Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എംടിയുടെ വെള്ളിത്തിര
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെയും പുനർവായനയായി. താഴ്വാരത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത ഡ്രൈ ആക്ഷൻ മൂഡാണ് പ്രേക്ഷകർ കണ്ടത്.
കൊല്ലാൻ അവൻ ശ്രമിക്കും
ചാവാതിരിക്കാൻ ഞാനും...
രണ്ടേ രണ്ടു വരിയിൽ ഒരു സിനിമയുടെ കഥ പൂർണമായി ഉൾക്കൊള്ളിക്കുക. ഭരതൻ സംവിധാനംചെയ്ത താഴ്വാരം സിനിമയിലെ ഈ ഡയലോഗിൽ രണ്ടു രണ്ടര മണിക്കൂർ നീളുന്ന സിനിമയുടെ കഥ മുഴുവൻ ഒളിഞ്ഞുകിടപ്പുണ്ട്.
ഏതൊരു എഴുത്തുകാരനെയും കൊതിപ്പിക്കുന്ന മാന്ത്രികസ്പർശം. തിരമാലപോലെ എഴുതിക്കൂട്ടുന്നതല്ല തിരക്കഥയെന്ന് എംടിയുടെ ഓരോ സിനിമയും കാണിച്ചുതരുന്നു.
1965ൽ മുറപ്പെണ്ണിൽ തുടങ്ങുന്നു പ്രേക്ഷകരെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഈ കൂടല്ലൂർക്കാരന്റെ പ്രതിഭ.
ഇരുട്ടിന്റെ ആത്മാവിലും അസുരവിത്തിലുമൊക്കെ ഇതു വ്യക്തമാണ്.
കഥയും തിരക്കഥയും രണ്ടാണെങ്കിലും എംടി കൈകാര്യം ചെയ്യുന്പോൾ മോഹിപ്പിക്കുന്ന എന്തോ ഒന്നു വന്നുചേരുന്നു.
എഴുതുന്ന സാഹിത്യം കാലാതീതമാകണം എന്നാഗ്രഹിക്കുംപോലെ തിരക്കഥകളും തലമുറകൾ ആസ്വദിക്കണമെന്ന ചിന്ത എംടിക്കുണ്ട്.
കൂട്ടുകുടുംബം, മരുമക്കത്തായം എന്നിവയിൽ തുടങ്ങുന്ന എംടിയുടെ സിനിമാജീവിതം നാലുകെട്ടിന്റെ അകത്തളങ്ങളിൽനിന്നു പുറംലോകത്തേക്കും മനുഷ്യരുടെ വികാരവിചാരങ്ങളിലേക്കും നീങ്ങുന്നത് ഓളവും തീരവും കാണിച്ചുതന്നു.
നിർമാല്യത്തിൽ അന്നേവരെയുള്ള എംടിയെ അല്ല കണ്ടത്. എല്ലാ കെട്ടുകളും പൊട്ടിച്ചുള്ള ഒരെഴുത്തായിരുന്നു നിർമാല്യത്തിൽ.
മലയാള സിനിമയെന്നല്ല ഇന്ത്യൻ സിനിമതന്നെ അന്പരന്നുപോകുന്ന തരത്തിലുള്ള ക്ലൈമാക്സ് ചിന്തിക്കാൻ പോലും കഴിയുന്നതല്ല.
ബന്ധനവും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയുമൊക്കെ എംടിയുടെ കഥകളുടെ സൗന്ദര്യം കാത്തുസൂക്ഷിച്ച സിനിമാക്കഥയായി മാറി.
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ഏതു കാലത്തും അപ്ഡേറ്റ് ചെയ്യാവുന്ന ചലച്ചിത്രകാവ്യം തന്നെയാണ്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ അന്നും ഇന്നും പ്രവാസിയുടെ സ്വപ്നങ്ങളും ജീവിതങ്ങളും പ്രതിഫലിപ്പിക്കുന്നതാണ്.
തൃഷ്ണയിലെത്തുന്പോൾ നിഗൂഢമായ മനുഷ്യമനസിലേക്കുള്ള മനോഹരമായ യാത്രയാണ് നടത്തുന്നത്. കുറുക്കിക്കാച്ചിയ ഡയലോഗുകളും മികച്ച അഭിനയ മുഹൂർത്തങ്ങളുമായി തൃഷ്ണ ഒരു ലഹരിയായി യുവതലമുറയിൽ തരംഗമായി.
