സിൽവർലൈൻ സർവേ : ലിഡാർ മാപ്പിംഗ് അനുയോജ‍്യം
Friday, May 6, 2022 12:11 AM IST
സിൽവർലൈൻ പദ്ധതിക്കായി അതിരടയാളക്കല്ലുകൾ സ്ഥാപിച്ചു നടത്തുന്ന സർവേ കടുത്ത ആശങ്കയിലും വലിയ സംഘർഷത്തിലുമാണ് എത്തിനിൽക്കുന്നത്. വ‍്യക്തമായ അനുമതിപോലും കിട്ടാത്ത പദ്ധതിക്കായി ഇത്തരത്തിൽ കല്ലുകൾ സ്ഥാപിക്കുന്നതുവഴി ആയിരക്കണക്കിനു ജനങ്ങളുടെ കിടപ്പാടവും ഭൂമിയുമെല്ലാം പദ്ധതി പ്രദേശമായി മുദ്രകുത്തപ്പെടുമെന്നും പദ്ധതി നീണ്ടുപോയാൽ അതു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് പദ്ധതിയെ എതിർക്കുന്നവർ ആരോപിക്കുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനല്ല, പരിസ്ഥിതി ആഘാതപഠനത്തിനാണ് സർവേ എന്നാണ് കെ-റെയിൽ അധികൃതരും സർക്കാരും വിശദീകരിക്കുന്നത്.

ഈ വിശദീകരണമാണു യാഥാർഥ‍്യമെങ്കിൽ പരിസ്ഥിതി ആഘാതപഠനത്തിന്‍റെ സർവേക്ക് ഇത്തരത്തിൽ കല്ലിടേണ്ടതില്ലെന്നും ലിഡാർ മാപ്പിംഗ് മതിയെന്നും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ എന്താണ് ലിഡാർ മാപ്പിംഗ് എന്നതു സംബന്ധിച്ച് മിക്കവർക്കും കാര‍്യമായ അറിവില്ല എന്നാണ് ഇതുസംബന്ധിച്ച ചർച്ചകൾ കാണുമ്പോൾ മനസിലാകുന്നത്. ചർച്ച ചെയ്യുന്നവർത്തന്നെ അതൊരു ആധുനിക സാങ്കേതിക വിദ്യ എന്നു മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്നു.

റഡാറും ലിഡാറും


റഡാർ എന്ന വാക്ക് ഏവർക്കുംതന്നെ സുപരിചിതമാണ്. അതിന്‍റെ ശരിയായ ഉച്ചാരണം റേഡിയോ എന്ന പോലെ റേഡാർ എന്നാണ്. റേഡാറിനു സമാനമായ ഒരു സാങ്കേതിക വിദ്യയാണു ലിഡാർ.

വിവിധ തരത്തിലുള്ള വസ്തുക്കളെ ഗണ്യമായ ദൂരത്തിൽ കണ്ടെത്തുന്നതിനും ട്രാക്കുചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ഉപയോഗിക്കുന്ന ഒരു സെൻസർ ആണ് റേഡാർ. സാധാരണയായി ലക്ഷ്യംവച്ചിരിക്കുന്ന വസ്തുക്കളിലേക്ക് വൈദ്യുതകാന്തിക ഊർജം പ്രക്ഷേപണം ചെയ്തും അവയിൽനിന്നു മടങ്ങിവരുന്ന പ്രതിധ്വനികൾ നിരീക്ഷിച്ചുമാണ് ഇതു പ്രവർത്തിക്കുന്നത്. റേഡാറിൽ ഉപയോഗിക്കുന്ന വൈദ്യുതകാന്തിക ഊർജം റേഡിയോ തരംഗങ്ങളാണ്.

റേഡാറിന്‍റെ ‘സഹോദരനായി’ ലിഡാറിനെ കണക്കാക്കാം. റേഡാറിന്‍റെ അതേ തത്വത്തിൽ റേഡിയോ തരംഗങ്ങൾക്കു പകരം ലിഡാറിൽ ലേസർ ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. ലേസർ കണ്ടുപിടിച്ചതിനു തൊട്ടുപിന്നാലെ, മാൽക്കം സ്റ്റിച്ചിന്‍റെ നിർദേശപ്രകാരം, 1961ൽ ഹ്യൂസ് എയർക്രാഫ്റ്റ് കന്പനി ആദ്യമായി ലിഡാർ പോലുള്ള സംവിധാനം അവതരിപ്പിച്ചു.

എന്താണു ലേസർ? പ്രകാശത്തിന്‍റെ ഒരു പുതിയ രൂപമാണ് ലേസർ. പ്രത്യേക തരംഗദൈർഘ്യത്തിൽ പ്രകാശം പുറപ്പെടുവിക്കാൻ ആറ്റങ്ങളെയോ തന്മാത്രകളെയോ ഉത്തേജിപ്പിക്കുകയും ആ പ്രകാശം വർധിപ്പിക്കുകയും ചെയ്യുന്ന ഒരു ഉപകരണമാണിത്. സാധാരണയായി വളരെ ഇടുങ്ങിയ വികിരണ രശ്മികൾ ഉത്പാദിപ്പിക്കപ്പെടുന്നു. വളരെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളോടെ, വിവിധ തരം ലേസറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലേസർ എന്നത് ‘വികിരണത്തിന്‍റെ ഉത്തേജിതമായ ഉദ്വമനം വഴി പ്രകാശം വർധിപ്പിക്കൽ’ (light amplification by stimulated emission of radiation) എന്നതിന്‍റെ ചുരുക്കെഴുത്താണ്. ഒരു വസ്തുവിനെ ലേസർ ഉപയോഗിച്ച് ടാർഗെറ്റ് ചെയ്ത് പ്രതിഫലിച്ച പ്രകാശം റിസീവറിലേക്ക് മടങ്ങാനുള്ള സമയം അളക്കുന്നതിലൂടെ ദൂരം നിർണയിക്കുന്നതിനുള്ള ഒരു രീതിയാണ് ലിഡാർ.

പ്രധാന നേട്ടങ്ങൾ

മണ്ണിടിച്ചിലുകൾ പ്രവചിക്കാനും പഠിക്കാനുമുള്ള മാർഗമായി ജിയോളജിസ്റ്റുകൾ കൂടുതലായി ലിഡാർ ഉപയോഗിക്കുന്നു. ദുരന്ത ലഘൂകരണ ശ്രമങ്ങളിൽ നിർണായക ഘടകമായി airborne ലിഡാറിനെ സംയോജിപ്പിക്കുന്നതാണ് സർക്കാരുകളും ശാസ്ത്രജ്ഞരും കൈക്കൊള്ളുന്ന നിർണായക നടപടികളിലൊന്ന്.

ലിഡാർ ശേഖരിച്ച ഡാറ്റ ഭൂമിശാസ്ത്രപരമായ അപകട മേഖലകളെക്കുറിച്ചുള്ള ഉപയോഗപ്രദമായ ഉൾക്കാഴ്ചകൾ നൽകുകയും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു. ലിഡാറിന്‍റെ സഹായത്തോടെ നമുക്ക് സസ്യജാലങ്ങളുടെ മുൾച്ചെടികൾക്കപ്പുറത്തേക്ക് മറഞ്ഞിരിക്കുന്ന ചരിവ് കോണ്‍, രൂപഭേദം, മണ്ണൊലിപ്പിന്‍റെ വ്യാപ്തി തുടങ്ങിയവ എളുപ്പത്തിൽ കാണാനും വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും എന്നതാണ് മറ്റ് ഏരിയൽ ഇമേജറികളെ അപേക്ഷിച്ച് ലിഡാറിന്‍റെ പ്രധാന നേട്ടം.


സർവേയിംഗ്, ജിയോഡെസി, ജിയോമാറ്റിക്സ്, ആർക്കിയോളജി, ജിയോഗ്രഫി, ജിയോളജി, ജിയോമോർഫോളജി, സീസ്മോളജി, ഫോറസ്ട്രി, അറ്റ്മോസ്ഫെറിക് ഫിസിക്സ്, ലേസർ ഗൈഡൻസ് എന്നിവയിലെ ആപ്ലിക്കേഷനുകൾക്കൊപ്പം ഉയർന്ന റെസലൂഷൻ മാപ്പുകൾ നിർമിക്കാൻ ലിഡാർ സാധാരണയായി ഉപയോഗിക്കുന്നു. ലിഡാറിൽ സാധാരണ പൾസ് ലെയ്സറുകളാണ് ഉപയോഗിക്കാറ്.

1971ൽ അപ്പോളോ 15 ദൗത്യത്തിനിടെ ബഹിരാകാശയാത്രികർ ചന്ദ്രന്‍റെ ഉപരിതലം മാപ്പ് ചെയ്യാൻ ലേസർ ആൾട്ടിമീറ്റർ ഉപയോഗിച്ചപ്പോൾ ലിഡാർ സംവിധാനങ്ങളുടെ കൃത്യതയെയും ഉപയോഗത്തെയും കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ ബോധ്യമാകാൻ തുടങ്ങി.

