x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരി മാഫിയക്കെതിരേ നിയമം കർശനമാക്കണം

കണ്ണോളി സുനിൽ, തേലപ്പിള്ളി
Published: July 6, 2026 02:39 AM IST | Updated: July 6, 2026 02:41 AM IST

ലഹരിമാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് അഭ്യന്തരമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഓപറേഷൻ തുഫാൻ പദ്ധതി ഒരു മാസം പിന്നിടുന്പോൾ ഇതുവരെ സംസ്ഥാനമൊട്ടാകെ 5,393 കേസുകൾ രാജിസ്റ്റർ ചെയ്തപ്പോൾ അറസ്റ്റിലായത് 5,736 പേർ. നല്ലകാര്യം.

എന്നാൽ, ഇവരൊക്കെ ശിക്ഷിക്കപ്പെടുമോ? ലഹരിക്കേസുകളിൽ പിടിയിലാകുന്നവർ ദിവസങ്ങൾക്കകം ജാമ്യം നേടി പുറത്തുവരുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

ഇത് നിയമാനുസൃതമാണോ? എങ്കിൽ ആ നിയമം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചില്ലേ? യുവതലമുറയെ വഴിതെറ്റിക്കുന്ന സാമൂഹ്യവിരുദ്ധരെ കുറച്ചു ദിവസം തുറുങ്കിലടക്കാനുള്ള കരുത്തുപോലും നമ്മുടെ നിയമത്തിനില്ലേ? എങ്കിൽ പിന്നെ ഇത്രയും പേരെ പിടികൂടിയിട്ടെന്തുകാര്യം?

 

Tags :

Recent News

Corehub Up