തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാജയം പാർട്ടി പരിശോധിക്കും. തിരുത്തൽ ആവശ്യമെങ്കിൽ തിരുത്തും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വോട്ട് ഇക്കുറി നിലനിർത്താനായില്ല. 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ യുഡിഎഫിനു കുറഞ്ഞിട്ടുണ്ട്. ഇടതുമുന്നണിക്കു രാഷ‌്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലന്പൂർ. പാർട്ടി വോട്ട് പി.വി. അൻവറിനു ലഭിച്ചോയെന്ന കാര്യം പരിശോധിക്കുന്പോഴേ മനസിലാക്കാൻ സാധിക്കൂവെന്നും ഗോവിന്ദൻ പറഞ്ഞു.


വർഗീയശക്തികളെ മാറ്റിനിർത്തിയാണു നിലന്പൂരിൽ ഇത്രയധികം വോട്ട് എൽഡിഎഫിനു കിട്ടിയത്. യുഡിഎഫിനു ജനപിന്തുണ കുറഞ്ഞു. സർക്കാർ വിരുദ്ധ വികാരം ഇല്ല. ജനതാത്പര്യം മുൻനിർത്തിയാണ് ഇടതു നയം. അതുമായിത്തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.