വളർത്തുമൃഗങ്ങളിൽ തന്പിലൂടെ പ്രേക്ഷകരെ കൊണ്ടുപോയ എംടി ഓപ്പോളിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിമിഷങ്ങളാണ് കാണിച്ചുതന്നത്.
എംടിയുടെ തിരക്കഥയിൽ കഥയുടെ സങ്കേതങ്ങളും ക്രാഫ്റ്റും ഉപയോഗിക്കുന്പോൾ വരുന്ന ഭംഗി പറഞ്ഞറിയിക്കാനാവാത്തതാണ്. കുട്ടികൾ എന്നതിനു പകരം ചെറുബാല്യക്കാർ എന്നു പറയുന്പോഴുള്ള ഭംഗി വേറൊരു തലത്തിലാണ്.
ഉയരങ്ങളിൽ എന്ന സിനിമ മനുഷ്യമനസിന്റെ വന്യമായ മേച്ചിൽപുറങ്ങൾ തേടുന്പോൾ മോഹൻലാലിന്റെ മികച്ച നെഗറ്റീവ് നായകകഥാപാത്രമായി ഇന്നും കാണികളെ ത്രസിപ്പിക്കുന്നു.
സ്വർഗവാതിൽ തുറക്കുന്ന സമയം എന്ന ചെറുകഥയെ ആൾക്കൂട്ടത്തിൽ തനിയെ എന്ന സിനിമയിലേക്കു പറിച്ചുനടുന്പോൾ താളം പിഴച്ച കുടുംബബന്ധങ്ങളുടെ കഥ യായി. ഇതിൽ മൂന്നോ നാലോ സീനുകളിൽ മാത്രം വന്നുപോകുന്ന മോഹൻലാൽ കഥാപാത്രം മനസിൽ നിറഞ്ഞു നിൽക്കും.
പഞ്ചാഗ്നിയിൽ എംടിയുടെ എഴുത്ത് അഗ്നിയായി ആളിപ്പടരുന്ന വിസ്മയം കാണാം. അക്ഷരങ്ങൾ എംടിയുടെ ആത്മതിരക്കഥയാണെന്നു പറയാവുന്ന ചിത്രമാണ്. അതിലെ ജയദേവൻ, വാസുദേവൻ തന്നെയല്ലേ എന്നു തോന്നിപ്പോകുന്ന എത്രയോ മുഹൂർത്തങ്ങളുണ്ട്.
രംഗം കഥകളി കലാകാരൻമാരുടെ ജീവിതത്തിലേക്കും നഖക്ഷതങ്ങൾ അപക്വമായ പ്രണയത്തിലേക്കും അഭയം തേടി. ഋതുഭേദം തുടങ്ങിയ ചിത്രങ്ങൾ കുടുംബബന്ധങ്ങളിലേക്കും ചെന്നെത്തി.
അമൃതംഗമയ കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് ഉൗന്നൽ കൊടുത്തുകൊണ്ടു മനോഹരമായ ഒരു കഥ പറഞ്ഞ ചിത്രമായി.
ആരണ്യകം നക്സൽ പ്രസ്ഥാനത്തിന്റെ പൊള്ളുന്ന ചിത്രങ്ങളിലൊന്നാണ്.
കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങളെഴുതാൻ ഇവിടെയാളുണ്ടെന്നും കേരളത്തിലെ മനുഷ്യൻമാരെ കുറിച്ചെഴുതാനാരുമില്ലെന്നും ദേവന്റെ കഥാപാത്രം അരിശത്തോടെ പറയുന്നുണ്ട്.
സൂപ്പർഹിറ്റായ വൈശാലി പ്രണയവും രതിയും ചേർന്ന മനോഹാരിതയാണ് സമ്മാനിച്ചത്.
വടക്കൻ വീരഗാഥയാകട്ടെ എല്ലാം പൊളിച്ചെഴുതി. കേട്ടുവളർന്ന വടക്കൻപാട്ടിലെ ചതിയൻ ചന്തുവിന് പുതിയ മുഖം നൽകി അവതരിപ്പിച്ചപ്പോൾ അതു പാണൻപാട്ടിന്റെ പുതിയ വ്യാഖ്യാനമായി.
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെയും പുനർവായനയായി.
