കോതമംഗലം: തീവ്ര മഴയെതുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്‍റെ 11 ഷട്ടറുകളും കൂടുതല്‍ അളവില്‍ ഉയര്‍ത്തി. ഇന്നലെ ഉച്ചയോടെ 21.30 മീറ്ററായാണ് ഷട്ടറുകള്‍ ഉയര്‍ത്തിത്. ശനിയാഴ്ച 13.3 മീറ്ററായിരുന്നു. ഡാമിലെ ജലനിരപ്പ് 30.8 മീറ്ററാണ്.

കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മേഖലയില്‍ പുഴ കരകവിഞ്ഞതോടെ വിവിധ പ്രദേശത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു. പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്നലെ രാവിലെ മുതല്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി.

പുഴയ്‌ക്ക് അക്കരെ ഇക്കരെ വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ബ്ലാവനയിലെ കടത്ത് സര്‍വീസും രാവിലെ മുതല്‍ നിലച്ചിരിക്കുകയാണ്.

അഞ്ച് ആദിവാസി ഉന്നതികളും രണ്ട് ഗ്രാമങ്ങളും ബാഹ്യലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പുഴയിലെ ജലനിരപ്പ് താഴ്ന്നാലേ ജനജീവിതം സാധാരണ നിലയിലാകൂ.

പെരിയാര്‍, പൂയംകുട്ടിപുഴ, ഉരുളന്‍തണ്ണി തോട്, ഇടമലയാര്‍, കുട്ടമ്പുഴയാര്‍, കോതമംഗലം പുഴ എന്നിവിടങ്ങളില്‍ വൈകിട്ടോടെ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി.