എല്ലാ ഘടകങ്ങളും അനുകൂലം, ഭൂരിപക്ഷം അരലക്ഷം കടക്കുമെന്ന് ഐസക്
Monday, April 22, 2024 11:35 PM IST
മുമ്പെങ്ങും കാണാത്ത ആവേശം ഇത്തവണ എല്‍ഡിഎഫ് ക്യാമ്പുകളില്‍ അവസാനഘട്ടത്തിലുണ്ട്. സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം തുടക്കം മുതല്‍ വോട്ടാക്കി മാറ്റാന്‍ എല്‍ഡിഎഫ് ശ്രമിച്ചിരുന്നു. എല്ലാ ഘടകങ്ങളും അനുകൂലമാണെന്ന് സ്ഥാനാര്‍ഥി തോമസ് ഐസക്കിന്‍റെ വാദം. ഇടതു രാഷ്‌ട്രീയ അന്തരീക്ഷം അങ്ങനെയാണ്. മതന്യൂനപക്ഷങ്ങളില്‍ വലിയ വിഭാഗം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനും ബിജെപിക്കും ശക്തമായ ബദല്‍ എന്നാണ് ജനങ്ങള്‍ ഇടതുപക്ഷത്തെ കാണുന്നത്. പതിനഞ്ചു വര്‍ഷം പത്തനംതിട്ടയിലെ എംപി എന്തു ചെയ്തുവെന്ന ചോദ്യം വോട്ടര്‍മാര്‍ക്കുണ്ട്. അടുത്ത അഞ്ചു വര്‍ഷം കൂടി എംപിയാക്കണമെങ്കില്‍ ഇനിയെന്തെങ്കിലും പരിപാടിയുണ്ടോ എന്നു ചോദിച്ചാല്‍ ആന്‍റ ആന്‍റണിക്ക് ഒന്നും പറയാനില്ല.

മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ഐസക് പറഞ്ഞു. സര്‍വേ ഫലങ്ങളെ എല്‍ഡിഎഫും സിപിഎം നേതാക്കളും നേരത്തെ തള്ളിയതാണല്ലോയെന്നും ഐസക് പറയുന്നു.

അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പത്തനംതിട്ടയില്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.