Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൊച്ചുപ്രേമന്റെ ‘രൂപാന്തരം’
നാൽപ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലെ പ്രധാന ആകർഷണമാവുകയാണ് എം. ബി. പത്മകുമാറിന്റെ ‘രൂപാന്തരം’. ജന്മനാ അന്ധനായ രാഘവനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. രാഘവനു ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടുന്നതും പിന്നീടുള്ള ജീവിതവുമാണ് ചിത്രം പറയുന്നത്. സ്വവർഗാനുരാഗികളുടെ കഥ പറഞ്ഞ ‘മൈ ലൈഫ് പാർട്ണർ’ എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് പത്മകുമാറിന്റെ രൂപാന്തരവുമെത്തുന്നത്. സംസ്ഥാന അവാർഡും ദേശീയ അവാർഡുമെല്ലാം കൈയെത്തും ദൂരത്താണ് നഷ്ടപ്പെട്ടതെങ്കിലും രൂപാന്തരത്തിന്റെ വിജയാഹ്ലാദത്തിലാണ് മലയാളികളുടെ പ്രിയനടൻ കൊച്ചുപ്രേമൻ.
ഫ്ളാഷ് ബാക്ക്
പണ്ടൊരു യുവജനോത്സവ വേദിയിൽ പ്രേക്ഷകരെ ജിജ്ഞാസയുടെ മുൾമുനയിൽനിർത്തിയ നാടകമാണ് ‘മുഹൂർത്തം’. കഥയിലെ കേന്ദ്ര കഥാപാത്രം ഒരു പെൺകുട്ടിയാണ്. നാടകത്തിലുടനീളം അവളുണ്ടെങ്കിലും സ്റ്റേജിൽ ആ കഥാപാത്രത്തെ ആരും കാണുന്നില്ല. സംഭാഷണങ്ങളിലൂടെയാണ് അവളുടെ സാന്നിദ്ധ്യം പ്രേക്ഷകർ അറിഞ്ഞത്. തുടക്കം മുതൽ ഒടുക്കം വരെ എല്ലാവരും കാത്തിരുന്നു; പക്ഷേ അവൾ വന്നില്ല. ഈ കാത്തിരിപ്പ് പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരുന്നു. വാസ്തവത്തിൽ ആ തിരക്കഥ ഒരു പരീക്ഷണമായിരുന്നെങ്കിലും അത് വിജയിച്ചു. നാടകമുണർത്തിയ കൗതുകം ചെന്നുനിന്നത് ‘‘ആരാണിതിന്റെ തിരക്കഥാകൃത്ത്?’’ എന്ന ചോദ്യത്തിലാണ്. ആ ചോദ്യത്തിന്റെ ഉത്തരം പ്രേംകുമാർ എന്നഎട്ടാംക്ലാസുകാരനായിരുന്നു. ‘‘ഒരു കുട്ടി എഴുതിയ നാടകമാണോ ഇത്?’’ എന്ന് എല്ലാവരും അമ്പരന്നു.
ആ കുട്ടി വളർന്നിട്ടും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടിരുന്നു– പ്രേംകുമാറായി, മലയാളികളുടെ പ്രിയനടൻ ‘കൊച്ചു പ്രേമ’നായി. വർഷങ്ങളായി കലാരംഗത്തു നിന്ന് ലഭിച്ച അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കുകയാണ് അദ്ദേഹം.
അധ്യാപകനായ അച്ഛന്റെയും അമ്മയുടേയും ഏഴു മക്കളിൽ എല്ലാംകൊണ്ടും വ്യത്യസ്തൻ കൊച്ചുപ്രേമനായിരുന്നു. സഹോദരങ്ങൾ ആറുപേർക്കും താത്പര്യം സംഗീതമായിരുന്നു; കൊച്ചുപ്രേമന് അഭിനയവും. ഈ അഭിരുചി അദ്ദേഹത്തിന് ലഭിച്ചത് മുത്തശൻ സുകുമാരൻകുട്ടി ഭാഗവതരിൽനിന്നാണ്.
നാടകവും ജീവിതവും
‘‘വളരെ ചെറുപ്പം മുതൽ തന്നെസ്കൂൾ നാടക രംഗത്ത് ഞാൻ സജീവമായിരുന്നു.’
