പ്രത്യാശയിൽ വളരുക
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്‍റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻവേണ്ടി പ്രവർത്തിക്കും.’’ യോഹന്നാൻ സുവിശേഷകന്‍റെ ഈ വചനത്തെ വ്യാഖ്യാനിക്കുന്പോൾ വിശുദ്ധ അഗസ്റ്റിൻ എഴുതുന്നു: ’’തന്നിൽ പൂർണമായും പ്രത്യാശ അർപ്പിച്ചിരിക്കുന്ന ശിഷ്യന്മാർക്കു പ്രത്യാശയുടെ ഒരടിസ്ഥാനം തന്‍റെ വാഗ്ദാനത്തിലൂടെ നല്കുകയാണ്. ആവശ്യക്കാരെ ഉപേക്ഷിച്ചുകൊണ്ടല്ല അവിടുന്നു പിതാവിന്‍റെ അടുക്കലേക്കു പോകുന്നതെന്നു വ്യക്തം. അവരുടെ അപേക്ഷകൾ കേൾക്കുന്നതിനും അതിന് ഉത്തരം നല്കുന്നതിനും വേണ്ടിയാണ്.’’

പിതാവിന്‍റെ പക്കൽ മാധ്യസ്ഥ്യം വഹിക്കാൻ അവിടുത്തെ പുത്രനായ യേശുക്രിസ്തു ഉണ്ടെന്ന സത്യം മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്ന ശക്തിയാണ്. അവിടുന്നു പിതാവിന്‍റെ സന്നിധിയിൽ നിരന്തരം മാധ്യസ്ഥ്യം വഹിക്കുന്നു. അതാണു പ്രത്യാശ. അതു ദൈവിക പുണ്യവും ദൈവത്തിന്‍റെ ദാനവുമാണ്. പ്രത്യാശ ജീവനിലേക്കും നിത്യജീവനിലേക്കും നയിക്കുന്നു. ഉചിതമായവ യഥാസമയം പ്രദാനം ചെയ്യുന്നു. അതു വിശ്വാസത്തിന്‍റെ പൂർത്തീകരണം കൂടിയാണ്.

മനുഷ്യന്‍റെ ആദ്യവീഴ്ചയ്ക്കുള്ള മറുപടി ശിക്ഷ മാത്രമായിരുന്നില്ല, അതു വാഗ്ദാനം കൂടി ഉൾപ്പെടുന്നതായിരുന്നു. ചരിത്രത്തിലേയ്ക്കുള്ള ആ വാഗ്ദാനത്തിന്‍റെ പ്രവേശനം അബ്രഹാമിലൂടെയും മറ്റു പൂർവപിതാക്കന്മാരിലൂടെയും പുരോഗമിക്കുകയും ചെയ്യുന്നു. അബ്രഹാമിന് ദൈവത്തിലുണ്ടായ വിശ്വാസവും പ്രത്യാശയും ഒരു ഉജ്വല മാതൃകയാണ്. അപ്പോസ്തലനായ പൗലോസ് എഴുതുന്നുണ്ടല്ലോ: ’’നിന്‍റെ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച് താൻ അനേകം ജനതകളുടെ പിതാവാകും എന്നു പ്രതീക്ഷയ്ക്കു സാധ്യത ഇല്ലാതിരുന്നിട്ടും പ്രതീക്ഷയോടെ അവൻ വിശ്വസിച്ചു.’’

ദൈവ വാഗ്ദാനങ്ങളിലുള്ള അബ്രാഹത്തിന്‍റെ പ്രത്യാശയും അതു വെളിവാക്കുന്നു. പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, രക്ഷ നല്കാൻ കഴിയാത്ത മനുഷ്യരിൽ അഭയം തേടരുത് എന്ന സങ്കീർത്ത വചനം പ്രത്യാശ എന്ന പുണ്യം ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കൂടി പഠിപ്പിക്കുന്നു. ജെറെമിയ പ്രവാചകൻ മനോഹരമായി ഇതു ചിത്രീകരിക്കുന്നു: ’’കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗ്രഹീതനാണ്. അവന്‍റെ പ്രത്യാശ അവിടുന്നുതന്നെ. അതു വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു. അതു വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്‍റെ ഇലകൾ എന്നും പച്ചയാണ്.’’ പ്രത്യാശ ഫലരഹിതമാകില്ല. ജോബ് ഇവിടെ ഒരു ഉത്തമമാതൃകയാകുന്നു. ദൈവത്തിലുള്ള വിശ്വസ്തയുടെയും സുകൃതജീവിതത്തിന്‍റെയും മാതൃകയാണെങ്കിലും ജോബ് തന്‍റെ ജീവിതത്തിലൂടെ കൈമാറുന്ന പ്രത്യാശ എത്രയോ വലുതാണ്.

