ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം; സംവിധാനം ബിനു രാജ്
Friday, March 1, 2024 9:31 AM IST
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വടകരയിൽ തുടക്കമായി. നിത്യഹരിത നായകൻ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമിക്കുന്നത്.

രാഷ്ട്രീയ പശ്ചാത്തലങ്ങളും ജീവിതവുമെല്ലാം കോർത്തിണക്കിയാണ് ചിത്രത്തിന്‍റെ അവതരണം. ബിടെക്ക് കഴിഞ്ഞിട്ടും തന്‍റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കാതെ അച്ഛന്‍റെ ഓട്ടോ ഓടിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിന്‍റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥാ പുരോഗതി.

പിന്നീടുണ്ടായ ഒരു പ്രണയം നന്ദന്‍റെ ജീവിതത്തെ സാരമായി ബാധിച്ചു. ഈ പ്രശ്നത്തിൽ നിന്നും കരകയറാനുള്ള നന്ദന്‍റെ ശ്രമങ്ങളാണ് തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

തികഞ്ഞ ഫാമിലി എന്‍റർടൈനറായിട്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. മാളവികാ മേനോനും പുതുമുഖം ദിൽനയുമാണ് നായികമാർ.

ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസൻ (മറിമായം ഫെയിം) വിജയകുമാർ,ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, നാരായണൻ നായർ, ദിലീപ് മേനോൻ, കിരൺ കുമാർ, അംബികാ മോഹൻ, സംവിധായകൻ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ -സനു അശോക്. ഗാനങ്ങൾ - കൈതപ്രം, ഹസീന. സംഗീതം - ബേണി-ടാൻസൻ. ഛായാഗ്രഹണം - പവി കെ. പവൻ. എഡിറ്റിംഗ്- ജിതിൻ. കലാസംവിധാനം - ബോബൻ. മേക്കപ്പ് - സിനൂപ് രാജ്. കോസ്റ്റ്യും ഡിസൈൻ - സൂര്യ ശേഖർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിഷ്ണു ചന്ദ്രൻ. പ്രൊജക്റ്റ് ഡിസൈനർ- അമൃതാ മോഹൻ.

പ്രൊഡക്ഷൻ മാനേജേഴ്സ് - ജോമോൻ ജോയ് ചാലക്കുടി, റമീസ് കബീർ. പ്രൊഡക്ഷൻ കൺട്രോളർ - എസാ കെ.എസ്താപ്പൻ. വടകര കോഴിക്കോട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - ഷുക്കു പുളിപ്പറമ്പിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.