പാലക്കാട്: ഇന്ത്യൻ ദേശീയപതാകയ്ക്കു പകരം കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപിയുടെ മുതിർന്ന നേതാവ് എൻ. ശിവരാജൻ. ഭാരതാംബവിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധപരിപാടിയിലെ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു ശിവരാജൻ.

കോണ്‍ഗ്രസ് പച്ചപ്പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു. സിപിഎം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെ. കാവിക്കൊടി ഇന്ത്യൻ പതാകയാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ശിവരാജൻ പറഞ്ഞു.

പ്രതികരണത്തിനിടെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെയും ശിവരാജൻ അധിക്ഷേപിച്ചു. “ശിവൻകുട്ടിയല്ല ശവൻകുട്ടി” എന്നു പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. ദേശീയപതാകയ്ക്കു സമാനമായ പതാക രാഷ്‌ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നതു നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.


കോട്ടമൈതാനത്താണ് ബിജെപിയുടെ പുഷ്പാർച്ചനയും പ്രതിഷേധപരിപാടിയും നടന്നത്. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിലാണ് പുഷ്പാർച്ചന നടന്നത്. ബിജെപി മുൻ ദേശീയ കൗണ്‍സിൽ അംഗവും പാലക്കാട് നഗരസഭയിലെ കൗണ്‍സിലറുമാണ് എൻ. ശിവരാജൻ.

അതേസമയം, ദേശീയപതാക മാറ്റണമെന്ന ശിവരാജന്‍റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസ്താവനയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ. തങ്കപ്പന്‍റെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.

എൻ. ശിവരാജനെതിരേ കോണ്‍ഗ്രസ് പോലീസിൽ പരാതിയും നൽകി. ശിവരാജനെതിരേ രാജ്യദ്രോഹക്കുറ്റത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്കു പരാതി. കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് സി.വി. സതീഷാണ് പരാതി നൽകിയത്.