വിക്ടറിനസ് - ഒരു വിജയഗാഥ
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തിലൂടെയും ദൈവശാസ്ത്ര ദർശനങ്ങളിലൂടെയും വിശ്വാസികൾക്കു മാതൃകയും പ്രചോദനവുമായ വ്യക്തിയാണു മാരിയൂസ് വിക്ടറിനസ്. എന്നാൽ, അദ്ദേഹത്തിന് ഒരു ചരിത്രമുണ്ട്. എല്ലാവർക്കുമുണ്ടു ചരിത്രം! അതു പല രീതിയിൽ ആകുന്നു എന്നു മാത്രം. വിക്ടറിനസിന്‍റെ ചരിത്രം വിശ്വാസികളെ വഴിതെറ്റിച്ചിരുന്ന ചരിത്രമാണ്. വാർധക്യംവരെ അദ്ദേഹം വിഗ്രഹപൂജയിൽ ഏർപ്പെട്ടിരുന്നു. അന്ധമായ അനാചാരങ്ങളിൽ തൽപരനായിരുന്ന വിക്ടറിനസ് പ്രാകൃതദൈവങ്ങളെ ആരാധിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് അന്ധവിശ്വാസികളുടെ സംരക്ഷകനായി റോമൻ സാമ്രാജ്യത്തിൽ ശ്രദ്ധപിടിച്ചുപറ്റി.

കുശാഗ്രബുദ്ധിക്കാരനും അനേകം സെനറ്റർമാരുടെ ഗുരുവുമായിരുന്ന അദ്ദേഹം യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതു റോമൻജനതയ്ക്ക് അപമാനകരമാണെന്നു പഠിപ്പിച്ചിരുന്നു. എന്നാൽ, ദൈവത്തിന്‍റെ കൃപയ്ക്കും പരിപാലനയ്ക്കും ആർക്ക് അതിർത്തിനിശ്ചയിക്കാൻ സാധിക്കും? അത് ആഗ്രഹിക്കുന്നിടത്തേക്ക് ഒഴുകുന്നു. പൗലോസിനേയും മറ്റനേകം വിശുദ്ധരേയും സ്പർശിച്ചതുപോലെ കർത്താവിന്‍റെ കൃപ അദ്ദേഹത്തിന്‍റെ ഹൃദയത്തെയും സ്പർശിച്ചു. മിലാനിലെ മെത്രാനായിരുന്ന സിംപ്ലിഷ്യാനസ് വിക്ടറിനസിനെ വിശ്വാസത്തിലേക്കും സഭയിലേക്കും നയിക്കാനുള്ള ഉപകരണമായി. സിംപ്ലിഷ്യാനസ് വിശുദ്ധ അംബ്രോസിന്‍റെ ഗുരുവും അംബ്രോസിനുശേഷം മിലാനിയിലെ മെത്രാനുമായിരുന്നു. ഒരു ദിവസം വിക്ടറിനസ് മെത്രാനോടു പറഞ്ഞു:”ഞാൻ ക്രൈസ്തവനാകാൻ ആഗ്രഹിക്കുന്നു, നമുക്കു പള്ളിയിലേക്കു പോകാം.’’ എത്രയോ മനോഹരമായിട്ടാണ് അദ്ദേഹം കത്തോലിക്കാ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞത്.

അതിലും മനോഹരമായിട്ടാണ് ആ സംഭവം വിശുദ്ധ അഗസ്റ്റിൻ തന്‍റെ ആത്മകഥയിൽ ചിത്രീകരിക്കുന്നത്. ആ ചരിത്രം വായിച്ചുകഴിയുന്പോൾ അദ്ദേഹത്തെ അനുകരിക്കാനുള്ള തീവ്രമായ അഭിനിവേശം വായനക്കാരുടെ ഉള്ളിൽ ആളിക്കത്തും. വിശുദ്ധ അഗസ്റ്റിന്‍റെ ഒരു പ്രാർഥനയുണ്ട്. ’’പ്രഭോ എഴുന്നേറ്റാലും, എഴുന്നേറ്റു പ്രവർത്തിച്ചാലും! ഞങ്ങളെ ഉത്തേജിപ്പിച്ച് ആകർഷിച്ചാലും! ഞങ്ങൾ ജ്വലിക്കട്ടെ! സ്നേഹംകൊണ്ടു ഞങ്ങൾ കുതിച്ചുപായട്ടെ!’’ മനസിൽ ഇന്നും എന്നും സൂക്ഷിക്കാവുന്ന ഒരു പ്രാർഥനയാണത്.