കൊച്ചുപ്രേമന്റെ ഓർമപ്പുസ്തകത്തിലെ താളുകൾ പിന്നിലേക്ക് മറിഞ്ഞു. ‘‘എട്ടാം ക്ലാസിൽപഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അതിന്റെ വിജയം നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.’’ ഈ വിജയം നൽകിയ ആത്മവിശ്വാസത്തിന്റെ തണലിൽനിന്ന് അദ്ദേഹം ‘ഉഷ്ണവർഷം’ എന്ന രണ്ടാമത്തെ നാടകവുമെഴുതി. പ്രഫഷണൽനാടകവേദികൾക്കൊപ്പം റേഡിയോ നാടക ശ്രോതാക്കളും അന്ന് കാത്തിരിക്കാറുണ്ടായിരുന്നു കൊച്ചുപ്രേമന്റെ നാടകങ്ങൾ. ഇതിന്റെ വലിയൊരു പങ്ക് വഹിച്ചത് ആകാശവാണിയിലെ ‘ഇതളുകൾ’ എന്നപരിപാടിയാണ്. ആനുകാലിക പ്രസക്തമായ വിഷയങ്ങളെ നർമത്തിലൂടെ അവതരിപ്പിച്ച കൊച്ചുപ്രേമന്റെ ‘കൃമീരി അമ്മാവൻ’ എന്നകഥാപാത്രം ഇന്നും ശ്രോതാക്കളുടെ മനസിലുണ്ട്.
‘‘സ്കൂൾ തലംവിട്ട് ഞാൻ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എൻ. കെ. ആചാരി ഒരുക്കിയ ‘ജ്വാലാമുഖി’ എന്നനാടകത്തിന്റെ ഭാഗമായപ്പോഴാണ്’’– കൊച്ചുപ്രേമൻ തുടർന്നു. ജ്വാലാമുഖി എന്ന ആദ്യ നാടകത്തിനു ശേഷം ഗായത്രി തിയറ്റേഴ്സിന്റെ ‘അനാമിക’ എന്ന നാടകത്തിലാണ് പ്രേക്ഷകർ അദ്ദേഹത്തെ കണ്ടത്. തുടർന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം സമിതികൾക്കൊപ്പം കൊച്ചുപ്രേമൻ പ്രവർത്തിച്ചു.
ചെയ്തതെല്ലാം ഹാസ്യകഥാപാത്രങ്ങളാണല്ലോ എന്ന് ചോദിച്ചാൽ അദ്ദേഹം പറയും ‘‘ഒരു വ്യക്തി ഒരു കഥാപാത്രം അഭിനയിച്ച് വിജയിപ്പിച്ചാൽപിന്നെഅയാളെ തേടിയെത്തുന്നതൊക്കെ അത്തരം വേഷങ്ങളായിരിക്കും.’’
ധാരാളം ആരാധകരുള്ള നടനായി കൊച്ചുപ്രേമനെ ഉയർത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്സിന്റെ ‘അമൃതം ഗമയ’, വെഞ്ഞാറമ്മൂട് സംഘചേതനയുടെ ‘സ്വാതിതിരുനാൾ’, ‘ഇന്ദുലേഖ’, രാജൻ പി. ദേവിന്റെ ‘ആദിത്യമംഗലം ആര്യവൈദ്യശാല’ തുടങ്ങിയവ. ‘സ്വാതിതിരുനാൾ’ എന്നനാടകത്തിന്റെ വിജയത്തിന്റെ ഫലമായി മലയാള സിനിമാലോകത്തേക്ക് എത്തിയ കലാകാരന്മാണ് കൊച്ചുപ്രേമൻ, സായികുമാർ, റിസബാവാ, പറവൂർ രാമചന്ദ്രൻ, റോസിലിൻ തുടങ്ങിയവർ.
