മാസപ്പടി കേസ്: സിഎംആർഎലിന്; എന്ത് ഔദാര്യം ലഭിച്ചു? കോടതി
മാസപ്പടി കേസ്: സിഎംആർഎലിന്; എന്ത് ഔദാര്യം  ലഭിച്ചു? കോടതി
Saturday, April 20, 2024 2:53 AM IST
തിരുവനന്തപുരം: ശശിധരൻ കർത്തായുടെ സ്ഥാപനമായ സിഎംആർഎലിന് സർക്കാരിൽ നിന്ന് എന്ത് ഔദാര്യമാണ് ലഭിച്ചതെന്ന് വ്യക്തമാക്കാൻ കോടതി ഹർജിക്കാരനോട് നിർദേശിച്ചു.

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെടെയുള്ളവർക്കെതിരേ മാത്യു കുഴൽനാടൻ ഫയൽ ചെയ്ത ഹർജി പരിഗണിക്കുന്പോഴാണ് കോടതി ഇങ്ങനെ നിർദേശിച്ചത്.

കർത്തായുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഖനനം നടത്തുന്പോൾ എന്ത് ആദായമാണ് വീണ തൈക്കണ്ടിയിലിനും എക്സാലോജിക് കന്പനിക്കും ലഭ്യമാകുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കണം. മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ കെഎംഎംആർഎലിന് കർത്തയുടെ സ്ഥാപനമായ സിഎംആർഎലുമായി ഉള്ള ബന്ധം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് കേസ് പരിഗണിച്ചത്.

കർത്തായുടെ സ്ഥാപനത്തിന് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണോ സർക്കാർ അധീന സ്ഥാപനമായ കെഎംഎംആർഎൽ, ഐആർഇ എന്നിവിടങ്ങളിൽനിന്ന് ലിഗനൈറ്റ് ലഭ്യമായിരുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കണം.

പൊതുവിപണിയിലെ ലിഗ്നൈറ്റിന്‍റെ വിലയും സർക്കാരിൽ നിന്ന് കർത്ത ലിഗ്നൈറ്റ് വാങ്ങിയ വിലയെ സംബന്ധിച്ചും വിശദമായ വിവരം നൽകാനും കോടതി നിർദേശിച്ചു. ഇവയെ സംബന്ധിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കാനും രേഖകൾ ഹാജരാക്കാനും കൂടുതൽ സമയം നൽകണമെന്ന ഹർജിക്കാരനായ മാത്യു കുഴൽനാടന്‍റെ വാദം അംഗീകരിച്ച കോടതി, കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.


കേന്ദ്രസർക്കാർ മാനദണ്ഡ പ്രകാരം സർക്കാരിനോ സർക്കാർ അധീനതയിലുളള സ്ഥാപനത്തിനോ മാത്രം നടത്താൻ കഴിയുന്ന കരിമണൽ ഖനനത്തിന് കെഎംഎംആർഎലിനെ മറയാക്കി കർത്തായുടെ സ്ഥാപനം കോടിക്കണക്കിനു രൂപയുടെ ലാഭം കരിമണൽ ഖനനത്തിലൂടെ നേടിയെന്നാണ് ഹർജിയിലെ മുഖ്യ ആരോപണം.

ഇതിനായി മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചെന്നും ഇതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകളായ വീണ തൈക്കണ്ടിയിലിനും വീണയുടെ കന്പനിയായ എക്സാലോജിക്കിനും ചെയ്യാത്ത സേവനങ്ങൾക്ക് മാസപ്പടി നൽകിയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാൻ എന്ന പേരിൽ 2018 ലെ മനുഷ്യനിർമിത പ്രളയത്തിന്‍റെ മറവിൽ ഇപ്പോഴും വൻതോതിൽ കരിമണൽ ഖനനം നടക്കുന്നതായും ഹർജിക്കാരൻ കോടതിയെ ധരിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.