എസ്.ആർ. സുധീർ കുമാർ

കൊല്ലം: രാജ്യത്ത് പോസ്റ്റൽ വിലാസങ്ങളുടെ പ്രധാന ആകർഷണമായിരുന്ന പിൻകോഡ് നമ്പരുകളുടെ (പോസ്റ്റൽ ഇൻഡക്സ് നമ്പർ) യുഗത്തിന് അന്ത്യമാകുന്നു.

ഇന്ത്യൻ തപാൽ വകുപ്പ് പിൻകോഡുകൾക്ക് പകരമായി ഡിജി പിൻ എന്ന ഡിജിറ്റൽ മേൽവിലാസം അവതരിപ്പിച്ചു. ഡിജി പിൻ ആയിരിക്കും ഇനി മുതൽ രാജ്യത്തെ പുതിയ മേൽവിലാസ സംവിധാനം. പരമ്പരാഗത പിൻകോഡുകൾ വിശാലമായ ഒരു പ്രദേശത്തെയാണ് ഉൾക്കൊണ്ടിരുന്നത്.

എന്നാൽ വീടിന്‍റെയും സ്ഥാപനത്തിന്‍റെയും കൃത്യമായ ലൊക്കേഷൻ പ്രതിനിധീകരിക്കുന്നതാണ് പത്ത് അക്കമുള്ള പുതിയ ഡിജി പിൻ സംവിധാനം. ഡിജി പിൻ ക്രിയേറ്റ് ചെയ്യുന്നതിന് തയാറാക്കിയിട്ടുള്ള സർക്കാർ വെബ്സൈറ്റ് സന്ദർശിച്ച് വീടും സ്ഥാപനവുമൊക്കെ കണ്ടെത്തി കോഡ് സ്ഥിരീകരിക്കാൻ സാധിക്കും.


കത്തുകൾ കൃത്യ സ്ഥലത്ത് എത്തിക്കാൻ ഇതുവഴി വേഗത്തിൽ കഴിയും. മാത്രമല്ല ആംബുലൻസ്, അഗ്നിശമന സേന എന്നിവ പോലുള്ള അത്യാവശ്യ സേവനങ്ങൾക്കും ലൊക്കേഷൻ മനസിലാക്കി കൃത്യമായി എത്തിച്ചേരാൻ ഡിജിപിൻ സേവനം ഉപകരിക്കും.