്ങൾ അനുസരിച്ച് നിത്യമായ ജീവൻ നേടാനുമാണ്.’’ സൃഷ്ടികർമവും നമ്മൾ മുകളിൽ കണ്ടുമുട്ടിയ സഭാപിതാക്കന്മാരും നമ്മെ അനുസ്മരിപ്പിച്ചതും അതുതന്നെയാണ്. എന്നാൽ, നമ്മൾ മനുഷ്യരാണ്; മനുഷ്യരാണെങ്കിൽ കുറവുകളും ഉണ്ടാകും; ഏറ്റുപറയാൻ പാപങ്ങളുടെ നീണ്ട നിരതന്നെയുണ്ടാകും.

സൃഷ്ടിയെ തുടർന്നുള്ള വിശുദ്ധഗ്രന്ഥത്തിലെ താളുകളിലൂടെ കടന്നുപോകുന്പോൾ പാപത്തിലേക്കു ചാഞ്ഞിരിക്കുന്ന മനുഷ്യന്‍റെ അവസ്ഥയും അതിനെ ഓർത്തു ദൈവത്തിന്‍റെ മുന്പിൽ വിലപിക്കുന്ന അവന്‍റെ ചിത്രങ്ങളും കാണുന്നു. പാപസങ്കീർത്തനം, ഏറ്റുപറച്ചിൽ - അതിനു മനുഷ്യനോളം തന്നെ പഴക്കമുണ്ട്. കാരണം മനുഷ്യർക്കു നന്നാകാൻ വീണ്ടും കഴിയുമെന്ന് അവർ വിശ്വസിച്ചു. ഇവിടെയാണ് കുന്പസാരമെന്ന കൂദാശയുടെ പ്രാധാന്യം നമ്മൾ ഓർത്തെടുക്കുന്നത്. തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ നമ്മെ ഓർമിപ്പിക്കുന്നു: ’’ കുന്പസാരമെന്ന കൂദാശയ്ക്കണയുന്നവർ ദൈവത്തിനെതിരായി ചെയ്ത അപരാധങ്ങൾക്ക്, അവിടുത്തെ കരുണയാൽ പൊറുതിപ്രാപിക്കുകയും സ്വന്തം പാപം വഴി തങ്ങൾ മുറിവേല്പിച്ച സഭയുമായി രമ്യതയിൽ എത്തുകയും ചെയ്യുന്നു.’’

ഫ്രാൻസിസ് പാപ്പാ എഴുതുന്നുണ്ടല്ലോ, ദൈവത്തിന്‍റെ രക്ഷാകര സ്നേഹത്തിന്‍റെ ആശ്വാസവും ആകർഷണവും വ്യക്തികളെ സ്പർശിക്കുന്നിടമാണു കുന്പസാരക്കൂടുകൾ എന്ന്. അനുരഞ്ജനത്തിന്‍റെ ഈ കാലയളവിൽ സന്തോഷപൂർവം നമുക്ക് ഈ കൂദാശ സ്വീകരണത്തിനണയാം. വൈദികരും ഒൗദാര്യപൂർവം അതിനുള്ള അവസരം വിശ്വാസികൾക്കായി ഒരുക്കട്ടെ. അതു നമ്മുടെ മാർഗത്തെയും ലക്ഷ്യത്തെയും തെളിമയുള്ളതാക്കും; ദൈവം നമുക്കു നല്കിയ അവിടുത്തെ ഛായയും സാദൃശ്യവും കൂടുതൽ അനുഭവവേദ്യമാകും.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ, സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.