Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനായ അലക്സാണ്ടർ ചക്രവർത്തി (ബിസി 356-323). ലോകം കണ്ടിട്ടുള്ള മിലിട്ടറി കമാൻഡർമാരിൽ ഏറ്റവും പ്രഗല്ഭനായി അദ്ദേഹം അറിയപ്പെടുന്നു. പതിമൂന്നു വർഷമേ അദ്ദേഹം മാസിഡോണിയയുടെ രാജാവായിരുന്നുള്ളൂ. എങ്കിലും ആ ചുരുങ്ങിയ കാലംകൊണ്ട് പൗരാണിക കാലത്തെ ഏറ്റവും വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.
യുദ്ധത്തിൽ പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അലക്സാണ്ടർ ചക്രവർത്തിയുടെ സാമ്രാജ്യം ഗ്രീസ് മുതൽ വടക്കുപടിഞ്ഞാറൻ ഇന്ത്യവരെ വ്യാപിച്ചുകിടന്നു. ദീർഘകാലം നീണ്ടുനിന്ന യുദ്ധപര്യടനത്തിൽ അസംതൃപ്തരായ പടയാളികൾ തിരികെപ്പോകാൻ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ അലക്സാണ്ടർ ഒരുപക്ഷേ തന്റെ യുദ്ധപര്യടനം ഇന്ത്യയിലെത്തിയ ശേഷം അവസാനിപ്പിക്കില്ലായിരുന്നു. മടക്കയാത്രയിൽ ബാബിലോണിൽവച്ചു മലേറിയ അല്ലെങ്കിൽ ടൈഫോയ്ഡ് മൂലമാണ് അദ്ദേഹം മരിച്ചതെന്നു കരുതപ്പെടുന്നു.
മുപ്പത്തിരണ്ടാം വയസിൽ അന്തരിച്ച അദ്ദേഹത്തെ ആദ്യം ഈജിപ്തിലെ മെംഫിസിലും പിന്നീട് ഈജിപ്തിലെതന്നെ അലക്സാൻഡ്രിയയിലും സംസ്കരിച്ചെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ, ഇതുവരെയും അദ്ദേഹത്തിന്റെ ശവകുടീരം കണ്ടെത്തുന്നതിൽ ആധുനിക ഗവേഷകർ വിജയിച്ചിട്ടില്ല.
അലക്സാണ്ടറുടെ ശവകുടീരം എവിടെയാണെന്നു തീർച്ചയില്ലെങ്കിലും ആ ശവകുടീരത്തിൽ കൊത്തിവച്ച സ്മരണക്കുറിപ്പ് ഗവേഷകരുടെ പഠനങ്ങളിൽ കാണാം. അത് ഇപ്രകാരമായിരുന്നു, ""ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.' ഈ സ്മരണക്കുറിപ്പ് യഥാർഥമാണെങ്കിലും അല്ലെങ്കിലും ഇത് അർഥസന്പുഷ്ടംതന്നെ.
ലോകം മുഴുവനും വെട്ടിപ്പിടിക്കാൻ ഇറങ്ങിത്തിരിച്ച അലക്സാണ്ടർക്കു രാജ്യങ്ങൾ ഓരോന്നായി കീഴടക്കിയിട്ടും മതിയായില്ല. വീണ്ടും മുന്നോട്ടു പോകാനായിരുന്നു ആഗ്രഹം. എന്നാൽ, സാഹചര്യം അതിന് അനുവദിച്ചില്ല. തന്മൂലം മടങ്ങിപ്പോകേണ്ടിവന്നു. ആ യാത്ര ചെന്നവസാനിച്ചത് തനിക്കു മതിയാകുന്ന ഒരു ശവകുടീരത്തിലും.
തന്റെ ജൈത്രയാത്ര ഒരിക്കൽ ചെന്നവസാനിക്കുന്നത് എവിടെയെങ്കിലുമുള്ള ഒരു ശവകുടീരത്തിലായിരിക്കുമെന്നു ചെറുപ്പക്കാരനായ അലക്സാണ്ടർ എപ്പോഴെങ്കിലും ഓർമിച്ചിട്ടുണ്ടാവുമോ? അതേക്കുറിച്ചു തീർച്ച പറയാനാവില്ല. എങ്കിലും പേർഷ്യക്കാർ പരന്പരാഗതമായി അലക്സാണ്ടറെക്കുറിച്ചു പറയുന്ന ഒരു കഥയുണ്ട്.
ആ കഥ ഇപ്രകാരമാണ്: ബാബിലോണിൽവച്ച് അലക്സാണ്ടർ രോഗിയായി കിടക്കുന്ന അവസരം. തന്റെ മരണം അടുക്കാറായി എന്നു മനസിലാക്കിയ അദ്ദേഹം തന്റെ കൂടെയുണ്ടായിരുന്ന കമാൻഡർമാർക്കു തന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സംബന്ധിച്ചു വ്യക്തമായ നിർദേശങ്ങൾ നൽകി. അതിലൊന്ന്, ശവപേടകത്തിൽ തന്റെ മൃതദേഹം വഹിച്ചുകൊണ്ടുപോകുന്പോൾ തന്റെ ഒരു കൈ പുറത്തേക്കു തൂക്കിയിടണമെന്നായിരുന്നു.
അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതിന്റെ കാരണവും അദ്ദേഹം അവർക്കു നൽകി, ""ലോകം മുഴുവൻ ഞാൻ കീഴടക്കി. എന്നാൽ, വെറുംകൈയോടെ ഞാൻ പോകുന്നു!' അലക്സാണ്ടർ ചക്രവർത്തി യഥാർഥത്തിൽ ഇപ്രകാരം നിർദേശം നൽകിയിട്ടുണ്ടെങ്കിൽ അദ്ദേഹം മഹാനായ ഒരു യുദ്ധവീരൻ മാത്രമായിരുന്നില്ല. പ്രത്യുത മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നശ്വരതയും മനസിലാക്കിയ ഒരു ആത്മജ്ഞാനിയുമായിരുന്നു.
ലോകത്തിൽ എന്തെല്ലാം നേടിയാലും അതൊന്നും കൂടെ കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം മനസിലാക്കി. തന്മൂലമാണ് ശവപേടകത്തിൽനിന്ന് തന്റെ ഒരു കൈ പുറത്തേക്കു തൂക്കിയിടാൻ അദ്ദേഹം ആവശ്യപ്പെട്ടത്.
അലക്സാണ്ടർക്കു ശേഷം ലോകവും അതിലെ മനുഷ്യരും ഏതെല്ലാം രീതിയിൽ പുരോഗമിച്ചു. ഏതെല്ലാം മേഖലകളിൽ എത്രമാത്രം നേട്ടങ്ങൾ നേടി. അവിശ്വസനീയമെന്നു തോന്നിക്കുന്ന കാര്യങ്ങൾവരെ മനുഷ്യനു ചെയ്യാൻ സാധിക്കുന്നു. ലോകം മുഴുവനും മനുഷ്യന്റെ വിരൽത്തുന്പിലും കൈപ്പിടിയിലുമാണെന്നു തോന്നുന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
എന്നാൽ, അലക്സാണ്ടർക്ക് ഉണ്ടായിരുന്നുവെന്നു നാം കരുതുന്ന ആത്മജ്ഞാനം നമ്മിലെത്ര പേർക്ക് ഉണ്ടാകും. മരിക്കുന്പോൾ, നമ്മുടെ ഭൗതികനേട്ടങ്ങളൊന്നും കൂടെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് നമുക്കറിയാവുന്പോഴും ആ ഭൗതിക നേട്ടങ്ങളുടെ പിറകേയല്ലേ നമ്മുടെ പരക്കംപാച്ചിൽ? ഏതു വിധേനയും എത്രമാത്രം പണം സന്പാദിക്കാൻ സാധിക്കുമോ അത്രമാത്രം സന്പാദിക്കാനല്ലേ നമ്മിൽ പലരുടെയും തത്രപ്പാട്. അധികാരത്തിന്റെയും പ്രശസ്തിയുടെയുമൊക്കെ കാര്യം വരുന്പോഴും വാസ്തവം അതുതന്നെയല്ലേ?
നമ്മുടെ ഭൗതിക നേട്ടങ്ങൾ നമ്മുടെ കൂടെ കൊണ്ടുപോകാൻ സാധിക്കുകയില്ലെന്ന് അറിയാമായിരുന്നിട്ടും നമ്മുടെ കൂടെ കൊണ്ടുപോകാൻ സാധിക്കുന്ന നന്മ പ്രവൃത്തികളുടെയും ആധ്യാത്മിക നേട്ടങ്ങളുടെയും കാര്യം വരുന്പോൾ അവയിലെന്തുകൊണ്ടാണു നാം താത്പര്യം കാണിക്കാത്തത്?
കാര്യങ്ങൾ അതായിരിക്കുന്ന സ്ഥിതിയിൽ കാണാനുള്ള വിവേചനശക്തിയും അതനുസരിച്ചു പ്രവർ ത്തിക്കാനുള്ള കരളുറപ്പും നമുക്കില്ലെന്നു സാരം. തന്മൂലമല്ലേ നശിച്ചുപോകുന്നവയ്ക്കു വേണ്ടി നാം ജീവിതം നശിപ്പിക്കുകയും നിസാര കാരണങ്ങളുടെ പേരിൽ പരസ്പരം തലതല്ലിക്കീറുകയും ചെയ്യുന്നത്.
നാം ഏതു മേഖലയിൽ വിജയം വെട്ടിപ്പിടിച്ചാലും അതൊന്നും നന്മയുടെ വഴിയിലല്ലെങ്കിൽ അതു നമുക്കു കൂടെ കൊണ്ടുപോകാൻ സാധിക്കില്ലെന്നതു മറക്കാതിരിക്കാം. അതനുസരിച്ചു പ്രവർത്തിക്കാം. അല്ലെങ്കിൽ അവയെല്ലാം നമ്മുടെ നിത്യനാശത്തിനേ വഴിതെളിക്കൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
Latest News
മിസോറമിൽ ലീഡുയർത്തി സെഡ്പിഎം
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു
മിസോറമില്‍ സെഡ്പിഎമ്മിന് ലീഡ്
മിസോറമില്‍ ആദ്യ ലീഡ് എംഎന്‍എഫിന്
Latest News
മിസോറമിൽ ലീഡുയർത്തി സെഡ്പിഎം
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു
മിസോറമില്‍ സെഡ്പിഎമ്മിന് ലീഡ്
മിസോറമില്‍ ആദ്യ ലീഡ് എംഎന്‍എഫിന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top