തിരുവനന്തപുരം: അനധികൃതസ്വത്ത് സന്പാദന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനു ക്ലീൻ ചിറ്റ് നൽകി വിജിലൻസ് സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിന്‍റെ ഒറിജിനൽ കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ അപേക്ഷ സമർപ്പിച്ചു.

എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നു വിജിലൻസ് നിലപാടെടുത്തു. ഇക്കാര്യത്തിൽ തർക്കമുണ്ടെങ്കിൽ തിങ്കളാഴ്ച സമർപ്പിക്കാൻ വിജിലൻസിന് കോടതി നിർദേശം നൽകി.


തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണു നടപടി. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട ഹർജിയാണു കോടതി പരിഗണിക്കുന്നത്.
എഡിജിപിയുടെ കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ അന്വേഷിച്ചതിനാൽ കാര്യമായ അന്വേഷണം നടന്നില്ലെന്നു ഹർജിക്കാരൻ വാദിച്ചു.