കൊച്ചി: സ്വകാര്യ കമ്പനിയായ ഒയാസിസിന് പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാന്‍ നല്‍കുന്ന അനുമതികള്‍, ഇതുസംബന്ധിച്ച ഹര്‍ജികളിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി.

ബ്രൂവറിക്ക് അനുമതി നല്‍കുന്നതിനെതിരേ എലപ്പുള്ളി സ്വദേശി എസ്. ശ്രീജിത് നല്‍കിയതടക്കം നാല് പൊതുതാത്പര്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വിവിധ അനുമതികള്‍ക്കായി ഏകജാലക സംവിധാനം വഴി പഞ്ചായത്തിനടക്കം കമ്പനി അപേക്ഷ നല്‍കിക്കഴിഞ്ഞതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് അനുമതികള്‍ പൊതുതാത്പര്യ ഹര്‍ജികളിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.


ബ്രൂവറിക്കു നേരത്തേ സര്‍ക്കാരിന്‍റെ പ്രാഥമിക അംഗീകാരം ലഭിച്ചിരുന്നു. ബ്രൂവറിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മെറിറ്റടിസ്ഥാനത്തില്‍ മാത്രമേ പരിഗണിക്കൂ എന്നറിയിച്ച് അധികൃതര്‍ നേരത്തേ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഒയാസിസ് കമ്പനിയും വിശദീകരണം നല്‍കിയിട്ടുണ്ട്.