വലിയ കുടുംബം വലിയ സന്തോഷം
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങനെ പ്രാർഥിച്ചു: "കർത്താവേ ഞാൻ ഇയാളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്കളങ്കമായ പ്രേമത്താലാണ്. അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു വാർധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും! അവൾ ആമ്മേൻ എന്നു ഏറ്റുപറഞ്ഞു!’’ തോബിയാസും സാറായും ദൈവസാന്നിധ്യബോധത്തോടെ ആരംഭിക്കുന്ന ജീവിതം വിവാഹത്തെയും കുടുംബജീവിതത്തെയുംകുറിച്ചുള്ള പഴയനിയമ ചിന്തകളെ പ്രകാശിപ്പിക്കുന്നു.

വിവാഹവും കുടുംബവും ദൈവത്താൽ സ്ഥാപിതവും ദൈവവും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ അനുസ്മരിപ്പിക്കുന്നതുമാണ്. സ്ത്രീയും പുരുഷനും ഗാഢമായ ഐക്യത്തിൽ ജീവിക്കാനും അങ്ങനെ ഭൂമിയിൽ മനുഷ്യർ പെരുകി വർധിക്കാനും വിവാഹം അവരെ ഉത്തരവാദപ്പെടുത്തുന്നു. അതിനാൽ ഭർത്താവ് ഭാര്യയെയും, ഭാര്യ ഭർത്താവിനെയും സ്വീകരിക്കുന്നതു സത്യത്തിന്‍റെ സ്ഥാപനത്തിനാണ്. തോബിയാസിന്‍റെയും സാറായുടെയും പ്രാർഥനയിൽ മേൽപ്പറഞ്ഞ ദർശനങ്ങൾ നിറഞ്ഞുനില്ക്കുന്നു.

ദൈവശാസ്ത്രപരമായി കൂടുതൽ ആഴമുള്ള ചിന്തകൾ പുതിയ നിയമം വിവാഹത്തെക്കുറിച്ചു നല്കുന്നു. ഒരുവിധത്തിൽ അതു പഴയനിയമത്തിന്‍റെ തുടർച്ചയും പൂർണതയുമാണെന്ന് പറയാം. പൗലോസ് അപ്പോസ്തലൻ എഫേസൂസുകാർക്ക് എഴുതിയ തന്‍റെ ലേഖനത്തിലൂടെ വിവാഹബന്ധത്തെ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിനു തുല്യമായി കരുതുന്നു. അതൊരു കൂദാശയാണ്; ദൈവകൃപ ഒഴുകിയെത്തുന്ന അടയാളം.

അപ്പോസ്തലനായ പൗലോസിന്‍റെ ചിന്തകളെ പിൻതുടർന്ന് ക്രിസ്തുവും സഭയും തമ്മിലുള്ള യോഗാത്മകദർശനം വിവാഹജീവിതത്തിൽ കാണാൻ സഭാ പിതാക്കന്മാരും ശ്രമിച്ചിട്ടുണ്ട്. വിശുദ്ധ പൗലോസിന്‍റെ മേൽപറഞ്ഞ ലേഖനം വ്യാഖ്യാനിക്കുന്പോൾ വിശുദ്ധ ജെറോം ദാന്പത്യബന്ധത്തെ "വിശുദ്ധ സഹവാസമായി’ ചിത്രീകരിച്ചുകൊണ്ട് അതിനെ സ്വാഭാവികതലത്തിന് അതീതമായി ഒരു ദൈവിക അനുഭവമാക്കി മാറ്റാൻ അഭിപ്രായപ്പെടുന്നുണ്ട്.

ഉല്പത്തി പുസ്തകത്തിലെ സ്ത്രീ - പുരുഷ സൃഷ്ടിയെയും അവർക്കു നല്കുന്ന ദൈവികമായ നിയോഗത്തെയും വ്യാഖ്യാനിക്കുന്പോൾ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഉദ്ബോധിപ്പിക്കുന്നതു സഭയോടുള്ള സ്നേഹം ആത്മദാനത്തിനു ക്രിസ്തുവിനെ പ്രേരിപ്പിച്ചെങ്കിൽ ഭാര്യാ- ഭർതൃ സ്നേഹം പരസ്പര ജീവാർപ്പണത്തിനു തയാറാകണം എന്നാണ്. അതിനാൽ മറ്റേതൊരു സാമൂഹികബന്ധത്തെയും പോലെ ബാഹ്യമായ ഒരു സന്പർക്കമല്ല വിവാഹബന്ധം; അത് ആഴമേറിയ സ്നേഹത്തിന്‍റെയും നിസ്വാർഥ സമർപ്പണത്തിന്‍റെയും പ്രതീകമാണ്.

വിശുദ്ധ പൗലോസിന്‍റെ ശിരസ് - ശരീര പ്രയോഗങ്ങൾ ഭാര്യയുടെ മേലുള്ള ഭർത്താവിന്‍റെ ആധിപത്യമോ മേൽക്കോയ്മയോ അല്ല അർഥമാക്കുന്നത്. വിശുദ്ധ ജെറോം അതിനെ ഒരാൾക്ക് മറ്റൊരാളിൽ ക്രിസ്തുവിനെ ദർശിക്കുന്ന മാർഗമായിട്ടാണു വ്യാഖ്യാനിക്കുന്നത്. പരസ്പര അനുസരണം പരസ്പര സമർപ്പണത്തിലേക്കു നയിക്കുന്നു. അതു വിവാഹത്തെ വചനത്താൽ പൂർത്തീകരിക്കപ്പെട്ട ഉടന്പടിയാക്കി മാറ്റുന്നു.