ക്രൈസ്തവവിശ്വാസവും സ്നേഹവും അതു പ്രദാനം ചെയ്യുന്ന പ്രത്യാശയും വിക്ടറിനസിൽ കൊണ്ടുവന്ന ആത്മവിശ്വാസം സഭാചരിത്രത്തിൽ ഉടനീളം നമ്മൾ കാണുന്നു. മനഃസാക്ഷി അനുസരിച്ച് വിശ്വാസം തെരഞ്ഞെടുത്ത വിക്ടറിനസിന്‍റെ അനുഭവം ആഫ്രിക്കയിൽനിന്നുള്ള തെർത്തല്യന്‍റെ ചിന്തകളിലേക്കു നമ്മെ നയിക്കുന്നു. അദ്ദേഹം എഴുതുന്നു: ’’ഏതു മനുഷ്യനും മനഃസാക്ഷിയനുസരിച്ച് ഏതു മതവും സ്വീകരിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.

നിർബന്ധിച്ച് എങ്ങനെ മതവിശ്വാസം സ്വീകരിക്കാൻ ആവും? അതു റോമാക്കാർക്കു നിരക്കുന്നതോ? ഈജിപ്റ്റിൽ ചീങ്കണ്ണികളെയും പക്ഷികളെയും ആരാധിക്കാൻ റോമാക്കാർ അനുവാദം നൽകി. ഓരോ പ്രോവിൻസിനും അതിന്‍റേതായ ദേവനുണ്ട്. അവർക്കെല്ലാം സ്വാതന്ത്ര്യവുമുണ്ട്. ക്രിസ്ത്യാനികൾക്കു മാത്രമെന്താണു തങ്ങളുടെ മതവിശ്വാസം പാലിക്കാൻ സ്വാതന്ത്ര്യമില്ലാഞ്ഞത്? റോമൻ ദേവന്മാരെ ആരാധിക്കാത്തതിനാൽ ഞങ്ങൾ റോമാക്കാരല്ല പോലും! സത്യദൈവമൊഴിച്ച് മറ്റെല്ലാറ്റിനും റോമൻ സാമ്രാജ്യത്തിൽ സ്ഥാനമുണ്ട്. ഇതെന്തു വിരോധാഭാസം!’’


പ്രസ്തുത ചിന്തയ്ക്കും അതിലുറച്ച ജീവിതത്തിനും അദ്ദേഹം വിലയായി കൊടുക്കേണ്ടി വന്നത് അദ്ദേഹത്തിന്‍റെ ജീവിതം ആയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മറ്റൊരവസരത്തിൽ എഴുതുന്നത്: ’’ക്രിസ്തീയ ജീവിതം ശ്രേഷ്ഠമായ ഒരു മത്സരമാണ്. അതിന്‍റെ പരിശീലകൻ പരിശുദ്ധാത്മാവാണ്. അതിനെ നിയന്ത്രിക്കുന്നതു ക്രിസ്തുവാണ്. അതിന്‍റെ ഫലം സ്വർഗരാജ്യമാണ്.’’

