Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാം പന്പരവിഡ്ഢികളോ?
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്നതിലാകട്ടെ നമ്മുടെ ശ്രദ്ധ മുഴുവനും. അക്കാര്യം മറന്നു ജീവിച്ചാൽ നാം തന്നെ ഏറ്റവും വലിയ വിഡ്ഢി.
ഏറ്റവും വലിയ വിഡ്ഢി ആരെന്നു വ്യക്തമാക്കുന്ന കഥകളിൽ ഒരെണ്ണം. ദൈവഭക്തനായ ഒരു ഗ്രാമീണൻ. അയാൾ എല്ലാ ദിവസവും രാവിലെ എണീറ്റ് പ്രാർഥിക്കും. ദൈവസ്തുതിഗീതങ്ങൾ പാടും. അതിനുശേഷം ജോലിക്കുപോകും. എന്നാൽ, അയാൾ ഉച്ചനേരമാകുന്പോൾ ജോലി നിർത്തും. പിന്നെ ഉച്ചഭക്ഷണവും അല്പസമയത്തെ വിശ്രമവും കഴിഞ്ഞു പരോപകാര പ്രവർത്തനങ്ങൾക്കായി അയാൾ സമയം ചെലവഴിക്കും.
അയാളുടെ സേവനം സ്വീകരിച്ചിരുന്നവർക്ക് അയാളോട് എപ്പോഴും ആദരവും സ്നേഹവുമായിരുന്നു. എന്നാൽ, ഗ്രാമത്തിലെ ഭൂരിപക്ഷം പേരും അയാളുടെ നടപടിയെ അനുകൂലിച്ചില്ല. ദിവസം മുഴുവൻ ജോലിചെയ്തു കൂടുതൽ പണം സന്പാദിക്കുന്നതിനു പകരം പ്രാർഥനയിലും പരോപകാര പ്രവർത്തനങ്ങളിലും സമയം കളയുന്ന ഒരു വിഡ്ഢിയായിട്ടാണ് അയാളെ അവർ വീക്ഷിച്ചത്. അയാൾ ഒരു ഭ്രാന്തനാണെന്നു ചിലർ അയാളെ മുദ്രകുത്തുകയും ചെയ്തു.
ആ ഗ്രാമത്തിൽ ധനികനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. പണം സന്പാദിക്കുന്ന കാര്യത്തിലായിരുന്നു എപ്പോഴും അയാളുടെ ശ്രദ്ധ. ആർക്കും ഒരു ചില്ലിക്കാശുപോലും വെറുതെ കൊടുക്കാൻ അയാൾ തയാറല്ലായിരുന്നു. പണക്കൊതിയനായ ഈ ധനികൻ, പാവങ്ങളെ സഹായിക്കാൻ സ്വന്തം സന്പാദ്യം ഉദാരമായി ചെലവഴിക്കുന്ന ഗ്രാമീണനെക്കുറിച്ച് കേൾക്കാനിടയായി. ആ ഗ്രാമീണൻ എത്രയോ വലിയ വിഡ്ഢിയാണെന്ന് അയാൾ കരുതി.
ഒരു ദിവസം ഈ ധനികൻ ആ ഗ്രാമീണനെ കാണാൻ പോയി. അയാളെ കണ്ടപ്പോൾ ധനികൻ പറഞ്ഞു: “നിന്നെക്കുറിച്ചു ഞാൻ കേൾക്കുന്നതു ശരിയാണെങ്കിൽ നീ ആണ് ഈ ഗ്രാമത്തിലെ ഏറ്റവും വലിയ വിഡ്ഢി. നീ നിന്റെ പണവും വിലയേറിയ സമയവും മറ്റുള്ളവരെ സഹായിക്കാൻ ചെലവഴിക്കുന്നു എന്നു കേൾക്കുന്നതു ശരിയാണോ?’
അതു ശരിയാണെന്നു ഗ്രാമീണൻ പറഞ്ഞു. ഉടനെ ധനികൻ തന്റെ കൈവശമുണ്ടായിരുന്ന ഒരു തൊപ്പി അയാൾക്കു കൊടുത്തുകൊണ്ടുപറഞ്ഞു: “നിന്നെക്കാൾ വിഡ്ഢിയായ ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട്, ഏറ്റവും വലിയ വിഡ്ഢിക്കുള്ള ഈ തൊപ്പി നിനക്കിരിക്കട്ടെ. എന്നാൽ, നിന്നെക്കാൾ വിഡ്ഢിയായ ആരെയെങ്കിലും നീ കണ്ടെത്തിയാൽ അപ്പോൾ ഈ തൊപ്പി നീ അയാൾക്കു കൊടുക്കണം.”
ഗ്രാമീണൻ ഒന്നും പറയാതെ ആ തൊപ്പി വാങ്ങി സൂക്ഷിച്ചു. ധനികൻ തന്നെ പന്പരവിഡ്ഢിയായി കണ്ടതിന്റെ പേരിൽ അയാൾ തന്റെ നന്മപ്രവർത്തികൾ വേണ്ടെന്നുവച്ചില്ല. അയാൾ അതു പൂർവാധികം വിശ്വസ്തതയോടെ തുടർന്നു.
വർഷങ്ങൾ കുറെ കടന്നുപോയി. തന്നെ മുൻപ് സന്ദർശിക്കാൻ വന്നിരുന്ന ധനികൻ രോഗംമൂലം മരിക്കാറായി കിടക്കുകയാണെന്ന് ആ ഗ്രാമീണൻ അറിഞ്ഞു. ഉടനെ അയാൾ ധനികനെ സന്ദർശിക്കാൻ ചെന്നു. അയാൾ കണ്ടപ്പോൾ ധനികൻ പറഞ്ഞു: “സഹോദരാ, എന്റെ അവസാനം അടുത്തു. ഞാൻ പോവുകയാണ്. എനിക്കുവേണ്ടി പ്രാർഥിക്കണം.”
അപ്പോൾ ഗ്രാമീണൻ ചോദിച്ചു: “അങ്ങയുടെ യാത്രയ്ക്ക് അങ്ങ് ഒരുങ്ങിക്കാണുമെന്നു കരുതുന്നു. അങ്ങയുടെ ഭാര്യയും മക്കളും കൂടെ വരുന്നുണ്ടോ? അങ്ങയുടെ സന്പത്ത് അങ്ങ് കൂടെ കൊണ്ടുപോകുന്നുണ്ടോ?” ഉടനെ ധനികൻ പറഞ്ഞു: അവർക്കൊന്നും കൂടെ വരാനാകില്ലല്ലോ. സന്പത്തും കൂടെ കൊണ്ടുപോകാനാവില്ലല്ലോ. ഞാൻ കൂടെ കൊണ്ടുപോകുന്നത് എന്റെ നന്മ-തിന്മ പ്രവൃത്തികൾ മാത്രമാണ് എന്ന് ഇപ്പോൾ മനസിലാക്കുന്നു. പക്ഷേ, അതു മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിപ്പോയി.’’
താൻ ഉടനെ മടങ്ങിവരുമെന്നു പറഞ്ഞ് ആ ഗ്രാമീണൻ തന്റെ ഭവനത്തിലേക്കു പോയി. കുറെ കഴിഞ്ഞപ്പോൾ ഒരു തൊപ്പിയുമായി ധനികന്റെ അടുത്തെത്തി അയാൾ പറഞ്ഞു: “അങ്ങ് എനിക്ക് പണ്ടുതന്ന തൊപ്പിയാണിത്. ഏറ്റവും വലിയ വിഡ്ഢിക്കുള്ള തൊപ്പി. എന്നെക്കാൾ വിഡ്ഢിയായ ഒരാളെ കണ്ടുമുട്ടിയാൽ ഈ തൊപ്പി അയാൾക്കു നൽകണമെന്ന് അങ്ങു പറഞ്ഞിരുന്നുവല്ലോ.’’
കൈവശമുണ്ടായിരുന്ന തൊപ്പി ധനികനു കൊടുത്തുകൊണ്ടു ഗ്രാമീണൻ പറഞ്ഞു: “പണവും സന്പത്തുമൊന്നും കൂടെ കൊണ്ടുപോകാനാവില്ലെന്ന് അറിഞ്ഞിരുന്ന അങ്ങ് ജീവിതകാലം മുഴുവൻ അവയുടെ പിന്നാലെ പോയി. എന്നു മാത്രമല്ല, ദൈവത്തെയും സഹജീവികളെയും മറന്ന് അങ്ങ് ജീവിച്ചു. അപ്പോൾ അങ്ങേക്ക് എങ്ങനെ സ്വർഗത്തിലെത്താനാവും? അങ്ങ് തന്നെ ഏറ്റവും വലിയ വിഡ്ഢി. ഈ തൊപ്പി അങ്ങേക്കുള്ളതാണ്!’’
