പിണറായിയെ കാത്തിരിക്കുന്നത് സന്പൂർണ പരാജയം: ചാണ്ടി ഉമ്മൻ
Saturday, April 20, 2024 4:35 AM IST
മൂവാറ്റുപുഴ: പിണറായി വിജയനും സംഘവും കാത്തിരിക്കുന്നത് ചരിത്രത്തിലെ സന്പൂർണ പരാജയമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ജനങ്ങളെ ഇത്രയധികം ദ്രോഹിച്ച സർക്കാർ വേറെയില്ല. ഇടുക്കി ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ ഇടുക്കി നിയോജക മണ്ഡല പൊതു പര്യടനം ഗാന്ധി നഗർ കോളനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരവസരത്തിനായി കേരള ജനത കാത്തിരിക്കുകയാണ്. ഈ ലോക്സഭ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമായി ജനം വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.

എം.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലൂടെയാണ് ഇന്നലെ യുഡിഎഫ് സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചത്.
ഗാന്ധിനഗർ കോളനിയിൽ നിന്ന് പര്യടനം ആരംഭിച്ചു.

താന്നികണ്ടം, പെരുംങ്കാല, മണിയാറൻകുടി, മുസ്ലിം പള്ളിക്കവല, ഭൂമിയാംകുളം, മുളകുവള്ളി, പള്ളിതാഴെ, തടിയന്പാട്, കരിന്പൻ, അട്ടിക്കളം, ചുരുളി, ആൽപാറ, ചുരുളിപതാൽ, മഴുവടി, വെണ്മണി, പഴയരികണ്ടം, പൊന്നരത്താൻ, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട് എന്നിവിടങ്ങളിലെത്തിയ പര്യടനത്തിന് ആവേശകരമായ സ്വീകരണമാണ് വോട്ടർമാർ നൽകിയത്.