തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർഥികളുടെസർട്ടിഫിക്കറ്റുകളിൽ ഗുരുതരമായ തെറ്റുകൾ. ആയിരക്കണക്കിന് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളിലാണ് ഇത്തരത്തിൽ അപാകതകൾ കടന്നുകൂടിയിട്ടുള്ളത്. തെറ്റുകൾ കണ്ടതോടെ വിദ്യാർഥികൾ പരാതിയുമായി ഹയർസെക്കൻഡറി ഡയറക്ടറേറ്റിനെ സമീപിച്ചിരിക്കുകയാണ്.

വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയതോടെ നടത്തിയ പരിശോധനയിൽ 30,000 ത്തോളം സർട്ടിഫിക്കറ്റുകളിൽ ഇത്തരത്തിൽ തെറ്റുകൾ കണ്ടെത്തിയിട്ടുണ്ട് ഈ സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നാണ് സൂചന.


ഹയർസെക്കൻഡറി സർട്ടിഫിക്കറ്റുകൾ അച്ചടിച്ച പ്രസിലെ സോഫ്റ്റ്‌വേറിൽ ഉണ്ടായ അപാകത മൂലമാണ് ഇത്തരമൊരു തെറ്റ് കടന്നുകൂടിയത് എന്നാണ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് നൽകുന്ന വിശദീകരണം.നിരന്തര മൂല്യനിര്‍ണയത്തിന്‍റെ മാര്‍ക്ക് രേഖപ്പെടുത്തിയതിലാണ് തെറ്റുകൾ സംഭവിച്ചത്.

സർട്ടിഫിക്കറ്റിൽ പ്ലസ് വൺ മാര്‍ക്കു തന്നെയാണ് പ്ലസ്ടു മാര്‍ക്കായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ വീഴ്ച്ച വരുത്തിയവർക്കെതിരേ നടപടി വേണമെന്ന് എഎച്ച്എസ്ടിഎ പ്രസിഡന്‍റ് ആർ. അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും ആവശ്യപ്പെട്ടു.