തിരുവനന്തപുരം: കഴക്കൂട്ടത്ത് 14 കാരൻ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. ശ്രീകാര്യം സ്വദേശി പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചത്.

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 14 കാരൻ വീണത്. പ്രണവിന്‍റെ മുത്തച്ഛന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

സ്കൂൾ വിട്ട് വീട്ടിൽ പോകാതെ ഫ്ലാറ്റിലെത്തി താക്കോൽ വാങ്ങി മുന്നിലത്തെ വാതിൽ പൂട്ടി താഴേക്ക് ചാടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഫ്ലാറ്റിന്‍റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്. സംഭവത്തില്‍ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.