ആലപ്പുഴ: പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ കാമുകിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവ്. നൂറനാട് ഇടപ്പോൺ ഐരാണിക്കുടി വിഷ്ണുഭവനിൽ വിപിൻ (37) നെയാണ് കോ‌ടതി ശിക്ഷിച്ചത്.

ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്നിന്‍റെയാണ് വിധി. 2011 ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജംഗ്ഷന് സമീപം ബസ് കയറാൻ നിന്ന യുവതിയെ പ്രതി കാർ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

നൂറനാട് സബ് ഇൻസ്പെക്ടർ പി.കെ. ശ്രീധരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി.