Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഇരു മുറികളായി ഇണക്കിളികൾ
കുട്ടനാട്ടിലെ ഒരു സാധാരണ കുടുംബം. കുടുംബനാഥൻ തോട്ടുങ്കൽ തോമാച്ചൻ. ഭാര്യ പൂവത്തുമാവുങ്കൽ ഏലിക്കുട്ടി. മക്കൾ ആലീസും ജോസും ടോമിയും. തോമാച്ചന് ഇപ്പോൾ പ്രായം അൻപത്തിരണ്ട്. ഏലിക്കുട്ടിക്ക് വയസ് നാല്പത്തെട്ട്. ഇരുവരുടെയും വിവാഹം നടന്നത് അന്നുണ്ടായിരുന്ന ഏതെങ്കിലുമൊരു ഇടനിലക്കാരന്റെ ഇടപെടൽമൂലമായിരുന്നു എന്നു നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. തോമാച്ചന്റെ അപ്പൻ തോട്ടുങ്കൽ അന്തോനിക്ക് പണി ചാണകപ്പൊടി കച്ചവടമായിരുന്നു. പൂവത്തുകടവിൽ ചാണകപ്പൊടി ഇറക്കുന്ന ദിന ങ്ങളിൽ അന്തോനി ഉൗണുകഴിച്ചിരുന്നത് മാവുങ്കൽ മത്തച്ചന്റെ വീട്ടിൽനിന്നുമായിരുന്നു. അങ്ങനെ മത്തച്ചനും അന്തോനിയും ആദ്യം പരിചയക്കാരും പിന്നീട് ഉറ്റമിത്രങ്ങളുമായി. ഒരു ദിവസം ഉണുകഴിഞ്ഞ് ബീഡിയും കത്തിച്ച് ഇരുവരും വീടിന്റെ തിണ്ണയിൽ ഇരിക്കുകയാണ്.
“ മത്തച്ചോ എനിക്കൊരാഗ്രഹം ” മത്തച്ചൻ എന്തെന്ന ഭാവത്തിൽ അന്തോനിയുടെ നേർക്കു നോക്കി. “ ഏലിക്കുട്ടിയെ എന്റെ മോൻ തോമാച്ചനെ കൊണ്ടു കെട്ടിച്ചാലോ...” അപ്രതീക്ഷമായി അന്തോനിയുടെ പക്ഷത്തുനിന്നുവന്ന ആ നിർദ്ദേശത്തോടു മത്തച്ചനും യോജിച്ചു. പെണ്ണും ചെറുക്കനും തമ്മിൽ കണ്ടു. പരസ്പരം ഇഷ്ടപ്പെട്ടു. ഉടനെ ഉറപ്പീരും താമസംവിനാ കല്യാണവും നടന്നു.
തോമാച്ചനെയും ഏലിക്കുട്ടിയെയും തമ്മിൽ കൂട്ടിച്ചേർത്തവരും ആലോചന നടത്തിയവരുമൊക്കെ ഇഹലോകവാസം വെടിഞ്ഞിട്ട് കാലമേറെയായി. മക്കൾ മൂന്നു ജനിച്ചെങ്കിലും തോമാച്ചനും ഏലിക്കുട്ടിയും ഇപ്പോഴും അവരുടെ മാതാപിതാക്കളെ, പ്രത്യേകിച്ച് അപ്പൻമാരായ തോട്ടുങ്കൽ അന്തോനിയെയും മാവുങ്കൽ മത്തച്ചനെയും പഴിപറഞ്ഞുകൊണ്ടിരിക്കുകയാണ്. അവർ മൂലമാണ് താനീ ഭാരം ചുമക്കേണ്ടിവന്നത് എന്നാണ് അവരിരുവരുടെയും പക്ഷം.
വിവാഹത്തിന്റെ ആദ്യനാളുകളിൽ തോമാച്ചനും ഏലിക്കുട്ടിയും വലിയ സ്നേഹത്തിലായിരുന്നു. അന്യോന്യം സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിലും അവർ മുന്പിൽത്തന്നെയായിരുന്നു. മക്കൾ മൂന്നും ജനിക്കും വരെ ഒട്ടിച്ചേർന്ന് നടന്നിരുന്ന അവരിരുവരും ഇപ്പോൾ ഇരുവഴിക്കാണ്. കിടപ്പ് ഇരുമുറികളിലും ആഹാരം ഇരു മേശകളിലും ആണ്.
ഏലിക്കുട്ടി ഇപ്പോൾ ഒരു മുഴുസമയ ഭക്തയാണ്. ഭർത്താവുമായുള്ള “ വിവാഹബന്ധം ” വിശ്വാസജീവിതത്തിനൊരു വിലങ്ങുതടിയാണെന്നു പറഞ്ഞാണ് ഏലിക്കുട്ടി തന്റെ കിടപ്പ് മറ്റൊരു മുറിയിലേക്ക് മാറ്റിയത്. ചില തൊഴിക്കുന്ന പശുക്കളുടെ സ്വഭാവമാണ് ഈയിടെയായിട്ട് തന്റെ ഭാര്യക്കെന്ന് തോമാച്ചൻ പറയുന്നു.