പ്രേമൻ ‘കൊച്ചുപ്രേമനാ’യത്
സൗഹൃദങ്ങൾ വളരെക്കുറവാണെങ്കിലും പ്രേമൻ എന്ന സുഹൃത്തിനെക്കുറിച്ച് പറയുമ്പോൾ കൊച്ചുപ്രേമൻ വാചാലനാകും. ‘‘ആദ്യമൊക്കെ രണ്ടു സമിതികളിലായിരുന്നെങ്കിലും ഒരു വർഷം സംഘചേതനയിൽഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചു.’’ അന്ന് ഒരുപാട് സ്റ്റേജുകളിൽകളിച്ച നാടകത്തെക്കുറിച്ച് ഒരു നിരൂപണം വന്നു. ‘നാടകം കണ്ടു. എല്ലാവരുടേയും അഭിനയം വളരെ നല്ലതായിരുന്നു. പ്രേമന്റെ അഭിനയം ഗംഭീരം.’ പക്ഷേ, നിരൂപണത്തിൽ പറയുന്ന പ്രേമൻ ആരാണ്? അതൊരു ചോദ്യമായി നിന്നു. ‘‘ഇത് എന്നെക്കുറിച്ചാണ്’’ രണ്ടുപേരും പറഞ്ഞു. പേരിലെ സാദൃശ്യം തർക്കത്തിലേക്കും വഴക്കിലേക്കും നീണ്ടു. സൗഹൃദം നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലാത്തതുകൊണ്ട് രണ്ടുപേരും ഒന്ന് തീരുമാനിച്ചു. ഇനി മുതൽഒരാൾ വലിയ പ്രേമനും മറ്റെയാൾ കൊച്ചുപ്രേമനും. ഇതാണ് പ്രേംകുമാർ ‘കൊച്ചുപ്രേമനാ’യ കഥ.
സിനിമയിലേക്കുള്ള ആദ്യ ചുവട്
തിരുവനന്തപുരം കാർത്തികതിരുനാൾ തിയറ്ററിൽ കൊച്ചുപ്രേമൻ എഴുതി, സംവിധാനം ചെയ്ത നാടകം നടക്കുകയായിരുന്നു. തീർത്തും യാദൃച്ഛികമായി പ്രശസ്ത സംവിധായകൻ ജെ. സി. കുറ്റിക്കാട് ആ നാടകം കാണാനിടയായി. നാടകം കഴിഞ്ഞിറങ്ങിയപ്പോൾ ജെ. സി. നേരിട്ടു കണ്ടു. ‘‘നാടകം എനിക്കിഷ്ടമായി; അഭിനയവും. അടുത്തു തന്നെ ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. അഭിനയിക്കാൻ താത്പര്യമുണ്ടോ?’’ ജെ. സി. ചോദിച്ചു. സമ്മതം എന്ന് പറഞ്ഞതും അദ്ദേഹം കൊച്ചുപ്രേമന്റെ ഫോൺ നമ്പറും വാങ്ങിപോയി. പിന്നെ ഒരുവർഷത്തിനു ശേഷം അപ്രതീക്ഷിതമായൊരു ഫോൺ വന്നു. ജെ. സി. യുടെ ‘ഏഴു നിറങ്ങൾ’ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണമായിരുന്നു ആ ഫോൺ സന്ദേശം.
ആദ്യ ചിത്രത്തിനു ശേഷം പത്തു വർഷത്തെ ഇടവേളയാണ് കൊച്ചുപ്രേമൻ എടുത്തത്. നാടകത്തിലെ തിരക്കും പഠനവുമൊക്കെ ഈ കാലയളവിൽ അദ്ദേഹം പൂർത്തിയാക്കി. പത്തു വർഷത്തിനു ശേഷം രാജസേനന്റെ ‘ദില്ലീവാലാ രാജകുമാരനി’ൽ എത്തി. രാജസേനനൊപ്പം എട്ടോളം ചിത്രങ്ങളിൽ കൊച്ചുപ്രേമൻ ഭാഗമായി.
‘കഥാനായകൻ’ എന്ന ചിത്രത്തിന്റെ സമയത്താണ് അന്തിക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റിയിൽ കൊച്ചുപ്രേമൻ അഭിനയിച്ച നാടകം സത്യൻ അന്തിക്കാട് കാണുന്നത്. അന്നത്തെ പ്രകടനമാണ് ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ കൊച്ചുപ്രേമന് സമ്മാനിച്ചത്. ‘‘സിനിമാ നടൻ എന്ന ലേബൽ എനിക്ക് തന്നത് ഈ ചിത്രമാണ്’’– അദ്ദേഹം പറഞ്ഞു.