താഴ്വാരത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത ഡ്രൈ ആക്ഷൻ മൂഡാണ് പ്രേക്ഷകർ കണ്ടത്.
മലയാളത്തിലെ ന്യൂജെൻ സിനിമ ഗണത്തിൽ പെടുത്താവുന്ന വേനൽകിനാവുകൾ കെ.എസ് സേതുമാധവന്റെ സംവിധാനമികവിലാണ് പുറത്തുവന്നത്. പിന്നീട് സദയം, സുകൃതം ചിത്രങ്ങൾ കൈകാര്യം ചെയ്ത വിഷയങ്ങൾ അത്രയും ഗൗരവമുള്ളതായി.
ശത്രു എന്ന ചെറുകഥയിൽനിന്ന് രൂപപ്പെട്ട സദയവും രവി എന്ന മാധ്യമപ്രവർത്തകന്റെ ജീവിതം പറഞ്ഞ സുകൃതവും പ്രേക്ഷകരെ അശാന്തമാക്കുന്ന സൃഷ്ടികളായി.
പരിണയം പുതുതലമുറക്കായി ചെയ്ത ചിത്രമാണ്. ദയ കുട്ടികൾക്കുവേണ്ടിയും.
എന്ന് സ്വന്തം ജാനകിക്കുട്ടിയും തീർത്ഥാടനവും വേണ്ടത്ര പഞ്ച് കിട്ടാതെ പോയ സൃഷ്ടികളാണെന്ന് തോന്നാം. കാരണം ചെറുകഥയുടെ ശക്തി എന്തുകൊണ്ടോ തിരക്കഥയാക്കിയപ്പോൾ ചോർന്നുപോയ പോലെ.
പ്രത്യേകിച്ച് വാനപ്രസ്ഥം ഒരു ലഹരിയായി സിരയിൽ പടർന്നുകയറിയെങ്കിൽ തീർത്ഥാടനം ഒന്നുമല്ലാതായി.
കേരളവർമ പഴശിരാജ ചരിത്രകഥയാണെങ്കിലും പഴശിരാജയുടെ മനസിന്റെ പടയോട്ടങ്ങൾക്കായിരുന്നു എംടി ഉൗന്നൽ നൽകിയത്.
ഒന്നിനൊന്ന് കൂട്ടിത്തൊടാതെ വേറിട്ടു നിൽക്കുന്ന തിരക്കഥയെഴുത്ത്. വള്ളുവനാടൻ തറവാടുകളിലെ കഥകളാണെങ്കിലും അവയ്ക്കെല്ലാം എക്കാലവും കേൾക്കാനാഗ്രഹിക്കുന്ന കാണാൻ കൊതിക്കുന്ന പുതുമ, എഴുത്തിലെ ആറ്റിക്കുറുക്കൽ, കാണുന്നവർക്കും കേൾക്കുന്നവർക്കും മതിവരാതെ നിർത്തുന്ന എംടി ബ്രില്യൻസ്.....എത്രയെഴുതിയാലും പറഞ്ഞാലും തീരില്ല എംടി എന്ന പ്രതിഭാശാലിയുടെ സിനിമകളെക്കുറിച്ച്.
സ്റ്റോറി ബോർഡ് സിനിമയുടെ പ്രധാന സങ്കേതങ്ങളിലൊന്നാണെങ്കിലും എംടിയുടെ തിരക്കഥ തന്നെയാണ് സ്്റ്റോറി ബോർഡ്. ഒരു സീനിൽ എന്തെല്ലാം പ്രോപ്പർട്ടികൾ വേണമെന്നതുകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ തിരക്കഥകൾ.
ഡയലോഗുകൾ എഴുതിയിടുന്പോൾ മനസിൽ വ്യക്തമായ മോഡുലേഷൻ അദ്ദേഹത്തിനുണ്ടാകും. ഇനി കാത്തിരിക്കുന്നത് രണ്ടാമൂഴത്തിനു വേണ്ടിയാണ്...എത്രയോ വട്ടം വായിച്ചുവായിച്ചു ഹരം കൊണ്ടിട്ടുള്ള ഭീമന്റെ കഥ വെള്ളിത്തിരയിൽ എംടിയുടെ സ്ക്രിപ്റ്റിൽ തെളിയുന്നത് കാണാനുള്ള കാത്തിരിപ്പ്.
ഋഷി
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Latest News
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top