ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുയറ്റശ്രമത്തിനിടെയാണ് സൈന്യം ഇവര്‍ക്കുനേരെ വെടിയുതിര്‍ച്ചത്.

പാക് ഭീകരരെയാണ് വധിച്ചതെന്നാണ് വിവരം. പൂഞ്ചിലെ ദേവ്ഗാര്‍ സെക്ടറിലടക്കം സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.

പഹല്‍ഗാം ഭീകരാക്രമത്തി‌‌ന്‍റെ സൂത്രധാരനടക്കമുള്ള മൂന്ന് ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് പേരെയാണ് തിങ്കളാഴ്ച വധിച്ചത്. ഇവരില്‍നിന്ന് പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തതായും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അറിയിച്ചിരുന്നു.