തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്കു കീഴിലെ അതിഥി അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ച് ഉത്തരവായി.

കോളജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്കു കീഴിലെ അധ്യാപകരുടെ വേതനം യുജിസി യോഗ്യതയുള്ളവർക്ക് പ്രതിദിനം 2200 രൂപ നിരക്കില്‍ ഒരു മാസം പരമാവധി 50,000 രൂപയായും യുജിസി യോഗ്യത ഇല്ലാത്ത വർക്ക് പ്രതിദിനം 1800 രൂപ നിരക്കില്‍ ഒരു മാസം പരമാവധി 45,000 രൂപയുമാണ് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.


നേരത്തേ യുജിസി യോഗ്യത ഉളളവര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 1750 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 43,750 രൂപയും യുജിസി യോഗ്യത ഇല്ലാത്തവര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 1600 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 40,000 രൂപയും ആയിരുന്നു.

2018 ലെ യുജിസി ശമ്പള പരിഷ്‌കരണത്തെത്തുടര്‍ന്ന് അതിഥി അധ്യാപകരുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് അതിഥി അധ്യാപകര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു.