കോട്ടയം : കോട്ടയത്ത് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പുതുവത്സര സമ്മാനമായി നൽകുമെന്ന് പറഞ്ഞ വാക്ക് പാലിക്കാനായതിൽ ഏറെ സന്തോഷമെന്ന് തോമസ് ചാഴികാടൻ എംപി. കഴിഞ്ഞ 10 മാസമായി ഇതിനായുള്ള പ്രവർത്തനത്തിലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതിൽ അഭിമാനമുണ്ട്. ഈ മാസം 12 ന് ആണ് പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതെന്നും ചാഴികാടൻ പറഞ്ഞു.

കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്‍റെ കാര്യങ്ങൾക്കായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ നേരിൽ കണ്ട് ആവശ്യം അറിയിച്ചു. ചീഫ് പാസ്പോർട്ട് ഓഫീസറുമായി സംസാരിച്ചിരുന്നു. പാർലമെന്‍റിൽ മൂന്നു തവണ ഇതുമായി ബന്ധപ്പെട്ട സബ്മിഷനായി വിഷയം ഉന്നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് നീക്കം നടത്തുന്നുണ്ട്. വാസ്തവമറിയുന്ന ജനങ്ങൾക്ക് മുന്നില്‍ അവര്‍ പരിഹാസ്യരാകുമെന്നും തോമസ് ചാഴികാടൻ എംപി കുറ്റപ്പെടുത്തി.