ആഫ്രിക്കൻ ചിന്തകനായ തെർത്തുല്യൻ ഭാര്യയോട്’ എന്ന കൃതിയിൽ ഭംഗിയായി ഇതു ചിത്രീകരിക്കുന്നു: "പ്രത്യാശയിലും അഭിലാഷങ്ങളിലും ജീവിതനിഷ്ഠകളിലും ഒന്നിക്കപ്പെട്ട രണ്ടു ക്രിസ്ത്യാനികൾ തമ്മിലുള്ള ബന്ധം എത്രയോ മധുരതരമാണ്. ആത്മാവിലോ ശരീരത്തിലോ അവരെ അകറ്റുന്ന യാതൊന്നും അവരുടെ ഇടയിൽ നിലനില്ക്കുന്നില്ല. അവർ രണ്ടുപേരും ഒരു ശരീരംതന്നെയാണ്. എവിടെ ശരീരം ഒന്നായിരിക്കുന്നുവോ അവിടെ ആത്മാവും ഒന്നായിരിക്കും. അവർ ഒരുമിച്ചു പ്രാർഥിക്കുന്നു, പരസ്പരം ആദരിക്കുന്നു. ഒരുമയോടെ ഉപവാസദിനങ്ങൾ ആചരിക്കുന്നു, പരസ്പരം കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രണ്ടുപേരും ദൈവമക്കൾക്കടുത്ത യോഗ്യതയോടെ തിരുസഭയിൽ ജീവിക്കുകയും ദൈവികവിരുന്നിൽ ഒന്നിച്ചു പങ്കുചേരുകയും ചെയ്യുന്നു. പരീക്ഷണങ്ങളിലും പീഡനങ്ങളിലും അവർ ഒരുമിച്ചുനില്ക്കുന്നു....’’ ക്രിസ്തുകേന്ദ്രീകൃത സ്വഭാവമാണു ഭാര്യാഭർത്താക്കന്മാരെ മേൽപ്പറഞ്ഞ ജീവിതത്തിനു സഹായിക്കുന്നത് എന്നു തിരിച്ചറിയുക.

യഥാർഥ ദാന്പത്യസ്നേഹം ദൈവസ്നേഹത്തെ അനുസ്മരിപ്പിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു എന്നു മേൽപ്പറഞ്ഞ ചിന്ത വ്യക്തമാക്കുന്നു. ആ സ്നേഹത്തിൽനിന്നാണല്ലോ കുടുംബങ്ങൾ രൂപമെടുക്കുന്നത്. തികച്ചും മാനുഷികമായ സ്നേഹം കുടുംബങ്ങളിലൂടെ നിസ്വാർഥതയും സമർപ്പണത്തികവും ഉള്ളതായി മാറുന്നു. അതിനാൽ ലോകത്തിന്‍റെയും സഭയുടെയും ഭാവി സംബന്ധിച്ച് കുടുംബങ്ങളുടെ ക്ഷേമവും നിലനില്പും നിർണായകമാണ്. കുട്ടികളോട് ആദ്യമായി വിശ്വാസം പ്രസംഗിക്കപ്പെടുന്നത് അവിടെയാണ്.

ഉത്കൃഷ്ടമായ മനുഷ്യത്വത്തിന്‍റെ വിദ്യാലയവും കുടുംബങ്ങളാണ്. അവിടെ ഉത്തമ സമർപ്പിതരും സാമൂഹികപ്രവർത്തകരും രാഷ്‌ട്രീയ നേതാക്കളും പിറവിയെടുക്കുന്നു. വിവിധ തലമുറകൾ അവിടെ സന്ധിക്കുകയും അവർ പരസ്പരം സഹായിക്കുകയും വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ദന്പതികളും കുടുംബവും അങ്ങനെ കൂദാശകളായി, ദൈവസ്നേഹത്തിന്‍റെ അടയാളങ്ങളായി സമൂഹത്തിൽ തിളങ്ങുന്നു.

എന്നാൽ, വളരെയധികം വെല്ലുവിളികൾ നേരിടുന്ന മേഖലയായി വിവാഹജീവിതവും കുടുംബങ്ങളും മാറിക്കഴിഞ്ഞു. സഭയുടെയും സമൂഹത്തിന്‍റെയും വളർച്ചയ്ക്കു കുടുംബങ്ങൾ അത്യന്താപേക്ഷിതമാണ്; വലിയ കുടുംബങ്ങൾ വലിയ സന്തോഷത്തിന്‍റെ വേദിയുമാണ്. സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സന്പത്തിലും ദാരിദ്ര്യത്തിലും വിശ്വസ്തതയോടെ ഒന്നിച്ചു ജീവിക്കാം എന്ന വാഗ്ദാനം അഭംഗുരം പാലിക്കാൻ എല്ലാ ദന്പതികൾക്കും ഇടയാകട്ടെ! അതു വ്യക്തിഗതവാദം ഇല്ലാതാക്കാനും സംവാദത്തിന്‍റെ വാതിലുകൾ തുറക്കാനും അവസരങ്ങൾ ഒരുക്കും; സഭയ്ക്കും സമൂഹത്തിനും ശോഭനമായ ഭാവിയും സൃഷ്ടിക്കും.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.