കോഴിക്കോട്: വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തയാറാക്കാനുദ്ദേശിക്കുന്ന ഡിജിറ്റല്‍ റവന്യു കാര്‍ഡ് ആദ്യഘട്ടത്തില്‍ പൂര്‍ണമായും സ്മാര്‍ട്ട് ആകില്ല. നിലവില്‍ സര്‍വേ, റവന്യു വകുപ്പുകളിലെ വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങള്‍ക്കും കാര്‍ഡ്’ എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനാണ് ഡിജിറ്റല്‍ റവന്യു കാര്‍ഡ് പദ്ധതി ആവിഷ്‌കരിച്ചത്.

വ്യക്തിയെ സംബന്ധിച്ച വിവിധ വകുപ്പുകളിലുള്ള വിവരങ്ങള്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്‍റര്‍ഫേസ്‌ (എപിഐ) ഇന്‍റഗ്രേഷന്‍ വഴി ഡിജിറ്റല്‍ റവന്യു കാര്‍ഡില്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ റവന്യു കാര്‍ഡിനെ മാസ്റ്റര്‍ കാര്‍ഡ് സംവിധാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിന്‍റെ ഭാഗമായി കൃഷി, ധനം, രജിസ്‌ട്രേഷൻ, മോട്ടോര്‍ വാഹനം, തദേശ സ്വയംഭരണം, ഭവനം-സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളില്‍നിന്നും ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി മിഷന്‍പോലെയുള്ള സ്ഥാപനങ്ങളില്‍നിന്നും ആവശ്യമായ വിവരങ്ങള്‍ എപിഐ വഴി ലഭ്യമാക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മറ്റു പല വകുപ്പുകളിലും ഇടപാടുകാരുടെ വിവരങ്ങള്‍ പൂര്‍ണമായും ആധാര്‍ അധിഷ്ഠിതമായി കംപ്യൂട്ടര്‍വത്കരിക്കാത്തതിനാല്‍ അവ പൂര്‍ത്തിയാക്കിയശേഷം ഘട്ടംഘട്ടമായി ഡിജിറ്റല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.


ഓരോ ഭൂവസ്തുവിനു തനതായ ഒരു ലാന്‍ഡ് പാര്‍സല്‍ ഐഡി നല്‍കിയാണ് ഡിജിറ്റല്‍ റവന്യു കാര്‍ഡ് തയാറാക്കുന്നത്. ഈ ലാന്‍ഡ് പാര്‍സല്‍ ഐഡി ഉപയോഗിച്ച് 10 അക്ക നമ്പറോടുകൂടിയ കാര്‍ഡാണ് തയാറാക്കുന്നത്. ഡിജിറ്റല്‍ റവന്യു കാര്‍ഡ് നടപ്പിലാക്കുന്നതിലൂടെ ഭൂരേഖാ സംവിധാനം കാര്യക്ഷമമാക്കാനും വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും.

ഇതുവഴി വിവിധ സാക്ഷ്യപത്രങ്ങള്‍ക്കായി വില്ലേജ് ഓഫീസിനെ സമീപിക്കാതെതന്നെ വ്യക്തികള്‍ക്ക് ആവശ്യമായ റവന്യു സേവനങ്ങള്‍ ലഭ്യമാകും. വ്യാജരേഖകള്‍ ഹാജരാക്കി അനധികൃതമായി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതും ഒഴിവാക്കാന്‍ സാധിക്കും. വ്യക്തിയുടെ വ്യക്ത്യാധിഷ്ഠിതവും കുടുംബാധിഷ്ഠിതവുമായ എല്ലാ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തി കാര്‍ഡ് രൂപത്തില്‍ നല്‍കുന്ന പദ്ധതിക്ക് രണ്ടു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

സംസ്ഥാന ഐടി സെല്ലും ഡിജിറ്റല്‍ ഇന്ത്യയുമാണ് സാങ്കേതിക സഹായം നല്‍കുന്നത്. ഭൂമി സംബന്ധിച്ചു നടക്കുന്ന എല്ലാ കൈമാറ്റങ്ങളും സബ്ഡിവിഷനുകളും സംഭവിക്കുന്ന മുറയ്ക്കുതന്നെ കാര്‍ഡില്‍ മാറ്റം വരുന്ന ഡൈനാമിക്ക് രീതിയിലുളള ക്യുആര്‍ കോഡ് സംവിധാനവും കാര്‍ഡില്‍ ഉള്‍പ്പെടുത്തും.