ന്യൂഡൽഹി: രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഭരണഘടന പദവി ദുരുപയോഗം ചെയ്ത ഗവർണറുടെ നടപടി അപലപനീയമെന്നാണ് എം.എ. ബേബി പറഞ്ഞത്.

രാജ്ഭവനെ ഒരിക്കലും അത്തരമൊരു ചടങ്ങിന് വേദിയാക്കരുതായിരുന്നുവെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഗവർണറെ തിരിച്ചുവിളിക്കുകയെന്നത് സിപിഐയുടെ നിലപാടാണെന്നും ഓരോ പാർട്ടിക്കും അവരുടേതായ നിലപാടുണ്ടെന്നും ബേബി പറഞ്ഞു.

ഗവർണറോട് സിപിഎമ്മിന് മൃദുസമീപനമെന്നത് കോൺഗ്രസിന്‍റെ ആരോപണമാണെന്നും എംഎ ബേബി പറഞ്ഞു. സിപിഐ കൂടുതൽ ശക്തമായി നിലപാട് സ്വീകരിക്കുന്നുവെങ്കിൽ സന്തോഷം. സിപിഎമ്മും സിപിഐയും തമ്മിൽ മത്സരമില്ലെന്നും ബേബി വ്യക്തമാക്കി.