ലിഡാർ അൾട്രാവയലറ്റ്, വിസിബിൾ ലൈറ്റ് അല്ലെങ്കിൽ നിയർ ഇൻഫ്രാറെഡ് എന്നീ പ്രകാശരശ്മികൾ ഇമേജ് ഒബ്ജക്റ്റുകൾക്കായി ഉപയോഗിക്കുന്നു. എല്ലാ വസ്തുക്കളും ലോഹേതര വസ്തുക്കൾ, പാറകൾ, രാസ സംയുക്തങ്ങൾ, എയറോസോൾ, മേഘങ്ങൾ, കൂടാതെ ഒറ്റ തന്മാത്രകൾ എന്നിവയുൾപ്പെടെയുള്ള വിവിധ വസ്തുക്കളെ ടാർജെറ്റ് ചെയ്തു പരിശോധിക്കാം. ഒരു ഇടുങ്ങിയ ലേസർ ബീമിന് വളരെ ഉയർന്ന റെസലൂഷനുകളിൽ ഭൗതിക സവിശേഷതകൾ മാപ്പ് ചെയ്യാൻ കഴിയും.

വിമാനങ്ങൾ അല്ലെങ്കിൽ ഉപഗ്രഹങ്ങൾ പോലുള്ള മൊബൈൽ പ്ലാറ്റ്ഫോമുകളിൽ ഘടിപ്പിച്ചിരിക്കുന്ന ലിഡാർ സെൻസറുകൾക്ക് സെൻസറിന്‍റെ കേവല സ്ഥാനവും ഓറിയന്‍റേഷനും നിർണയിക്കാൻ ഇൻസ്ട്രുമെന്‍റേഷൻ ആവശ്യമാണ്. അത്തരം ഉപകരണങ്ങളിൽ സാധാരണയായി ഒരു ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം റിസീവറും ഒരു ഇനർഷ്യൽ മെഷർമെന്‍റ് യൂണിറ്റും ഉൾപ്പെടുന്നു.

വൈദ്യുത ലൈനുകൾ, കൃത്യമായ പാലത്തിന്‍റെ ഉയരം, അതിർത്തി മരങ്ങൾ മുതലായവ പ്രശ്നമുള്ള തെരുവുകളിൽ സർവേ ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനുകൾക്കായി, ഒരു പാതയിലൂടെയുള്ള ഡാറ്റ ശേഖരിക്കുന്നതിന്, സഞ്ചരിക്കുന്ന വാഹനത്തിൽ രണ്ടോ അതിലധികമോ സ്കാനറുകൾ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ലിഡാർ (മൊബൈൽ ലേസർ സ്കാനിംഗും) ഉപയോഗിക്കുന്നു. വൈവിധ്യമാർന്ന ലിഡാർ ആപ്ലിക്കേഷനുകൾ ഉണ്ട്.

പുരാവസ്തുശാസ്ത്രത്തിൽ ലിഡാറിന് ധാരാളം ഉപയോഗങ്ങളുണ്ട്. സസ്യങ്ങളുടെ വർഗീകരണ പഠനത്തിനു ലിഡാർ ഉപയോഗിക്കുന്നുണ്ട്. വയലുകളുടെ ഭൂപടം സൃഷ്ടിക്കാനും കൃഷിഭൂമിയുടെ ചരിവുകളും സൂര്യപ്രകാശവും വെളിപ്പെടുത്താനും വയലിലെ പ്രാണികളെ നിരീക്ഷിക്കാനും ലിഡാർ ഉപയോഗിക്കുന്നു. വിലകൂടിയ വളം എവിടെ പ്രയോഗിക്കണമെന്ന് നിർണയിക്കാൻ ലിഡാർ സഹായിക്കും. ഇത്തരത്തിൽ കൃത‍്യതയുള്ള ഫലം ലഭിക്കുന്നതിനാൽ ഭൂമിയുടെ ഉപരിതല മാപ്പിംഗിനായി കൂടുതലായി ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യയാണ് ലിഡാർ. സിൽവർലൈൻ സർവേയിലും ഇതുപയോഗിച്ചാൽ പരിസ്ഥിതി ആഘാതം സംബന്ധിച്ച് കൃത‍്യമായ വിവരങ്ങൾ ലഭിക്കുമെന്നുറപ്പാണ്.

പ്രഫ. കെ.പി. രാജപ്പൻ നായർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.