തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിജയം ഇടതു സർക്കാരിനെതിരേയുള്ള അതിശക്തമായ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.

ഇടതു സർക്കാർ കേവലം ഒരു കാവൽ മന്ത്രിസഭയായി മാറിയിരിക്കുന്നു. സർക്കാരിനെ ജനങ്ങൾ പൂർണമായി തിരസ്കരിച്ചു. നേതാക്കളും പ്രവർത്തകരും എല്ലാവരും ഒരു മനസോടെ പ്രവർത്തിച്ചതിന്‍റെ വിജയമാണ് നിലന്പൂരിൽ ഉണ്ടായിരിക്കുന്നത്.


ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും വിജയമാണ്. കേരള രാഷ്‌ട്രീയത്തിൽ ബിജെപി ഒരു എടുക്കാച്ചരക്കാണ് എന്ന് ഒരിക്കൽ ക്കൂടി തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.