ഈ കഥ കേൾക്കുന്പോൾ ഇതൊരു പൊട്ടക്കഥയായി തോന്നാം. എന്നാൽ ഈ കഥ നൽകുന്ന സന്ദേശം അമൂല്യമാണ്. നാം സന്പാദിക്കുന്ന പണവും സന്പത്തുകളും മരണശേഷം നമുക്ക് കൂടെ കൊണ്ടുപോകാനാവില്ലെന്നു വ്യക്തമായി നമുക്കറിയാം. എന്നു മാത്രമല്ല, ദൈവം നമുക്കു നൽകുന്ന ദാനങ്ങൾ മറ്റുള്ളവരുമായി പങ്കുവച്ചു ദൈവത്തിന്റെ ആഗ്രഹമനുസരിച്ചു നാം ജീവിച്ചാലേ നമുക്കു സ്വർഗരാജ്യത്തിൽ പ്രവേശനമുള്ളൂ എന്നും നമുക്കറിയാം.
എന്നാൽ, പണത്തിന്റെയും സന്പത്തിന്റെയും പിന്നാലെ പോയി ഈ വസ്തുതകളെല്ലാം മറന്നുകൊണ്ടല്ലേ നമ്മിൽ പലരും ജീവിക്കുന്നത്? നമ്മുടെ നന്മപ്രവൃത്തികളല്ലാതെ മറ്റൊന്നും നമ്മുടെ മരണശേഷം കൂടെകൊണ്ടുപോകാൻ സാധിക്കുകയില്ലെങ്കിൽ പിന്നെ നാമെന്തിനു നമ്മുടെ ജീവൻ പണയംവച്ചും സന്പത്തിന്റെ പിന്നാലേ പോകണം?.
ശരിയാണ്, ജീവിക്കാൻ നമുക്കു പണം വേണം. നല്ല ജീവിത സൗകര്യങ്ങൾ വേണം. എന്നാൽ അതിനുവേണ്ടി നമ്മെ കാത്തിരിക്കുന്ന സ്വർഗസൗഭാഗ്യം നമ്മൾ കളഞ്ഞുജീവിക്കാമോ? നാം അങ്ങനെ ചെയ്യുന്നെങ്കിൽ പന്പരവിഡ്ഢികളാണ് നമ്മൾ! ഏറ്റവും വലിയ വിഡ്ഢിക്കുള്ള തൊപ്പിക്കു നമ്മൾ അർഹർതന്നെ.
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്നതിലാകട്ടെ നമ്മുടെ ശ്രദ്ധ മുഴുവനും. അക്കാര്യം മറന്നു ജീവിച്ചാൽ നാം തന്നെ ഏറ്റവും വലിയ വിഡ്ഢി.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
Latest News
"പണം കൈമാറിയ ദിവസം പത്തനംതിട്ടയിൽ'; നിയമനക്കോഴയിൽ മറുതെളിവുമായി മന്ത്രിയുടെ പിഎസ്
പത്തനംതിട്ടയിൽ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു
നിയമനക്കോഴ: ആരോഗ്യമന്ത്രിയുടെ പിഎസിന് തട്ടിപ്പിൽ പങ്കില്ലെന്ന് അഖിൽ സജീവ്
മധു വധക്കേസില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നു; രാജിവച്ച സ്പെഷല്‍ പ്രോസിക്യൂട്ടറിന്റെ വെളിപ്പെടുത്തല്‍
വയനാട്ടില്‍ മാവോയിസ്റ്റ് ആക്രമണം; പോലീസ് സംഘം കമ്പമലയിലേക്ക്
Latest News
"പണം കൈമാറിയ ദിവസം പത്തനംതിട്ടയിൽ'; നിയമനക്കോഴയിൽ മറുതെളിവുമായി മന്ത്രിയുടെ പിഎസ്
പത്തനംതിട്ടയിൽ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു
നിയമനക്കോഴ: ആരോഗ്യമന്ത്രിയുടെ പിഎസിന് തട്ടിപ്പിൽ പങ്കില്ലെന്ന് അഖിൽ സജീവ്
മധു വധക്കേസില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നു; രാജിവച്ച സ്പെഷല്‍ പ്രോസിക്യൂട്ടറിന്റെ വെളിപ്പെടുത്തല്‍
വയനാട്ടില്‍ മാവോയിസ്റ്റ് ആക്രമണം; പോലീസ് സംഘം കമ്പമലയിലേക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top