രണ്ടാമൻ ജോസിന്റെ അപേക്ഷപ്രകാരമാണ് ജോണ്സാർ ആ വീട്ടിലേക്ക് ചെന്നത്. സാറു ചെന്നപ്പോൾ ഏലിക്കുട്ടി കരിസ്മാറ്റിക് പ്രാർഥനയ്ക്ക് പോയിരിക്കുകയാണ്. ടോമി പള്ളിയിൽചെന്ന് അമ്മയെ വിവരം ധരിപ്പിച്ചു. ഉടനെ അങ്ങെത്താം എന്നു പറഞ്ഞ ഏലിക്കുട്ടി നേരമേറെ വൈകിയാണ് വീട്ടിലെത്തിയത്.
ജോണ്സാർ സമയം പാഴാക്കിയില്ല. തോമാച്ചനുമായി പലതും സംസാരിച്ചു. ശാരീരിക ബന്ധത്തിന്റെ കാര്യത്തിൽ ഈയിടെയായി ആലുവാ മണപ്പുറത്തുവച്ചു കണ്ട പരിചയം പോലും കാട്ടാത്ത തന്റെ ഭാര്യയുടെ മനോഭാവം ശരിയാണോ എന്ന തോമാച്ചന്റെ ചോദ്യത്തിനു മുന്പിൽ സാർ അല്പമൊന്നു ശങ്കിച്ചുനിന്നെങ്കിലും പിന്നീട് അയാൾ പറഞ്ഞ പല കാര്യങ്ങളും ശരിയാണെന്നു പറഞ്ഞ് തോമാച്ചന്റെ ചില തെറ്റിദ്ധാരണകൾ തിരുത്താൻ അദ്ദേഹം ശ്രമിച്ചു.
“ ഈയൊരു കാര്യത്തിൽ ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും ആദരിക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്. ഇതിനായി ഇരുവരും പരസ്പരം മനസിലാക്കേണ്ടതുമുണ്ട്.”ഈയൊരു പ്രത്യേകത ഏലിക്കുട്ടിയിൽ മാത്രമല്ല ഈ പ്രായത്തിൽ എത്തുന്ന പല സ്ത്രീകളിലും കണ്ടെത്താൻ കഴിയുന്നുണ്ടെന്നുള്ള സാറിന്റെ വാക്കുകൾ വലിയ ശ്രദ്ധയോടെയാണ് തോമാച്ചൻ കേട്ടുകൊണ്ടിരുന്നത്.
“ ങ്ആ... എത്തിയോ, ഏലിക്കുട്ടിയെ കണ്ടിട്ട് പോകാമെന്നു കരുതിയാ ഞാനിത്രയും നേരം കാത്തിരുന്നത്... കണ്ടിട്ട് ഒരുപാടു നാളുകളായല്ലോ. എന്തൊക്കെയുണ്ടു വിശേഷങ്ങൾ?”ഏലിക്കുട്ടിയുടെ മുഖം കടന്നലു കുത്തിയമാതിരിയുണ്ട്. “ അങ്ങേരു പറഞ്ഞതെല്ലാം വിശ്വസിച്ച് എന്നെ ക്രോസ് വിസ്താരം ചെയ്യാനായിരിക്കും പുറപ്പാട്.”
സാറൊന്നും മിണ്ടിയില്ല. വെറുതെ ചിരിക്കുക മാത്രം ചെയ്തു. കുറെക്കഴിഞ്ഞ് ഏലിക്കുട്ടി വേഷംമാറി പൂമുഖത്തേക്കുവന്നു. ജോണ് സാറുമായി സംസാരിക്കാൻ തയാറായി. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരിക ബന്ധം ദൈവം ആഗ്രഹിക്കുന്നതാണെന്നും ദന്പതികളുടെ ലൈംഗിക ബന്ധം ഒരിക്കലും അധാർമികമായ ചെയ്തിയല്ലെന്നുമുള്ള സാറിന്റെ വാക്കുകളെ ഏലിക്കുട്ടി ശ്രദ്ധാപൂർവം കേട്ടു. തങ്ങളുടെ തെറ്റിദ്ധാരണകൾ തിരുത്തി തങ്ങളെ നേർവഴിക്കു തിരിച്ച ജോണ്സാറിനെ അവരിരുവരും ഒത്തുചേർന്ന് സന്തോഷത്തോടെ യാത്രയാക്കി.
സിറിയക് കോട്ടയിൽ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളു
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്ക
മക്കൾക്കു വേണ്ടി അധ്വാനിക്കുന്നവർ
വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
അഭിലാഷിന്റെ തത്ത്വശാസ്ത്രം
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളു
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്ക
മക്കൾക്കു വേണ്ടി അധ്വാനിക്കുന്നവർ
വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
അഭിലാഷിന്റെ തത്ത്വശാസ്ത്രം
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇ
മരുമകളുടെ മറുപടി
കഴിഞ്ഞ ആഴ്ചയിലെ ഫാമിലിവിഷനിൽ ഞാൻ എഴുതിയത് മക്കൾ അറിയാൻ എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനമായിരുന്നു. ലേഖനം വായിച
മക്കൾ അറിയാൻ...
