തോട്ടയ്ക്കാട് ഇരവുചിറയില്‍ സെന്‍റ് തോമസ് ഹെല്‍ത്ത് സെന്‍റര്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും
Tuesday, April 30, 2024 12:32 AM IST
ചങ്ങനാശേരി: ആരോഗ്യപരിപാലനരംഗത്ത് ഏഴു പതിറ്റാണ്ടുകളായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി അതിരൂപതയുടെ ആതുരപരിപാലന കേന്ദ്രമായ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയുടെ സബ്‌സെന്‍ററായ സെന്‍റ് തോമസ് ഹെല്‍ത്ത് സെന്‍റര്‍ തോട്ടയ്ക്കാട് ഇരവുചിറയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും.

ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ. സി. ഇ. എം. റോയി, ഡോ. ജേക്കബ് കോയിപ്പള്ളില്‍, പീഡിയാട്രിക്‌സ് വിഭാഗത്തില്‍ ഡോ. പ്രകാശ് സി. നൈനാന്‍, ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. അനൂപ് കൃഷ്ണന്‍, ജനറല്‍ ആൻഡ് ലാപ്രോസ്‌കോപിക് സര്‍ജറി വിഭാഗത്തില്‍ ഡോ. മെര്‍വിന്‍ കെ. മാര്‍ക്ക് എന്നീ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ഇരവുചിറ സെന്‍റ് മേരീസ് ദേവാലയത്തിന് സമീപം ആരംഭിക്കുന്ന സെന്‍റ് തോമസ് ഹെല്‍ത്ത് സെന്‍ററിന്‍റെ സേവനം തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ആറുവരെ ലഭ്യമാണ്. ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാനായി എമര്‍ജെന്‍സി കെയര്‍, ഫാര്‍മസി, ലാബ്, ഒബ്‌സര്‍വേഷന്‍ റൂം എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആശുപത്രിയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നാളെ മുതല്‍ ജൂലൈ 31 വരെ ഇരവുചിറ സെന്‍ററില്‍ ഒ.പി. കണ്‍സള്‍ട്ടേഷന്‍ പൂര്‍ണമായും സൗജന്യമായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി +91 7736 676 111 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.