വഴിത്തിരിവായി ‘ഗുരു’
തമാശവേഷങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നനടനല്ല താൻ എന്ന് കൊച്ചുപ്രേമൻ തെളിയിച്ചത് ‘ഗുരു’ എന്നചിത്രത്തിലെ അഭിനയത്തിലൂടെയാണ്. ഒരിക്കലൊരു സൗഹൃദസംഭാഷണത്തിനിടയിൽരാജീവ് അഞ്ചൽ അദ്ദേഹത്തോട് പറഞ്ഞു, ‘‘പ്രേമാ, താനിങ്ങനെ തമാശ കളിച്ച് നടന്നാൽപോരാ. തന്റെയുള്ളിലെ നടനെ പ്രേക്ഷകർ തിരിച്ചറിയണം.’’ കൊച്ചുപ്രേമന് രാജീവ് തന്റെ ‘ഗുരു’ എന്നചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രകൃതം വിവരിച്ചു കൊടുത്തു. സംവിധായകൻ തന്നിലെ നടനിൽഅർപ്പിച്ച വിശ്വാസത്തിന് കൊച്ചുപ്രേമൻ നൽകിയ സമ്മാനമാണ് ആ കഥാപാത്രത്തിന്റെ വിജയം.‘‘ഏതൊരു വ്യക്തിയുടേയും ജീവിതത്തിൽഒരു വഴിത്തിരിവുണ്ടാകും. എന്റെ ജീവിതത്തിൽഅത് ജയരാജ് സംവിധാനം ‘തിളക്കം’ എന്നചിത്രമാണ്.’’ ഈ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുപ്രേമന് സിനിമയിൽ തിരക്കായി.
അംഗീകാരങ്ങൾ
അവാർഡുകളോ പ്രശസ്തിയോ ഒന്നും ആഗ്രഹിച്ചിട്ടല്ല, കലയോടുള്ള അടങ്ങാത്ത സ്നേഹംകൊണ്ട് കലാരംഗത്ത് നിൽക്കുന്ന നടനാണ് കൊച്ചുപ്രേമൻ. രഞ്ജിത് സംവിധാനം ചെയ്ത ‘ലീല’യിൽകൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിരയായി. പക്ഷേ, വിമർശനങ്ങളെ കൊച്ചുപ്രേമൻ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായാണ്.
പ്രേക്ഷകർ നൽകുന്ന പിന്തുണ കൊച്ചുപ്രേമൻ അറിഞ്ഞ നിമിഷങ്ങളിൽഒന്നായിരുന്നു ദേശീയ അവാർഡ് പ്രഖ്യാപനം. അവസാന ഘട്ടത്തിലെത്തിയ മൂന്നു പേരെ പ്രഖ്യാപിച്ചു – മമ്മൂട്ടി, അമിതാഭ് ബച്ചൻ, കൊച്ചുപ്രേമൻ. ‘രൂപാന്തരം’ എന്ന ചിത്രത്തിലെ അഭിനയമാണ് കൊച്ചുപ്രേമന് ഈ ഭാഗ്യം സമ്മാനിച്ചത്. ‘‘വിജയിയായി എന്റെ പേര് പറഞ്ഞില്ലെങ്കിലും മറ്റ് രണ്ട് മഹാനടന്മാരുടെ പേരുകൾക്കൊപ്പം ദേശീയ വേദിയിൽ എന്റെ പേര് പറയാൻ കാരണം എന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ജനങ്ങളാണ്. എന്നിലെ നടന് പുതിയ കാഴ്ചപ്പാടുകൾ നൽകുകയായിരുന്നു രൂപാന്തരത്തിലെ രാഘവൻ’’ കൊച്ചുപ്രേമൻ പറയുന്നു.
സിനിമയെത്ര ന്യൂ ജനറേഷനായാലും കൊച്ചുപ്രേമന് അതിന്റെ ഭാഗമാകാൻ സാധിക്കും എന്നതിന്റെ തെളിവാണ് ന്യൂ–ജെൻ സിനിമകളിലെ അദ്ദേഹത്തിന്റെ സാന്നിധ്യം. ദിലീപ് നായകനാകുന്ന ത്രീ ഡി ചിത്രമായ ‘പ്രൊഫസർ ഡിങ്കനാ’ണ് കൊച്ചുപ്രേമന്റെ പുതിയ സിനിമ.
കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു ക
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
ചൂടൻ ഡ്രൈവിംഗ്
വേനല്‍ച്ചൂട് കനത്തതോടെ ഡ്രൈവിംഗില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി എത്തി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top