കൊച്ചി:ബേപ്പൂരിനു സമീപം പുറംകടലില്‍ തീപിടിച്ച ‘വാന്‍ഹായ് 503’കപ്പല്‍ കേരളതീരത്തിന്‍റെ 91 നോട്ടിക്കല്‍ മൈല്‍ അകലെയെത്തി. കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോകുന്നത് ഓഫ്‌ഷോര്‍ വാരിയര്‍ കപ്പലാണ്. കപ്പലിലെ തീ ഇനിയും പൂര്‍ണമായി അണയ്ക്കാനായിട്ടില്ല.

കപ്പലിലെ വോയേജ് ഡാറ്റ റെക്കോഡര്‍ (വിഡിആര്‍) വീണ്ടെടുക്കാന്‍ എട്ടംഗ വിദഗ്ധസംഘം കപ്പലിനുള്ളിലെത്തി. കപ്പലിലെ തീയണയ്ക്കാനുള്ള അഗ്നിശമന ഉപകരണങ്ങള്‍ക്കും മറ്റുമായി രണ്ടു ജനറേറ്ററുകള്‍ കപ്പലില്‍ എത്തിച്ചു. സരോജ ബ്ലെസിംഗ്, സക്ഷം എന്നീ കപ്പലുകളും ബോക്ക വിങ്കര്‍, വാട്ടര്‍ ലില്ലി എന്നീ ടഗ്ഗുകളും വാന്‍ഹായ് കപ്പലിനെ തണുപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കപ്പല്‍ ജീവനക്കാര്‍ ഉടന്‍ ആശുപത്രി വിടും.