എത്രയും പ്രിയപ്പെട്ട മക്കൾക്ക്,
എന്റെ ഈ കത്ത് നിങ്ങൾക്ക് എല്ലാവർക്കും വേണ്ടിയാണ്. ഒരേ കത്ത് തന്നെയാണ് എല
വൈകിയെത്തിയ വെളിച്ചം
“സിസിലീ... മോളേ സിസിലീ...” കറിയാക്കുട്ടിയുടെ നാലാമത്തെ മകളാണു സിസിലി. അയാൾ ഒരു കുട്ടനാടൻ കർഷകനാണ്. സ്വന്തമായി രണ
അനുരാധയ്ക്കൊരു പ്രേമലേഖനം
വിവാഹിതനായ അയാൾ അനുരാധയ്ക്കൊരു പ്രേമലേഖനമെഴുതി. അയാൾ ജയദേവൻ. വയസ് മുപ്പത്. രണ്ടു കുട്ടികളുടെ പിതാവ്. ഭാര്യ സ്മൃതി
വികൃതമാക്കുന്ന മുഖങ്ങൾ
ഹൈറേഞ്ചിലെ ഒരു സെക്കൻഡറി സ്കൂൾ. കുട്ടിക്കാനം നിവാസികളുടെ വളർച്ചയ്ക്കു പിന്നിലെ ശക്തിസ്രോതസ്സായി പ്രശോഭിക്കുന്ന സരസ
പട്ടാളക്കാരന്റെ പാർട്ടി
“മമ്മീ .... ബസ്സു വരുന്നു.”
ഗെയ്റ്റിങ്കൽ നിന്ന രാഹുൽ സ്കൂൾബസ് വരുന്നതുകണ്ട് വിളിച്ചുപറഞ്ഞു. രാഹുൽ ഗുഡ്ഷെപ്പേർഡ് സ
സോണിയായുടെ കന്നിവിവാഹം
അയാൾ കാനറാ ബാങ്കിന്റെ മാനേജരാണ്. ഒറ്റത്തയ്യിൽ ചാക്കോച്ചന്റെയും മേരിക്കുഞ്ഞിന്റെയും മൂത്ത മകൻ ജോയി. ആദ്യ ഭാര്യ ലില്ലി
കടം വാങ്ങി കുടുംബം കഴിയുന്നവർ
--“അമ്മേ വല്ലതും തരണേ...”
വീടുകളിൽ കയറി ഭിക്ഷാടനം നടത്തുന്ന ഭിക്ഷാടകരുടെ സ്ഥിരം പല്ലവി. ഇതു വെറും സാധാരണ ഭിക്
പണി ചെയ്യാനും പാടുപെടാനും
കൗണ്സലറുടെ മുറിയിൽനിന്നു കതകു തുറന്ന് തോമസുകുട്ടി പുറത്തേക്കു വന്നു. വരാന്തയിലിരിക്കുന്ന തന്റെ ഭാര്യ ലൈസാമ്മയെ അ
ചെറുപ്പക്കാരിയായ അക്കമ്മ, വയസ് എഴുപത്തിമൂന്ന്
അക്കമ്മ സ്റ്റീഫൻ ചങ്ങനാശ്ശേരിക്കാരിയാണ്. ഇപ്പോൾ വയസ്സ് എഴുപത്തിമൂന്ന്. ഭർത്താവ് ഉപ്പുകണ്ടത്തിൽ സ്റ്റീഫൻ. നാൽപ്പതുവ
Latest News
പോലീസ് ചെയ്യുന്ന കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യയെ അപകടത്തിലേക്ക് തള്ളിവിടും: ഇറോം ശർമിള
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതൽ നടക്കുന്നത് യുപിയിലാണെന്ന് പ്രിയങ്ക
ഉന്നാവോ മാനഭംഗക്കേസ്; തീപൊള്ളലേറ്റ പെൺകുട്ടി മരിച്ചു
നായകൻ നയിച്ചു, നീലപ്പട ജയിച്ചു; ഇന്ത്യൻ ജയം ആറു വിക്കറ്റിന്
തെലുങ്കാന ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തടഞ്ഞ് കോടതി
Latest News
പോലീസ് ചെയ്യുന്ന കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യയെ അപകടത്തിലേക്ക് തള്ളിവിടും: ഇറോം ശർമിള
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതൽ നടക്കുന്നത് യുപിയിലാണെന്ന് പ്രിയങ്ക
ഉന്നാവോ മാനഭംഗക്കേസ്; തീപൊള്ളലേറ്റ പെൺകുട്ടി മരിച്ചു
നായകൻ നയിച്ചു, നീലപ്പട ജയിച്ചു; ഇന്ത്യൻ ജയം ആറു വിക്കറ്റിന്
തെലുങ്കാന ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തടഞ്ഞ് കോടതി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top