പ്രാചീന ക്രൈസ്തവ രേഖകളിൽ വളരെ ശ്രദ്ധയാകർഷിച്ചതാണു സകല വിശുദ്ധരോടുള്ള ലുത്തിനിയയിൽ നമ്മൾ പാടി പ്രാർഥിക്കുന്ന പെർപെത്ത്വ ഫെലിസിത്താ എന്നിവരുടെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വിവരണം. ആഫ്രിക്കയിൽനിന്നുള്ള തെർത്തുല്യനും വിശുദ്ധ അഗസ്റ്റിനും ഇവരെക്കുറിച്ച് പ്രസംഗിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. മാന്യകുടുംബാംഗവും ഉന്നതവിദ്യാഭ്യാസം ഉള്ളവളും ആയിരുന്നു പെർപെത്ത്വാ ദാസിയോടൊപ്പം ക്രിസ്ത്യാനിയാകുന്നു. അതിന്‍റെ ഫലം ജീവത്യാഗമായിരുന്നു. വാക്കുകൾകൊണ്ടു മാത്രമല്ല, പ്രവൃത്തികൾകൊണ്ടു വാക്കുകളെ സാധൂകരിക്കുന്പോഴാണ് ക്രൈസ്തവജീവിതവും വിശ്വാസവും അർഥപൂർണമാകുന്നത്.

റോമിലെ വിശുദ്ധ ക്ലമന്‍റ് കൊറിന്തോസിലെ സഭയ്ക്ക് ആത്മബലം നൽകിക്കൊണ്ട് എഴുതുന്നു: ’’ശ്രേഷ്ഠരായ അപ്പസ്തോലന്മാരെ നമുക്ക് അനുസ്മരിക്കാം. നിത്യമായ അസൂയ നിമിത്തം പത്രോസ് ഒന്നോ രണ്ടോ അല്ല, അനേകം കഷ്ടതകൾ സഹിച്ചു. എങ്കിലും സാക്ഷ്യം നൽകി; അവന് അർഹമായ, മഹത്വമാർന്ന സ്ഥലത്തേക്കു പ്രവേശനം ലഭിച്ചു. പൗലോസ് ഏഴുതവണ ചങ്ങലകളാൽ ബന്ധിതനായി; നാടുകടത്തപ്പെട്ടു; കല്ലെറിയപ്പെട്ടു. അദ്ദേഹം കിഴക്കും പടിഞ്ഞാറും സന്ദേശവാഹകനായി, വിശ്വാസത്തിന്‍റെ ശ്രേഷ്ഠപ്രതിഫലം നേടി. അദ്ദേഹം ലോകമെല്ലാം നീതി പ്രസംഗിച്ചു, രാജാക്കന്മാരുടെ മുന്പാകെ സാക്ഷ്യം വഹിച്ചിട്ടു കടന്നുപോയി; സഹനത്തിന്‍റെ വിശിഷ്ഠ മാതൃകയായി തീർന്നശേഷം വിശുദ്ധ സ്ഥലത്തേക്ക് എടുക്കപ്പെട്ടു.’’

പൗലോസ് തിമോത്തിയോടു പറയുന്ന കാര്യങ്ങൾ ഇവിടെ സ്മരണീയമാണ്:” ഞാൻ നന്നായി പൊരുതി; എന്‍റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂർവം വിധിക്കുന്ന കർത്താവ് ആ ദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കു മാത്രമല്ല, അവന്‍റെ ആഗമനത്തെ സ്നേഹപൂർവം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും.’’

അപ്പസ്തോലന്മാരായ അടിത്തറയിൽ പണിത് ഉയർത്തപ്പെട്ടവരാണ് ഇന്നത്തെ പ്രഘോഷകരായ നമ്മൾ. വിക്ടറിനസിലും പെർപെത്ത്വാ ഫെലിസിത്താ തുടങ്ങിയ വിശുദ്ധരിലും നിറഞ്ഞ ആത്മധൈര്യം ഇന്നത്തെ പ്രഘോഷകരിലും നിറയണം. മനസിന്‍റെ നവീകരണത്താൽ ശക്തിപ്പെടുന്ന നന്നായി ഓടാൻ സാധിക്കുന്ന നല്ല ദിനങ്ങളെ നമുക്കു പ്രതീക്ഷിക്കാം.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.