ബോംബിനു പിന്നാലെ കള്ളവോട്ട്; സിപിഎം പ്രതിരോധത്തിൽ
ബോംബിനു പിന്നാലെ കള്ളവോട്ട്; സിപിഎം പ്രതിരോധത്തിൽ
Saturday, April 20, 2024 12:52 AM IST
കണ്ണൂർ: പാനൂരിലെ ബോംബ് സ്ഫോടനത്തെ സ്ഥാനാർഥിക്കുനേരേയുള്ള സൈബർ ആക്രമണംകൊണ്ട് പ്രതിരോധിക്കുന്നതിനിടെയാണു സിപിഎമ്മിനു കല്യാശേരിയിലെ കള്ളവോട്ട് തിരിച്ചടിയായിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിൽ‌ കള്ളവോട്ട് വ്യാപകമാണെന്ന പരാതിയാണ് യുഡിഎഫ് എക്കാലവും ഉപയോഗിക്കുന്നത്. ഇത്തവണയും ഇതു ശരിവയ്ക്കുന്ന കാര്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്.

പാനൂരിൽ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവമായിരുന്നു വടകരയും കണ്ണൂരും ഉൾപ്പെടെയുള്ള ലോക്സഭാ മണ്ഡലങ്ങളിൽ യുഡിഎഫ് ഇതുവരെ പ്രചാരണമാക്കിയിരുന്നത്. ഇതിനെ, വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കുനേരേ നടക്കുന്ന സൈബർ ആക്രമണം ഉയർത്തിക്കാട്ടിയായിരുന്നു എൽഡിഎഫ് പ്രതിരോധം. ഇതിനിടയിലാണ്, കള്ളവോട്ട് കേസ് രംഗത്തുവന്നിരിക്കുന്നത്.

കല്യാശേരിയിലെ കള്ളവോട്ടിനെതിരേ സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി മാത്രമാണ് പ്രതികരിച്ചിരിക്കുന്നത്. കല്യാശേരി വീട്ടിലെ വോട്ടിൽ തെറ്റായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൂട്ടുനിൽക്കില്ലെന്നാണു ശ്രീമതി പത്രസമ്മേളനത്തിൽ പറഞ്ഞത്.


ഉദ്യോഗസ്ഥ തലത്തിലും അട്ടിമറിയോ?

വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കൽ സിപിഎം ദുരുപയോഗം ചെയ്യുകയാണെന്നാണ് കല്യാശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കെ. സുധാകരൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ആരോപണമുന്നയിക്കുന്നത്.

കല്യാശേരി പഞ്ചായത്തിലെ 164-ാം ബൂത്തിൽ ഇന്നലെയായിരുന്നു വോട്ടു ചെയ്യിപ്പിക്കൽ നടക്കേണ്ടിയിരുന്നത്. എന്നാൽ, 18നാണ് ഇവിടെ വോട്ട് നടന്നതെന്നും ഇക്കാര്യം യുഡിഎഫിന്‍റെയോ എൻഡിഎയുടെയോ ബൂത്ത് ഏജന്‍റിനെ അറിയിച്ചില്ലെന്നും എന്നാൽ, എൽഡിഎഫിന്‍റെ ബൂത്ത് ഏജന്‍റ് അവിടെ ഉണ്ടായിരുന്നതായും യുഡിഎഫ് പറയുന്നു. ഇതാണ്, ഉദ്യോഗസ്ഥ തലത്തിലും അട്ടിമറി നടത്തുന്നുവെന്ന യുഡിഎഫിന്‍റെ ആരോപണത്തിന്‍റെ അടിസ്ഥാനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.