തിരുവനന്തപുരം: ഇനി ആരു വിചാരിച്ചാലും കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ വരില്ലെന്നും നിലന്പൂർ തെരഞ്ഞെടുപ്പ് ഫലത്തോടെ പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ മാത്രമായിരിക്കുമെന്നും കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്‍റണി.

ആര്യാടൻ മുഹമ്മദിന്‍റെ ഓർമകൾ നിറഞ്ഞുനിന്ന നിലന്പൂരിൽ ജനങ്ങളുടെ വിധിയെഴുത്തോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചുകഴിഞ്ഞു.


ഈ ഭരണത്തോടെ ഇടതുമുന്നണിയുടെ അധ്യായം അടഞ്ഞു. അതിശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. അതേസമയം, വിജയത്തിൽ യുഡിഎഫ് പ്രവർത്തകർ അഹങ്കരിക്കരുതെന്നും കൂടുതൽ വിനയാന്വിതരായി പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. നിലന്പൂരിൽ യുഡിഎഫിനു വിജയം സമ്മാനിച്ച വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്നും ആന്‍റണി പറഞ്ഞു.