യേശു ഇല്ലാത്ത ലോകം പ്രത്യാശയില്ലാത്ത ലോകമാണെന്നു പുതിയനിയമം പഠിപ്പിക്കുന്നു. വാഗ്ദാനങ്ങളും പ്രവചനങ്ങളും ക്രിസ്തുവിൽ പൂർത്തീകരിക്കുന്നതിനാൽ പ്രത്യാശയുടെ കേന്ദ്രം യേശു തന്നെയാകുന്നു. അന്നും ഇന്നും എന്നും യേശുതന്നെയാണ് ഈ പുണ്യത്തിന്‍റെ കേന്ദ്രം. നമ്മുടെ ജീവിതം പുരോഗമിക്കുന്നതും യാഥാർഥ്യമാക്കപ്പെടുന്നതും യേശുവിലൂടെയാണ്. യേശുവില്ലാത്ത പ്രത്യാശ മണ്ണിൽ അവസാനിക്കുന്പോൾ യേശുവിനോടുകൂടെയുള്ളതു നിത്യതയിലേക്കു സംവഹിക്കുന്നു. പ്രത്യാശ എന്ന പുണ്യം ക്രിസ്തുവിലൂടെ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാനും പ്രേരിപ്പിക്കുന്നു.


വിശുദ്ധ അഗസ്റ്റിൻ എഴുതുന്നു: ’’എന്‍റെ പാപങ്ങളുടെയും നീചത്വത്തിന്‍റെയും വലിപ്പം കണ്ടു ഭയന്നു കഠിനമായ മനോവ്യഥയ്ക്ക് ഇരയായിത്തീർന്ന ഞാൻ മണലാരണ്യത്തിലേയ്ക്ക് ഓടിയൊളിക്കാൻ ആലോചിച്ചതാണ്. പക്ഷേ നീ എന്നെ തടഞ്ഞുനിർത്തി. ഇങ്ങനെ ആശ്വസിപ്പിച്ചു. ക്രിസ്തു എല്ലാവർക്കുംവേണ്ടി മരണം വരിച്ചത് ഈ ഉദ്ദേശ്യം വച്ചുകൊണ്ടാണ്. ജീവിക്കാൻ തങ്ങൾക്കുവേണ്ടി ജീവിക്കാതെ തങ്ങളെപ്രതി മരിച്ചവനുവേണ്ടി ജീവിക്കാൻ.’’ ദൈവത്തിന്‍റെ മുന്പിൽ നില്ക്കാനും അവിടുത്തെ നോക്കാനും അവിടുത്തേക്ക് വേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ജീവിക്കാനും ഒക്കെ നമ്മെ ശക്തരാക്കുന്നത് പ്രത്യാശയാണെന്ന് മനസിലാക്കാൻ മേലുദ്ധരിച്ച വിശുദ്ധ ചിന്ത സഹായിക്കുന്നു. വീണ്ടും, ക്രിസ്തുകേന്ദ്രീകൃത സ്വഭാവമാണ് പ്രത്യാശയ്ക്ക് സ്ഥിരതയും നിത്യതയും നല്കുന്നത്. അതിനാലാണ് ഹെബ്രായ ലേഖകൻ ഓർമിപ്പിക്കുന്നത്: ’’നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവൻ വിശ്വസ്തനാകയാൽ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതിൽ നാം സ്ഥിരതയുള്ളവരായിരിക്കണം.’’

പ്രകൃതിയിലേയ്ക്കു നമുക്കു നോക്കാം. സൂര്യൻ ഉദിച്ചുയരുന്പോൾ അതു ലോകത്തിലും അവിടെ ജീവിക്കുന്ന മനുഷ്യർ, ജീവികൾ എന്നിവ ഉൾപ്പെടെ സകലവസ്തുക്കളിലും പ്രകാശം ചൊരിയുന്നു. തന്‍റെ കീഴിലുള്ള എല്ലാറ്റിനെയും ഒന്നുപോലെ അതു പ്രകാശിപ്പിക്കുന്നു. നട്ടുച്ചയ്ക്ക് അതു കരുത്തോടെ ജ്വലിച്ചുനില്ക്കുന്നു. എന്നാൽ, വൈകുന്നേരം ലോകത്തെ ഇരുട്ടിലാക്കി സൂര്യൻ പിൻമാറുന്നു. പ്രകൃതിയിലെ ഈ പ്രതിഭാസം ജീവിതത്തിന്‍റെ ഒരു നേർക്കാഴ്ചയാണ്.

ജീവിതത്തിന്‍റെ വഴിത്താരകളെ ഇരുളുമുടുന്പോഴും മുന്നോട്ടു നയിക്കുന്ന ആത്മീയപ്രകാശമാണ് പ്രത്യാശയെന്നറിയുക. അബ്രഹാഹത്തെപ്പോലെ നയിക്കപ്പെടുന്പോഴും ജോബിനെപ്പോലെ പരീക്ഷിക്കപ്പെടുന്പോഴും തളരാതെ ജീവിതത്തെ സമീപിക്കാൻ അതു നമ്മെ സഹായിക്കും. പ്രത്യാശയിൽ വളരുക; അതു പകർന്നു നല്കുന്നവരുമാകുക!

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.